Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാന്‍ പട്ടിണിയുടെ വക്കില്‍; അധിനിവേശ കശ്മീരിലും ദയനീയം; പാപ്പരാകുമെന്ന് ആശങ്ക

മിക്കയടങ്ങളിലും ഗോതമ്പിനും മറ്റും വമ്പന്‍ ക്യൂകളാണ്. പലയിടങ്ങളിലും സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കും തിരക്കിലും വീണ് നിരവധി പേര്‍ക്കാണ് പരിക്കേല്‍ക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് പാക് ജനത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2023, 10:37 pm IST
inWorld

ഇസ്ലാമാബാദ്: വിലക്കയറ്റം രൂക്ഷമാകുകയും ഗോതമ്പ് അടക്കമുള്ള അവശ്യവസ്തുക്കള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുകയും ചെയ്തതോടെ  പാകിസ്ഥനിലെ ഭക്ഷ്യ പ്രശ്‌നം അതീവ ഗുരുതരമായി. മിക്കയടങ്ങളിലും ഗോതമ്പിനും മറ്റും വമ്പന്‍ ക്യൂകളാണ്. പലയിടങ്ങളിലും സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കും തിരക്കിലും വീണ് നിരവധി പേര്‍ക്കാണ് പരിക്കേല്‍ക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് പാക് ജനത.

മുസാഫര്‍ബാദ്, ബാഗ് തുടങ്ങി പാക്കധിനിവേശ കശ്മീരിലെ പ്രദേശങ്ങളിലും പ്രശ്‌നം ദയനീയമാണ്. ഇവിടെ സബ്‌സിഡിയുള്ള ഗോതമ്പ് വിതരണം പൂര്‍ണമായും നിലച്ചു കഴിഞ്ഞു. കടകളെല്ലാം കാലിയാണ്. മിക്ക വസ്തുക്കളുടെയും വില വീണ്ടും ഉയരുകയാണ്. ഉള്ളി കിലോയ്‌ക്ക് 220 രൂപയാണ് വില. ഒരു വര്‍ഷം കൊണ്ട് കൂടിയത് 501 ശതമാനമാണ്. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ, സിന്ധ് തുടങ്ങിയ മേഖലകളിലും അവസ്ഥ മോശമാണ്. ഇവിടങ്ങളില്ലൊം ഗോതമ്പിനും റൊട്ടിക്കും വേണ്ടിയുള്ള നീണ്ട നിര കാണാം. നാലഞ്ച് റൊട്ടിക്കു വേണ്ടി മണിക്കൂറുകള്‍ ക്യൂ നില്‍ക്കണം. ചിലയിടങ്ങളില്‍ ഒരു ചാക്ക് ഗോതമ്പ് പൊടിക്കുവേണ്ടി സംഘര്‍ഷം വരെയുണ്ടാകുന്നുണ്ട്. ഇത്തരം കലാപങ്ങളുടെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

ബലൂചിസ്ഥാനിലാണ് സംഘര്‍ഷം മുറുകിയത്. ഈ സാഹചര്യത്തില്‍ ഇവിടുത്തെ ഭക്ഷണ വിതരണച്ചുമതല പാക് സൈന്യം ഏറ്റെടുത്തു. ക്വറ്റ കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ആസഫ് ഗഫൂറിനാണ് ചുമതല. ഭക്ഷ്യമന്ത്രിയെ മറികടന്നാണ്, അദ്ദേഹം ഏറ്റെടുക്കേണ്ടിയിരുന്ന ദൗത്യം സൈനിക ഉദ്യോഗസ്ഥന്‍ ഏറ്റെടുത്തത്. മറ്റിടങ്ങളില്‍ ഇത്തരം ചുമതലകള്‍ പട്ടാളം ഏറ്റെടുക്കുമോയെന്ന് വ്യക്തമല്ല. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിലും അവശ്യവസ്തുക്ഷാമം തടയുന്നതിലും പാക് സര്‍ക്കാര്‍ പരാജയെപ്പട്ടുവെന്നാണ് വിലയിരുത്തല്‍.  

പാകിസ്ഥാന്‍ പാപ്പരാകുമെന്ന ആശങ്കയും ശക്തമാണ്. വിദേശനാണ്യ ശേഖരം എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. അഞ്ച് ബില്ല്യന്‍ ഡോളറനും താഴെയാണിത്. ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധികളില്‍ ഒന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ നേരിടുന്നത്.

Tags: pakistanfinancial crisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.