Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തായ് ലാന്‍റിലേക്കും മ്യാന്‍മറിലേക്കും പോകല്ലേ…ഐടിക്കാരെ ചൈനീസ് കമ്മ്യൂണിസ്റ്റ് അധോലോകം ഷ്വെ കൊക്കോയിലേക്ക് കൊണ്ടുപോകും…

തായ് ലാന്‍റിലേക്കും മ്യാന്‍മറിലേക്കും വന്‍തുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്ത്യയിലെ ഐടി പ്രൊഫഷണലുകളെ ഫേസ്ബുക്കിലൂടെയും മറ്റും ക്ഷണിക്കുകയാണ് തൊഴില്‍ ദായകരെന്ന പേരില്‍ തട്ടിപ്പുകാര്‍. ഡിജിറ്റല്‍ സെയില്‍ ആന്‍റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളായാണ് വിളിക്കുന്നതെങ്കിലും അവിടെ കോള്‍ സെന്‍റര്‍, ക്രിപ്റ്റോ കറന്‍സി, ഓണ്‍ലൈന്‍ ചൂതാട്ടം എന്നീ തട്ടിപ്പുകള്‍ നടത്തുന്ന കമ്പനികളിലേക്കാണ് ഈ പ്രൊഫഷണലുകളെ കൊണ്ടു പോകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2022, 08:47 pm IST
inIndia

ന്യൂദല്‍ഹി: തായ് ലാന്‍റിലേക്കും മ്യാന്‍മറിലേക്കും വന്‍തുക ശമ്പളം വാഗ്ദാനം ചെയ്ത് ഇന്ത്യയിലെ ഐടി പ്രൊഫഷണലുകളെ ഫേസ്ബുക്കിലൂടെയും മറ്റും ക്ഷണിക്കുകയാണ് തൊഴില്‍ ദായകരെന്ന പേരില്‍ തട്ടിപ്പുകാര്‍. ഡിജിറ്റല്‍ സെയില്‍ ആന്‍റ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളായാണ് വിളിക്കുന്നതെങ്കിലും അവിടെ കോള്‍ സെന്‍റര്‍, ക്രിപ്റ്റോ കറന്‍സി, ഓണ്‍ലൈന്‍ ചൂതാട്ടം എന്നീ തട്ടിപ്പുകള്‍ നടത്തുന്ന കമ്പനികളിലേക്കാണ് ഈ പ്രൊഫഷണലുകളെ കൊണ്ടു പോകുന്നത്.  

തൊഴില്‍തട്ടിപ്പ് റാക്കറ്റുകളുടെ വലയില്‍ ധാരാളമായി ഇന്ത്യയിലെ ഐടി പ്രൊഫഷണലുകള്‍ കുടുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പല ഐടി പ്രൊഫഷണലുകളും മോശപ്പെട്ട തൊഴില്‍ സാഹചര്യങ്ങളില്‍ തൊഴിലുടമകളായ അക്രമികളെ ഭയന്നാണ് ജോലി െയ്യുന്നത്. ഇക്കൂട്ടത്തില്‍ ക്രൂരന്മാരായ ചൈനീസ് യുദ്ധപ്രഭുക്കളും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.  

ഇക്കഴിഞ്ഞ ദിവസം 300 ഇന്ത്യന്‍ ടെക്കികളെ ബന്ദികളാക്കി പണിയെടുപ്പിക്കുന്ന സംഭവത്തിന് പിന്നില്‍ ചൈനയിലെ ഇത്തരം യുദ്ധപ്രഭുക്കളാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ മ്യാന്‍മറില്‍ നിന്നുള്ള റിബലുകളാണെന്നായിരുന്നു കരുതിയിരുന്നത്. തായ് ലന്‍റ്  അതിര്‍ത്തിയായ കായിന്‍ പ്രവിശ്യയിലാണ് ഈ ഐടി ജീവനക്കാരുള്ളത്. ഇവരില്‍ തമിഴ്നാട്ടുകാരും കേരളീയരും ഉണ്ടായിരുന്നു.  

ചൈനയിലെ കുപ്രസിദ്ധമായ ഒരു കമ്പനി 1500 കോടി ഡോളറില്‍ നിര്‍മ്മിച്ച ഷ്വെ കൊക്കോ എന്ന ടൗണ്‍ഷിപ്പിലേക്കാണ് ഇവരെ കൊണ്ടുപോയത്. തായ്ലാന്‍റിനെയും മ്യാന്‍മറിനെയും വേര്‍തിരിക്കുന്ന താവുങ് യിന്‍ നദിയുടെ തീരത്ത് ചൈനയിലെ കുപ്രസിദ്ധമായ യതായ് ഗ്രൂപ്പാണ് ഷ്വെ കോക്കോ നഗരം പണിതുയര്‍ത്തിയിരിക്കുന്നത്.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പട്ടാളവുമായി അടുത്ത ബന്ധമുള്ള ഷി സിജിയാങ്ങാണ് യതായ് ഗ്രൂപ്പിന്റെ തലവന്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും മനുഷ്യകള്ളക്കടത്തിനും ചൂതാട്ടത്തിനും മറ്റുമാണ് ഇദ്ദേഹത്തിന്റെ കമ്പനി ഐടി പ്രൊഫഷണലുകളെ ഉപയോഗിക്കുന്നത്. ഇതില്‍ ഏതാനും പേരെ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ നീക്കത്തിലൂടെ മോചിപ്പിച്ചു. ബന്ദികളാക്കപ്പെട്ട തൊഴിലാളികളില്‍ ചില തമിഴ് യുവാക്കള്‍ അയച്ച മൊബൈല്‍ സന്ദേശങ്ങളില്‍ നിന്നാണ് ഇവര്‍ ഷ്വെ കൊക്കോയിലാണെന്ന വിവരം ലഭിച്ചത്.  

പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളിയായ സുബ്രഹ്മണ്യത്തിലൂടെയാണ് കേന്ദ്രത്തിന് സന്ദേശം കിട്ടിയത്. ഇയാളുടെ മകന്‍ ദുബായില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട് തായ്ലാന്‍റില്‍ ഉന്നതജോലി വാഗ്ദാനം ചെയ്ത് മ്യാന്‍മറിലൂടെ റോഡുമാര്‍ഗ്ഗം കൊണ്ടുപോവുകയായിരുന്നു.  

മ്യാന്‍മര്‍ പട്ടാളത്തിന്റെ അധികാരപരിധിക്ക് പുറത്തുള്ള ഒരു സ്വതന്ത്രസ്ഥലമാണ് ഷ്വെ കൊക്കോ നഗരം. ആയുധധാരികളായ ചൈനീസ് കാവല്‍ക്കാര്‍ 24 മണിക്കൂറും കാവല്‍ നില്‍ക്കുന്നതിനാല്‍ രക്ഷപ്പെടാനും ആവുന്നില്ല. ഇവര്‍ താമസിക്കുന്ന കെട്ടിടങ്ങളാകട്ടെ ഇടിഞ്ഞുവീഴാറായവയും വൃത്തിഹീനവുമാണ്. ദിവസേന 16 മണിക്കൂര്‍ വരെ ജോലിയെടുപ്പിക്കുന്നു. തറയില്‍ കിടന്നുറങ്ങേണ്ടിവരുന്നു.  

32ഓളം ഐടി പ്രൊഫഷണലുകളെ ഇന്ത്യ രക്ഷിച്ചു. ഷ്വെ കൊക്കോ ചൈനയുടെ അധികാരപരിധിയില്‍ ഇല്ലാത്ത സ്ഥലമാണെന്ന് പറഞ്ഞ് ചൈനയും ഈ വിഷയത്തില്‍ ഇടപെടാന്‍ മടിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തായ് ലാന്‍റിലും മ്യാന്‍മറിലും ഉള്ള ഉയര്‍ന്ന ശമ്പളമുള്ള ജോലി ഏറ്റെടുക്കരുതെന്ന് ഉപദേശിക്കുന്നത്.  

Tags: കോള്‍ സെന്റര്‍വിദേശകാര്യമന്ത്രാലയംCrypto Investment Fraudക്രിപ്‌റ്റോ കറന്‍സിക്രിപ്‌റ്റോ ഫിനാന്‍സ്ഇന്ത്യന്‍ ടെക്കികള്‍മ്യാന്‍മര്‍ ജോലിചൈനീസ് യുദ്ധപ്രഭുക്കള്‍chinaഷ്വെ കൊക്കോMyanmarഷ്വെ കൊക്കോ കാസിനോഓണ്‍ലൈന്‍ ചൂതാട്ടംതായ്ലാന്‍റ് ജോലി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.