Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിജാബ് വിവാദത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനയെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍

വിദ്യാര്‍ത്ഥികള്‍ക്ക് കോളെജില്‍ ഹിജാബ് ധരിയ്‌ക്കണമെന്ന വിവാദമുണ്ടാക്കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗൂഢാലോചനയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുറന്നടിച്ചു.

Janmabhumi Online by Janmabhumi Online
Sep 20, 2022, 03:48 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി :വിദ്യാര്‍ത്ഥികള്‍ക്ക് കോളെജില്‍ ഹിജാബ് ധരിയ്‌ക്കണമെന്ന വിവാദമുണ്ടാക്കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗൂഢാലോചനയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ തുറന്നടിച്ചു. ഹിജാബ് നിരോധനത്തിനെതിരെ കര്‍ണ്ണാടകയിലെ വിദ്യാര്‍ത്ഥികളുടെ ഹര്‍ജികളില്‍ സുപ്രീംകോടതി ജഡ്ജിമാരായ ഹേമന്ത് ഗുപ്തയും സുധാംശു ധുലിയയും വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു തുഷാര്‍മേത്തയുടെ ഈ വെളിപ്പെടുത്തല്‍.  

“2021വരെ കര്‍ണ്ണാടകയില്‍ ഒരു വിദ്യാര്‍ത്ഥിപോലും ഹിജാബ് ധരിച്ചിരുന്നില്ല. ഹിജാബ് മാത്രമല്ല, കാവി ഷാള്‍ പുതയ്‌ക്കുന്ന പതിവും കോളെജുകളില്‍ ഇല്ലായിരുന്നു. ഇത് സംബന്ധിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അന്ന് പുറത്തിറക്കിയ സര്‍ക്കുലറും അദ്ദേഹം ഉദ്ധരിച്ചു. നിശ്ചയിച്ച യൂണിഫോം ഇല്ലെങ്കില്‍, വിദ്യാര്‍ത്ഥികള്‍ തുല്യത, ഭാരതത്തിന്റെ അഖണ്ഡത, ക്രമസമാധാനം എന്നീ ആശയങ്ങളോട് ചേര്‍ന്ന് പോകുന്ന വസ്ത്രങ്ങള്‍ ധരിക്കണം- ഇതായിരുന്നു സര്‍ക്കുലര്‍.”- സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.  

“ഒരു കാര്യം കൂടി പറയാം. ഞാന്‍ പര്‍വ്വതീകരിച്ച് പറയുന്നതല്ല. സര്‍ക്കാര്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് കുറ്റക്കാരാകും. “- തുഷാര്‍ മേത്ത പറഞ്ഞു. പിന്നീട് അദ്ദേഹം വിവാദത്തിന്റെ നാള്‍വഴികള്‍ വിവരിച്ചു. “2013 മാര്‍ച്ച് 29ന് ഉഡുപ്പി പ്രീയൂണിവേഴ്സിറ്റി കോളെജ് ഒരു പ്രമേയം പാസാക്കി. അത് പ്രകാരമുള്ള യൂണിഫോമില്‍ ഹിജാബ് ഉള്‍പ്പെടുത്തിയിരുന്നില്ല. കോളെജില്‍ പ്രവേശനം നേടുന്ന സമയത്ത് ഈ പരാതിക്കാര്‍ കോളേജിലെ യൂണിഫോം അനുസരിക്കാമെന്ന് സമ്മതിച്ചവരാണ്. അന്ന് മാത്രമല്ല, അതിന് ശേഷം നിരവധി വര്‍ഷങ്ങളായി ആരും ഹിജാബ് ധരിക്കണമെന്നോ കാവിഷാള്‍ പുതയ്‌ക്കണമെന്നോ നിര്‍ബന്ധിച്ചിട്ടില്ല.” – തുഷാര്‍ മേത്ത പറഞ്ഞു.  

“2022ല്‍ സമൂഹമാധ്യമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഒരു പ്രചാരണം ആരംഭിച്ചു. ഹിജാബ് ധരിയ്‌ക്കൂ എന്ന് സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നു. ഹിജാബ് ധരിയ്‌ക്കണമെന്നത് ഏതാനും വിദ്യാര്‍ത്ഥികളില്‍ പെട്ടെന്ന് പൊട്ടിമുളച്ച ആഗ്രഹമല്ല. അത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. കുട്ടികള്‍ ആ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.”- തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വിവരിച്ചു.  

Tags: ഹിജാബ് പ്രതിഷേധംതുഷാര്‍ മേത്തസോളിസിറ്റര്‍ ജനറല്‍സുപ്രീംകോടതിഹിജാബ് നിരോധനംHijabഹിജാബ്ഹിജാബ് തര്‍ക്കംപോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചനpfiഗൂഢാലോചനഉഡുപ്പി പിയു കോളെജ്റോകര്‍ണ്ണാടക ഹിജാബ് വിവാദം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്) പോപ്പുലര്‍ ഫ്രണ്ട് പ്രകടനം (ഇടത്ത്)
Kerala

ഇനി എക്സ് ജിഹാദി എന്ന് വിളിക്കപ്പെടാനിഷ്ടപ്പെടുന്നുവെന്ന് ഡോ.ആരിഫ് ഹുസൈന്‍ തെരുവത്ത്; പിഎഫ് ഐ ലക്ഷ്യം ഇന്ത്യയെ മുസ്ലിം രാഷ്‌ട്രമാക്കല്‍

India

ക്രൂരമായി കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശ് പോപ്പുലർ ഫ്രണ്ട് അംഗമെന്ന് ഭാര്യ : ഒരുപാട് സഹിച്ചു, ഇപ്പോൾ മകളെയും പീഡിപ്പിക്കാൻ തുടങ്ങിയെന്നും ഭാര്യ

India

സിദ്ധരാമയ്യ അധികാരത്തിൽ തുടർന്നാൽ കർണാടക പാകിസ്ഥാന് കൈമാറും , കോൺഗ്രസ് കാലത്ത് മാത്രമാണ് ഹിന്ദു കൊലപാതകങ്ങൾ അരങ്ങേറുന്നത് : വിമർശിച്ച് ബിജെപി

Kerala

എംകെ ഫൈസിയെ കുടുക്കിയത് സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്സാപ് ചാറ്റ് : ഹവാല ഇടപാടുകളെ കുറിച്ചും സൂചന ലഭിച്ചു

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ഫണ്ടിങ്, എസ്ഡിപിഐക്കെതിരെ കടുത്ത നടപടികളിലേക്ക് ദേശീയ അന്വേഷണ സംഘം, നിരോധിക്കാനുള്ള സാധ്യതയേറി

പുതിയ വാര്‍ത്തകള്‍

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

സുരക്ഷാഭീഷണി : പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന നിഖാബ് മാതൃക വസ്ത്രങ്ങൾ നിരോധിച്ച് കസാഖിസ്ഥാൻ

ജപ്പാനിലെ സുമിടോമോ മിത് സൂയി യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുമതി തേടി

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം : 52കാരന് ഏഴ് വർഷം കഠിന തടവ്

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ

മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക് ;ചിത്രത്തിൽ മോഹൻലാലും ?

തെക്കേ ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; നിർണായകമായ അറസ്റ്റെന്ന് എൻഐഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies