Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് വിവാദത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനയെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍

വിദ്യാര്‍ത്ഥികള്‍ക്ക് കോളെജില്‍ ഹിജാബ് ധരിയ്‌ക്കണമെന്ന വിവാദമുണ്ടാക്കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗൂഢാലോചനയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുറന്നടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 03:48 pm IST
in India

ന്യൂദല്‍ഹി :വിദ്യാര്‍ത്ഥികള്‍ക്ക് കോളെജില്‍ ഹിജാബ് ധരിയ്‌ക്കണമെന്ന വിവാദമുണ്ടാക്കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗൂഢാലോചനയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുറന്നടിച്ചു. ഹിജാബ് നിരോധനത്തിനെതിരെ കര്‍ണ്ണാടകയിലെ വിദ്യാര്‍ത്ഥികളുടെ ഹര്‍ജികളില്‍ സുപ്രീംകോടതി ജഡ്ജിമാരായ ഹേമന്ത് ഗുപ്തയും സുധാംശു ധുലിയയും വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു തുഷാര്‍മേത്തയുടെ ഈ വെളിപ്പെടുത്തല്‍.  

“2021വരെ കര്‍ണ്ണാടകയില്‍ ഒരു വിദ്യാര്‍ത്ഥിപോലും ഹിജാബ് ധരിച്ചിരുന്നില്ല. ഹിജാബ് മാത്രമല്ല, കാവി ഷാള്‍ പുതയ്‌ക്കുന്ന പതിവും കോളെജുകളില്‍ ഇല്ലായിരുന്നു. ഇത് സംബന്ധിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അന്ന് പുറത്തിറക്കിയ സര്‍ക്കുലറും അദ്ദേഹം ഉദ്ധരിച്ചു. നിശ്ചയിച്ച യൂണിഫോം ഇല്ലെങ്കില്‍, വിദ്യാര്‍ത്ഥികള്‍ തുല്യത, ഭാരതത്തിന്റെ അഖണ്ഡത, ക്രമസമാധാനം എന്നീ ആശയങ്ങളോട് ചേര്‍ന്ന് പോകുന്ന വസ്ത്രങ്ങള്‍ ധരിക്കണം- ഇതായിരുന്നു സര്‍ക്കുലര്‍.”- സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.  

“ഒരു കാര്യം കൂടി പറയാം. ഞാന്‍ പര്‍വ്വതീകരിച്ച് പറയുന്നതല്ല. സര്‍ക്കാര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് കുറ്റക്കാരാകും. “- തുഷാര്‍ മേത്ത പറഞ്ഞു. പിന്നീട് അദ്ദേഹം വിവാദത്തിന്റെ നാള്‍വഴികള്‍ വിവരിച്ചു. “2013 മാര്‍ച്ച് 29ന് ഉഡുപ്പി പ്രീയൂണിവേഴ്സിറ്റി കോളെജ് ഒരു പ്രമേയം പാസാക്കി. അത് പ്രകാരമുള്ള യൂണിഫോമില്‍ ഹിജാബ് ഉള്‍പ്പെടുത്തിയിരുന്നില്ല. കോളെജില്‍ പ്രവേശനം നേടുന്ന സമയത്ത് ഈ പരാതിക്കാര്‍ കോളേജിലെ യൂണിഫോം അനുസരിക്കാമെന്ന് സമ്മതിച്ചവരാണ്. അന്ന് മാത്രമല്ല, അതിന് ശേഷം നിരവധി വര്‍ഷങ്ങളായി ആരും ഹിജാബ് ധരിക്കണമെന്നോ കാവിഷാള്‍ പുതയ്‌ക്കണമെന്നോ നിര്‍ബന്ധിച്ചിട്ടില്ല.” – തുഷാര്‍ മേത്ത പറഞ്ഞു.  

“2022ല്‍ സമൂഹമാധ്യമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഒരു പ്രചാരണം ആരംഭിച്ചു. ഹിജാബ് ധരിയ്‌ക്കൂ എന്ന് സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നു. ഹിജാബ് ധരിയ്‌ക്കണമെന്നത് ഏതാനും വിദ്യാര്‍ത്ഥികളില്‍ പെട്ടെന്ന് പൊട്ടിമുളച്ച ആഗ്രഹമല്ല. അത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. കുട്ടികള്‍ ആ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.”- തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വിവരിച്ചു.  

Tags: ഹിജാബ് പ്രതിഷേധംതുഷാര്‍ മേത്തസോളിസിറ്റര്‍ ജനറല്‍സുപ്രീംകോടതിഹിജാബ് നിരോധനംHijabഹിജാബ്ഹിജാബ് തര്‍ക്കംപോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനpfiഗൂഢാലോചനഉഡുപ്പി പിയു കോളെജ്റോകര്‍ണ്ണാടക ഹിജാബ് വിവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.