Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണര്‍: പോലീസും സര്‍ക്കാരും വിശദീകരിക്കേണ്ടിവരും; മുഖ്യമന്ത്രിയെ ‘ആക്രമിച്ച’വര്‍ക്കെതിരേ കേസെടുത്തത് പരാതിയില്ലാതെ

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനാണ് കേസ്. ആ കേസ് എടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം പരാതി നല്‍കിയിട്ടല്ല. 'എന്നെ കൊല്ലാന്‍ ശ്രമിച്ചു'വെന്ന് പിണറായി വിജയന്‍ ഇതുവരെ പറഞ്ഞിട്ടുമില്ല.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 22, 2022, 11:58 am IST
in Kerala

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസെടുക്കാമെങ്കില്‍, അവര്‍ക്കെതിരെ വധശ്രമത്തിന് മാത്രമല്ല, യുഎപിഎ വകുപ്പുകള്‍ ചുമത്താമോ എന്ന് ആലോചിക്കാമെങ്കില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കെതിരേ കേസെടുക്കാന്‍ കേരള പോലീസ് എന്തിന് രണ്ടാമതാലോചിക്കണം. സംസ്ഥാന ഗവര്‍ണര്‍ക്കെതിരേ അതിക്രമത്തിന് ശ്രമമുണ്ടായിട്ട്  സ്വയം കേസെടുക്കാഞ്ഞതെന്തെന്ന ചോദ്യത്തിന് അന്നത്തെ  പോലീസ് തലവനും ആഭ്യന്തരവകുപ്പുകൂടി ഭരിക്കുന്ന മുഖ്യമന്ത്രിയും വിശദീകരിക്കേണ്ടിവരും.

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനാണ് കേസ്. ആ കേസ് എടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം പരാതി നല്‍കിയിട്ടല്ല. ‘എന്നെ കൊല്ലാന്‍ ശ്രമിച്ചു’വെന്ന് പിണറായി വിജയന്‍ ഇതുവരെ പറഞ്ഞിട്ടുമില്ല. പ്രതികള്‍ക്കെതിരേ ഭീകരപ്രവര്‍ത്തനവിരുദ്ധ നിയമത്തിലെ വകുപ്പുകള്‍കൂടി ചുമത്താമോ എന്നാണ് സിപിഎം നേതൃത്വവും സര്‍ക്കാരും ആലോചിക്കുന്നത്. എന്നാല്‍, സംസ്ഥാന ഗവര്‍ണറെ ആക്രമിക്കാനും അപായപ്പെടുത്താനും സര്‍വകലാശാലാ വിസിയുടെ ഒത്താശയോടെ ദല്‍ഹിയില്‍ ഗൂഢാലോചന നടത്തിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല, ഇപ്പോള്‍ അതു  പുറത്തുവന്നപ്പോള്‍ എന്തുകൊണ്ട് പറയാന്‍ വൈകിയെന്ന വിചിത്ര ന്യായം പറയുകയാണ്.

നക്‌സല്‍ വര്‍ഗീസ് വയനാടന്‍ കാട്ടില്‍ കൊല്ലപ്പെട്ട സംഭവം പുനരന്വേഷിക്കാനും കേസെടുക്കാനും വകുപ്പുകള്‍ ഉണ്ടായി, ഉണ്ടാക്കി. വണ്‍, ടു, ത്രീ പറഞ്ഞ് മുന്‍ മന്ത്രി എം.എം. മണി ആളുകളെ വെട്ടിയും കുത്തിയും വെടിവെച്ചും കൊന്ന കേസും വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷിച്ചു. പക്ഷേ ഗവര്‍ണര്‍ പരാതി നല്‍കിയില്ല, പറയാന്‍ വൈകി എന്നിങ്ങനെയാണ് മുട്ടാപ്പോക്ക് പറയുന്നത്. രാഷ്‌ട്രപതിക്കും ഗവര്‍ണര്‍ക്കും മറ്റും അവരുടെ കര്‍ത്തവ്യവും പരിപാടികളും നിര്‍വഹിക്കാന്‍ തടസം നിന്നാല്‍ കാരണക്കാര്‍ക്ക് ഏഴുവര്‍ഷം തടവും പിഴയും ശിക്ഷിക്കാവുന്ന ഐപിസി വകുപ്പ് 124ന്റെ ലംഘനമാണ് നടന്നത്. വേണ്ടത്  അടിയന്തര നടപടി.

വിഷയത്തില്‍ കോണ്‍ഗ്രസും യുഡിഎഫും എന്തു നിലപാടെടുക്കുമെന്നതാണ് പ്രധാനം. ബിജെപിയെ തടയാനും ആര്‍എസ്എസിനെ ചെറുക്കാനും സിപിഎമ്മിന് അടിമകളാകുന്ന പതിവ് കാഴ്ച ഈ വിഷയത്തിലും ഉണ്ടാകുമോ എന്നാണ് നോക്കേണ്ടത്.  നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരേ പ്രമേയം അല്ലെങ്കില്‍ പ്രസംഗപരമ്പര നടത്താനുള്ള അവസരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിനുള്ള അവസരം പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവസരം കൊടുത്തുകൊണ്ടായിരിക്കും.

ഗവര്‍ണര്‍ രണ്ടുകൊല്ലം മുമ്പ് നടന്ന കണ്ണൂര്‍ ആക്രമണത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് രാഷ്‌ട്രപതിക്കും കേന്ദ്ര സര്‍ക്കാരിനും നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് ഗവര്‍ണറുടെ സുരക്ഷാ സംവിധാനം നടത്തിയ അന്വേഷണവും കണ്ടെത്തലുകളും സംബന്ധിച്ച റിപ്പോര്‍ട്ടും അതിലുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍ അറിഞ്ഞാവും ഗവര്‍ണറുടെ തീരുമാനം.

Tags: keralaPinarayi Vijayanകേരള പോലീസ്കേരള സര്‍ക്കാര്‍attackkerala governorArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.