Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

കരുത്താണ് വിക്രാന്ത്; വിമാനവാഹിനിയുടെ പ്രതിരോധശേഷിക്ക് ആക്കം കൂട്ടുവാന്‍ റഫാലും എഫ് 18 സൂപ്പര്‍ ഹോണറ്റും; ചൈനക്കുള്ള മറുപടി

വിക്രാന്തിന്റെ വരവോടെ രൂപകല്‍പനയിലും നിര്‍മാണത്തിലും നിയന്ത്രണത്തിലുമുള്ള നാവിക സേനയുടെ പരിജ്ഞാനം ഏറെ സമ്പുഷ്ടമായ അവസ്ഥയാണുള്ളത്.

വിനീത വേണാട്ട്byവിനീത വേണാട്ട്
Sep 2, 2022, 09:31 am IST
inDefence

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി വിക്രാന്ത് ചൈനയ്‌ക്കുള്ള  മറുപടി കൂടിയാണ്. ചൈനയ്‌ക്ക് മൂന്നു വിമാനവാഹിനി കപ്പലുകളുണ്ട്. ഒരെണ്ണം പ്രവര്‍ത്തന സജ്ജമായിക്കൊണ്ടിരിക്കുന്നു. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ സജീവ ഇടപെടലുകള്‍, ഇന്ത്യയുമായി നേരിട്ടുള്ള സംഘര്‍ഷങ്ങള്‍ക്കും വഴിവയ്‌ക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.  ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നാവിക ശേഷി കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ടെന്നു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  

കരുത്തായി വിക്രാന്ത്

അറുപത്തൊന്നു കൊല്ലം മുന്നേ ഒരു വിമാന വാഹിനി കപ്പല്‍ ചേര്‍ന്നതിന് ശേഷം ആദ്യമായിട്ടാണ്പ്രവര്‍ത്തനക്ഷമമായ രണ്ട് വിമാനവാഹിനികള്‍ നാവികസേനയില്‍ കൈമുതലായി വരുന്നത്. ഇതോടെ പടിഞ്ഞാറും കിഴക്കും സമുദ്രമേഖലകളില്‍ മികച്ച പ്രതിരോധം തീര്‍ക്കുവാന്‍ നാവികസേനയ്‌ക്ക് സാധിക്കും. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്ന് വിമാനവാഹിനി കപ്പലുകളുടെ ആവശ്യകത ഇന്ത്യക്കുണ്ട്. ആ ലക്ഷ്യത്തിലേക്കു രാജ്യം നീങ്ങുകയാണ്.  

വിക്രാന്ത്, വിരാട് എന്നീ വിമാനവാഹിനി കപ്പലുകളില്‍ സീ ഹാരിയര്‍ എന്ന യുദ്ധശക്തിയും പ്രതിരോധശേഷിയും കുറഞ്ഞ വിമാനങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിച്ചിട്ടുള്ളൂ. എന്നാല്‍ പുതിയ വിക്രമാദിത്യയിലും വിക്രാന്തിലും മിഗ് 29 കെ എന്ന വിമാനം ഉപയോഗിക്കാന്‍ സാധിക്കും.  

അഭിമാനത്തോടെ നാവികസേന

വിക്രാന്തിന്റെ പ്രതിരോധശേഷിക്ക് ആക്കം കൂട്ടുവാന്‍ റഫാലും എഫ് 18 സൂപ്പര്‍ ഹോണറ്റും എത്തുന്നതോടെ സാധിക്കും. വിക്രാന്തിലേക്കെത്തുന്ന കൂടുതല്‍ പോര്‍ വിമാനങ്ങളും ഇരട്ട എന്‍ജിനുള്ള പോര്‍വിമാനങ്ങളും ചൈനയുടെ ഉള്ള് വിറപ്പിക്കും. അഫ്ഗാന്‍, ഇറാഖ് യുദ്ധ വേളയില്‍ അമേരിക്ക വിജയകരമായി ഉപയോഗിച്ച പോര്‍വിമാനങ്ങളാണ്  എ18 സൂപ്പര്‍ ഹോണറ്റ്. നാവിക സേനയുടെ ഭാഗമാകുന്നതോടെ കിഴക്കന്‍ തീര സംരക്ഷണമായിരിക്കും വിക്രാന്തിന്റെ പ്രധാന ചുമതല. ഇന്തോ – പസഫിക് മേഖലയില്‍  ചൈനയുടെ വര്‍ധിച്ച് വരുന്ന ഇടപെടല്‍ തടയുകയാണ് ദൗത്യം. ചൈനയുടെ പ്രധാന പോര്‍വിമാനങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവയാണ്  റഫാലും സൂപ്പര്‍ ഹോണറ്റും.  

വിക്രാന്തിന്റെ വരവോടെ രൂപകല്‍പനയിലും നിര്‍മാണത്തിലും നിയന്ത്രണത്തിലുമുള്ള  നാവിക സേനയുടെ പരിജ്ഞാനം ഏറെ സമ്പുഷ്ടമായ അവസ്ഥയാണുള്ളത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലുള്ള അംഗങ്ങള്‍ക്ക്  പുറമെ സ്‌പെയിനിനും ഇറ്റലിക്കും മാത്രമാണ് ഇതുവരെ വിമാനവാഹിനി കപ്പലുകളുടെ രൂപകല്‍പനയും നിര്‍മാണവും നിയന്ത്രണവും സ്വായത്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇന്ത്യക്കും ആ പരിജ്ഞാനം നേടിയെടുക്കാന്‍ സാധിച്ചുവെന്നത് അഭിമാനകരമാണ്.  

Tags: chinaഐഎന്‍എസ് വിക്രാന്ത്നാവിക സേന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.