Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിജാബ് വിവാദത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനയെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍

വിദ്യാര്‍ത്ഥികള്‍ക്ക് കോളെജില്‍ ഹിജാബ് ധരിയ്‌ക്കണമെന്ന വിവാദമുണ്ടാക്കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗൂഢാലോചനയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുറന്നടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 03:48 pm IST
inIndia

ന്യൂദല്‍ഹി :വിദ്യാര്‍ത്ഥികള്‍ക്ക് കോളെജില്‍ ഹിജാബ് ധരിയ്‌ക്കണമെന്ന വിവാദമുണ്ടാക്കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗൂഢാലോചനയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുറന്നടിച്ചു. ഹിജാബ് നിരോധനത്തിനെതിരെ കര്‍ണ്ണാടകയിലെ വിദ്യാര്‍ത്ഥികളുടെ ഹര്‍ജികളില്‍ സുപ്രീംകോടതി ജഡ്ജിമാരായ ഹേമന്ത് ഗുപ്തയും സുധാംശു ധുലിയയും വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു തുഷാര്‍മേത്തയുടെ ഈ വെളിപ്പെടുത്തല്‍.  

“2021വരെ കര്‍ണ്ണാടകയില്‍ ഒരു വിദ്യാര്‍ത്ഥിപോലും ഹിജാബ് ധരിച്ചിരുന്നില്ല. ഹിജാബ് മാത്രമല്ല, കാവി ഷാള്‍ പുതയ്‌ക്കുന്ന പതിവും കോളെജുകളില്‍ ഇല്ലായിരുന്നു. ഇത് സംബന്ധിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അന്ന് പുറത്തിറക്കിയ സര്‍ക്കുലറും അദ്ദേഹം ഉദ്ധരിച്ചു. നിശ്ചയിച്ച യൂണിഫോം ഇല്ലെങ്കില്‍, വിദ്യാര്‍ത്ഥികള്‍ തുല്യത, ഭാരതത്തിന്റെ അഖണ്ഡത, ക്രമസമാധാനം എന്നീ ആശയങ്ങളോട് ചേര്‍ന്ന് പോകുന്ന വസ്ത്രങ്ങള്‍ ധരിക്കണം- ഇതായിരുന്നു സര്‍ക്കുലര്‍.”- സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.  

“ഒരു കാര്യം കൂടി പറയാം. ഞാന്‍ പര്‍വ്വതീകരിച്ച് പറയുന്നതല്ല. സര്‍ക്കാര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് കുറ്റക്കാരാകും. “- തുഷാര്‍ മേത്ത പറഞ്ഞു. പിന്നീട് അദ്ദേഹം വിവാദത്തിന്റെ നാള്‍വഴികള്‍ വിവരിച്ചു. “2013 മാര്‍ച്ച് 29ന് ഉഡുപ്പി പ്രീയൂണിവേഴ്സിറ്റി കോളെജ് ഒരു പ്രമേയം പാസാക്കി. അത് പ്രകാരമുള്ള യൂണിഫോമില്‍ ഹിജാബ് ഉള്‍പ്പെടുത്തിയിരുന്നില്ല. കോളെജില്‍ പ്രവേശനം നേടുന്ന സമയത്ത് ഈ പരാതിക്കാര്‍ കോളേജിലെ യൂണിഫോം അനുസരിക്കാമെന്ന് സമ്മതിച്ചവരാണ്. അന്ന് മാത്രമല്ല, അതിന് ശേഷം നിരവധി വര്‍ഷങ്ങളായി ആരും ഹിജാബ് ധരിക്കണമെന്നോ കാവിഷാള്‍ പുതയ്‌ക്കണമെന്നോ നിര്‍ബന്ധിച്ചിട്ടില്ല.” – തുഷാര്‍ മേത്ത പറഞ്ഞു.  

“2022ല്‍ സമൂഹമാധ്യമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഒരു പ്രചാരണം ആരംഭിച്ചു. ഹിജാബ് ധരിയ്‌ക്കൂ എന്ന് സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നു. ഹിജാബ് ധരിയ്‌ക്കണമെന്നത് ഏതാനും വിദ്യാര്‍ത്ഥികളില്‍ പെട്ടെന്ന് പൊട്ടിമുളച്ച ആഗ്രഹമല്ല. അത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. കുട്ടികള്‍ ആ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.”- തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വിവരിച്ചു.  

Tags: ഹിജാബ് പ്രതിഷേധംതുഷാര്‍ മേത്തസോളിസിറ്റര്‍ ജനറല്‍സുപ്രീംകോടതിഹിജാബ് നിരോധനംHijabഹിജാബ്ഹിജാബ് തര്‍ക്കംപോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനpfiഗൂഢാലോചനഉഡുപ്പി പിയു കോളെജ്റോകര്‍ണ്ണാടക ഹിജാബ് വിവാദം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.