Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രദ്ധ ലവ് ജിഹാദിന്റെ ഇരയെന്ന് അച്ഛന്‍; ക്രൂരനായ പ്രതിയ്‌ക്ക് വധശിക്ഷ നല‍്കണമെന്നും അച്ഛന്‍

35 കഷണങ്ങളാക്കി മുറിച്ച് കാമുകന്‍ അഫ്താബ് ക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ ലവ് ജിഹാദിന്റെ ഇരയായിരുന്നോ എന്ന് സംശയിക്കുന്നതായി അച്ഛന്‍. വിവാഹം കഴിക്കാതെ മകളെ ജീവിതപങ്കാളിപോലെ കൊണ്ടുനടന്ന അതിക്രൂരനായ കൊലയാളി അഫ് താബിന് വധശിക്ഷ തന്നെ നല്‍കണമെന്നും ശ്രദ്ധയുടെ അച്ഛന്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 04:09 pm IST
in India

ന്യൂദല്‍ഹി: 35 കഷണങ്ങളാക്കി മുറിച്ച് കാമുകന്‍ അഫ്താബ് ക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ ലവ് ജിഹാദിന്റെ ഇരയായിരുന്നോ എന്ന് സംശയിക്കുന്നതായി അച്ഛന്‍. വിവാഹം കഴിക്കാതെ മകളെ ജീവിതപങ്കാളിപോലെ കൊണ്ടുനടന്ന അതിക്രൂരനായ കൊലയാളി അഫ് താബിന് വധശിക്ഷ തന്നെ നല്‍കണമെന്നും ശ്രദ്ധയുടെ അച്ഛന്‍ ആവശ്യപ്പെട്ടു.  

“ഈ കൊലപാതകത്തില്‍ ലവ് ജിഹാദും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. അഫ്താബിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. ഞാന്‍ ദല്‍ഹി പൊലീസിനെ വിശ്വസിക്കുന്നു. അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നത്. ശ്രദ്ധ അവരുടെ അമ്മാവനുമായി നല്ല അടുപ്പത്തിലായിരുന്നു. ഞാനുമായി അധികം സംസാരിക്കാറില്ലായിരുന്നു. ഞാന്‍ അഫ്താബുമായി ഒരിയ്‌ക്കലും സമ്പര്‍ക്കമുണ്ടായിട്ടില്ല. മുംബൈയിലെ വാസൈയില്‍ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. “- അച്ഛന്‍ വികാസ് വാക്കര്‍ പറഞ്ഞു.  

ശ്രദ്ധയുടെ കൊലപാതകത്തിന് പിന്നില്‍ ലവ് ജിഹാദ് ഉണ്ടെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായി ഗിരിരാജ് സിങ്ങ് പറഞ്ഞു. ലവ് ജിഹാദിന്റെ സാധ്യതയെക്കുറിച്ച് അന്വേഷണവിധേയമാക്കാന്‍ ബിജെപി എംഎല്‍എ രാം കാദം ആവശ്യപ്പെട്ടു. 

തെളിവെടുപ്പിന്റെ ഭാഗമായി അഫ്താബുമായി ദല്‍ഹി പൊലീസ് ചൊവ്വാഴ്ച കുറ്റം ചെയ്ത സ്ഥലത്തെത്തി. മെഹ്റൊളി പൊലീസ് സ്റ്റേഷനിലാണ് അഫ്താബ് ചോദ്യം ചെയ്യുന്നത്. ദല്‍ഹിയില്‍ ഒരു കാള്‍ സെന്‍ററില്‍ ജോലി ചെയ്തിരുന്ന അഫ് താബ് ഒരു ഫുഡ് ബ്ലോഗര്‍ ആയിരുന്നു. ശ്രദ്ധയെ കൊന്നുതള്ളുക എന്ന ലക്ഷ്യത്തോടെയായിരുന്നോ അഫ് താബ് ദല്‍ഹിയിലെ ഛതര്‍പൂറില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തത് എന്ന് പരിശോധിക്കുന്നുണ്ട്.  

ശ്രദ്ധയുടെ അച്ഛന്‍ ആദ്യം മഹാരാഷ്‌ട്രയിലെ മണിക്പൂരിലാണ് ശ്രദ്ധ അപ്രത്യക്ഷയായെന്ന വിവരം കാണിച്ച് ആദ്യം പരാതി നല്‍കിയത്. പിന്നീട് മുംബൈ പൊലീസാണ് അന്വേഷണത്തിനൊടുവില്‍ കേസ് ദല്‍ഹി പൊലീസിന് കൈമാറിയത്.  

ശ്രദ്ധ കൊല ചെയ്ത ശേഷം വീണ്ടും അഫ് താബ് ഡേറ്റിംഗ് ആപില്‍ പുതുതായി സ്ത്രീ സുഹൃത്തുക്കളെ തേടി ഡേറ്റിംഗ് തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധയെ 2019ലാണ് ഇതേ ഡേറ്റിംഗ് ആപില്‍ സുഹൃത്തായി കണ്ടെത്തിയത്. ഇതിന് മുന്‍പും അഫ്താബ് ഡേറ്റിംഗ് ആപില്‍ മറ്റു പെണ്‍കുട്ടികളുമായും ഡേറ്റ് ചെയ്തിട്ടുണ്ട്.  

കോടതി അഞ്ച് ദിവസത്തേക്ക് അഫ് താബിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 

Tags: ശ്രദ്ധയുടെ കൊലപാതകംകൊലപാതകംലൗ ജിഹാദ്Fatherലവ് ജിഹാദ് കൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

Kerala

കാസര്‍കോഡ് 18 കാരിയെ പിതാവ് വെട്ടിക്കൊന്നു, പ്രതി ഉമര്‍ ഫാറൂഖ് ലഹരിക്കടിമ,പൊലീസ് കസ്റ്റഡിയിലെടുത്തു

India

കർണാടകയിൽ ദുരഭിമാന കൊല; ഗർഭിണിയായ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി, മൂന്നു പേർ കസ്റ്റഡിയിൽ

Cricket

വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റി

പുതിയ വാര്‍ത്തകള്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.