Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എകെജി, സുശീല, നായനാര്‍ എന്നിവര്‍ക്ക് വിലാപയാത്ര നടത്തിയതോ എന്ന് ചര്‍ച്ച; കോടിയേരിയുടെ സംസ്‌കാരം ചടങ്ങ് പാര്‍ട്ടി വിശദീകരിച്ചപ്പോള്‍ കൂടുതല്‍ വിവാദം

പിണറായി വിജയന്‍ ഇടപെട്ടു മൃതദേഹം ചെന്നൈയില്‍ നിന്നു കണ്ണൂരിലെത്തിക്കുകയായിരുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പങ്കെടുത്തില്ല, പാര്‍ട്ടി നേതാക്കള്‍ക്കു മാത്രം പ്രവേശനമുള്ളിടത്തു സന്ദീപാനന്ദ ഗിരിക്ക് ഇരിപ്പിടം നല്കിയതടക്കം വിവാദങ്ങള്‍ക്കൊന്നും വിശദീകരണമില്ലാതെയാണ് പത്രക്കുറിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2022, 06:47 pm IST
in Kerala

കോഴിക്കോട്: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ധൃതിപിടിച്ചു കണ്ണൂരിലെത്തിച്ചു സംസ്‌കരിച്ച വിവാദത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം കൂടുതല്‍ വിവാദത്തിനിടയാക്കുന്നു. രോഗബാധിതനായി മരിച്ച കോടിയേരിയുടെ മൃതദേഹത്തിന് ‘ദീര്‍ഘയാത്ര’ ഡോക്ടര്‍മാര്‍ വിലക്കിയതിനാലാണ് തലസ്ഥാനത്തു കൊണ്ടുവരാതിരുന്നതും അവിടെ നിന്നു വിലാപ യാത്ര നടത്താതിരുന്നതുമെന്നാണ് പാര്‍ട്ടി വ്യാഴാഴ്ച ഔദ്യോഗിക പത്രക്കുറിപ്പില്‍ ന്യായീകരിച്ചത്.

പിണറായി വിജയന്‍ ഇടപെട്ടു മൃതദേഹം ചെന്നൈയില്‍ നിന്നു കണ്ണൂരിലെത്തിക്കുകയായിരുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പങ്കെടുത്തില്ല, പാര്‍ട്ടി നേതാക്കള്‍ക്കു മാത്രം പ്രവേശനമുള്ളിടത്തു സന്ദീപാനന്ദ ഗിരിക്ക് ഇരിപ്പിടം നല്കിയതടക്കം വിവാദങ്ങള്‍ക്കൊന്നും വിശദീകരണമില്ലാതെയാണ് പത്രക്കുറിപ്പ്.

പാര്‍ട്ടി വിശദീകരണം പ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയ ചര്‍ച്ച ഉയര്‍ത്തിയിരിക്കുകയാണ്. എകെജി തിരുവനന്തപുരത്താണ് അന്തരിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞാണ് വിലാപ യാത്രയായി മൃതദേഹം കണ്ണൂര്‍ പെരളശ്ശേരിയിലെത്തിച്ചു സംസ്‌കരിച്ചത്. അന്നു ഡോക്ടര്‍മാര്‍ വിലക്കിയില്ല. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കേ അന്തരിച്ച സുശീല ഗോപാലന്റെ ഭൗതിക ദേഹം ആലപ്പുഴയിലെത്തിച്ചാണ് സംസ്‌കരിച്ചത്. ഇ.കെ. നായനാരുടെ ഭൗതിക ദേഹം ദല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തെത്തിച്ച്, വിലാപ യാത്രയായി കണ്ണൂരിലെത്തിച്ചപ്പോഴും ഡോക്ടര്‍മാര്‍ വിലക്കിയില്ല. അന്നത്തെക്കാള്‍ പല മടങ്ങു സാങ്കേതിക വിദ്യ വളര്‍ന്നിരിക്കേ ഈ ന്യായം പറച്ചില്‍ പരാജയമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് ഔദ്യോഗിക ദുഃഖാചരണം അറിയിച്ച് പത്രക്കുറിപ്പിറക്കാന്‍ ‘മറന്നുപോയ’ പാര്‍ട്ടി, വിവാദത്തിനു വിശദീകരണം പോലെ പത്രക്കുറിപ്പിറക്കിയത് എന്തുകൊണ്ടെന്ന പുതിയ ചോദ്യവുമുയരുന്നുണ്ട്. മാധ്യമങ്ങളിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ വാര്‍ത്തകളില്‍ ഉയര്‍ന്ന എല്ലാ വിവാദങ്ങള്‍ക്കും വിശദീകരണം വേണം. എന്നാല്‍, അണികളില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നെന്നും വിവാദ ചര്‍ച്ചകള്‍ നടന്നെന്നും പാര്‍ട്ടി സമ്മതിക്കുന്നതാണ് പ്രസ്താവന.

വിവാദ വിഷയങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ത്തിയ ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ ജി. ശക്തിധരന്‍ ഫേയ്‌സ്ബുക്കില്‍ ഇങ്ങനെ പ്രതികരിക്കുന്നു: ”പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുത്ത കാലം മുതല്‍ക്കേ പിണറായി വിജയന്റെ എല്ലാ വൃത്തികേടുകള്‍ക്കും കൂട്ടുനിന്നു  മുഖം നഷ്ടപ്പെട്ട സഖാവായിരുന്നു കോടിയേരി. പല സമ്മര്‍ദങ്ങളാല്‍ പിണറായിയുടെ എല്ലാ വഴിവിട്ട ചെയ്തികള്‍ക്കും അനുസരണയോടെ  കൂട്ടുനിന്ന കോടിയേരിയുടെ അന്ത്യം ഇങ്ങനെയായതില്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ മനസ്സ് ഇപ്പോഴും നീറുകയാണ്.”

Tags: cpmkodiyeri balakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി പി.ജയരാജൻ; ദർശനം അതീവ രഹസ്യമായി

Kerala

ഞെട്ടിച്ച തോല്‍വി, ഉത്തരവാദിത്വം പിണറായിക്കല്ലെന്ന് സിപിഎം; കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് ഗൗരവതരം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Kerala

 ബി ജെ പിക്ക് 3 സീറ്റ് ലഭിച്ചത് ഗൗരവകരമെന്ന് എം എ ബേബി, ഇടത്പക്ഷം ശക്തമായ മത്സരം കാഴ്ചവച്ചു, തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി ഏറ്റെടുക്കേണ്ടതില്ല

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.