Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്ടി കുടിശിക വിതരണം അവസാനിച്ചു; സംസ്ഥാനങ്ങള്‍ക്ക് 16,982 കോടി കൂടി; കേരളത്തിന് 780 കോടി

ചരക്ക് സേവന നികുതി നഷ്ടപരിഹാര നിധിയില്‍ ഇത്രയുംതുക ഉടന്‍ എടുക്കാന്‍ ഇല്ലാത്തതിനാല്‍ പണം കേന്ദ്രത്തിന്റെ കൈയില്‍ നിന്ന് എടുത്തു നല്‍കുകയാണെന്നും നിധിയില്‍ പണം എത്തുന്ന മുറയ്‌ക്ക് കേന്ദ്രം മടക്കിയെടുക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2023, 10:11 am IST
in India

ന്യൂദല്‍ഹി: ഈ വര്‍ഷം ജൂണ്‍ വരെ ചരക്ക് സേവന നികുതി കുടിശികയായി നല്‍കാനുള്ള 16,982 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനപ്രകാരമാണിത്. ചരക്ക് സേവന നികുതി നഷ്ടപരിഹാര നിധിയില്‍ ഇത്രയുംതുക ഉടന്‍ എടുക്കാന്‍ ഇല്ലാത്തതിനാല്‍ പണം കേന്ദ്രത്തിന്റെ കൈയില്‍ നിന്ന് എടുത്തു നല്‍കുകയാണെന്നും നിധിയില്‍ പണം എത്തുന്ന മുറയ്‌ക്ക് കേന്ദ്രം മടക്കിയെടുക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇതോടെ അഞ്ചു വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. കേരളത്തിന്  കുടിശികയായ 780 കോടിയാണ് ലഭിക്കുക. ഏതാനും വസ്തുക്കളുടെ ചരക്ക് സേവന നികുതി വെട്ടിക്കുറയ്‌ക്കാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. പതിയന്‍ ശര്‍ക്കര (ദ്രവരൂപത്തിലുള്ള ശര്‍ക്കര) യുടെ 18 ശതമാനം  ജിഎസ്ടി പൂര്‍ണമായും ഒഴിവാക്കി.

 പാക്കറ്റിലാക്കി ബ്രാന്‍ഡ് ചെയ്തതിന്റെ നികുതി 18ല്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചു. കേരളം അടക്കമുള്ള കരിമ്പുല്പാദക സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകുന്നതാണീ തീരുമാനം. തിരുവല്ല, പന്തളം, പത്തനംതിട്ടയടക്കമുള്ള മധ്യ തിരുവിതാംകൂറാണ് കേരളത്തിലെ പതിയന്‍ ശര്‍ക്കരയുല്പാദനത്തിന്റെ കേന്ദ്രം.  

പെന്‍സില്‍ വെട്ടി (ഷാര്‍പ്‌നര്‍) കളുടെ നികുതി 18 ല്‍ നിന്ന് 12 ശതമാനമാക്കി. ജിപിഎസ് വഴിയുള്ള ട്രാക്കിങ് ഉപകരണങ്ങളുടെ 18 ശതമാനം നികുതി പൂര്‍ണമായും  എടുത്തുകളഞ്ഞു. ജിപിഎസ് സംവിധാനങ്ങള്‍ വ്യാപകമാകുന്ന കാലത്ത് ഇവയുടെ വില വലിയ തോതില്‍ കുറയാന്‍ ഇത് സഹായകമാകും. ജിഎസ്ടി ഫയലിങ്ങിന്റെ ലേറ്റ് ഫീസ് വെട്ടിക്കുറച്ചു.സിമന്റിന്റെ നികുതി കുറയ്‌ക്കാന്‍ ആലോചനയുണ്ടായിരുന്നുവെങ്കിലും അത് ചര്‍ച്ചയ്‌ക്ക് വന്നില്ല.  

പാന്‍ മസാല ഗുഡ്ക, ചവയ്‌ക്കുന്ന പുകയില എന്നിവയ്‌ക്ക് നിലവില്‍ കൂടിയ നികുതിയാണ് ചുമത്തുന്നത്. അതിനാല്‍ നികുതി വെട്ടിപ്പു കൂടുതലാണ്. ഇത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാനും ജിഎസ്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അപ്പലേറ്റ്  ട്രിബ്യൂണല്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

ദേശീയതലത്തില്‍ പ്രവേശന പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ നികുതി പരിധിയില്‍ നിന്ന് നീക്കി. ഇതോടെ പ്രവേശന പരീക്ഷകളുടെ ഫീസ് കുറയാന്‍ വഴിയൊരുങ്ങി. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷം കൂടി തുടരണമെന്ന് യോഗത്തില്‍ കേരളത്തിന്റെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു. ആവശ്യമായ രേഖകള്‍  കൈമാറും. കേരളത്തിന്  ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാര കുടിശ്ശിക ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags: keralaകേന്ദ്ര സര്‍ക്കാര്‍Nirmala Sitharamanfinancial crisisജിഎസ് ടി കോമ്പന്‍സേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

പുതിയ വാര്‍ത്തകള്‍

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.