Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്മ്യൂണിസ്റ്റുകാര്‍ക്ക് അമേരിക്ക വീക്ക് നെസ്സ്; ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്റെ മകള്‍ ജീവിക്കുന്നത് അമേരിക്കയില്‍

മ്മ്യൂണിസ്റ്റുകാര്‍ക്ക് അമേരിക്കഒരു വീക്ക്നെസ്സാണ് സാമ്പത്തികമായി ഏറെ മുന്നേറിയ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രം എന്ന് വിളിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ പ്രസി‍ഡന്‍റ് ഷീ ജിന്‍പിങ്ങും അദ്ദേഹത്തിന്റെ മകളെ അമേരിക്കയിലാണ് വിട്ടിരിക്കുന്നത് വാര്‍ത്ത വന്നിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 08:01 pm IST
in India

വാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവര്‍ ഏറ്റവുമധികം എതിര്‍ക്കുന്ന മുതലാളിത്ത രാജ്യമായ അമേരിക്കയോട് ഒരു തരം വീക്ക് നെസ്സാണ്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ചികിത്സയ്‌ക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് അമേരിക്കയെയാണ്. വിദ്യാഭ്യാസത്തിനും ശേഷമുള്ള തൊഴില്‍ കണ്ടെത്തലിനും സഖാക്കള്‍ മക്കളെ അമേരിക്കയിലേക്ക് വിടുന്ന പതിവുണ്ട്.  

ഇപ്പോഴിതാ നമ്മള്‍ സാമ്പത്തികമായി ഏറെ മുന്നേറിയ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രം എന്ന് വിളിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ പ്രസി‍ഡന്‍റ് ഷീ ജിന്‍പിങ്ങും അദ്ദേഹത്തിന്റെ മകളെ അമേരിക്കയിലാണ് വിട്ടിരിക്കുന്നത് വാര്‍ത്ത വന്നിരിക്കുന്നു. യുഎസ് കോണ്‍ഗ്രസ് പ്രതിനിധി വിക്കി ഹാര്‍ട് സ് ലറാണ് ഷീ ജിന്‍പിങ്ങിന്റെ ഒരേയൊരു മകള്‍ അമേരിക്കയില്‍ ജീവിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ഈയിടെ നടത്തിയത്.  

ഷീ മിങ്സെ എന്നാണ് മകളുടെ പേര്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അമേരിക്കയുടെ ഉന്നത വിദ്യാഭ്യാസത്തെ രക്ഷിക്കാനുള്ള നിയമം എന്ന ബില്‍ ഈയിടെ  വിക്കി ഹാര്‍ട് സ് ലര്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. ഈ ബില്‍ പ്രകാരം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കോണ്‍ഗ്രസില്‍ (ഇവിടുത്തെ പൊളിറ്റ് ബ്യൂറോയ്‌ക്ക സമം) അംഗമായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഗവേഷണത്തിനോ വിദ്യാര്‍ത്ഥിയാവാനോ അമേരിക്കന്‍ വിസ നല്‍കുന്നത് തടയാനുള്ള നിയമമാണിത്. ആ ബില്‍ അവതരണനാളുകളിലാണ് യൂട്യൂബിലൂടെ വിക്കി ഹാര്‍ട് സ് ലര്‍  ലോകത്തിലെ  രണ്ടാമത്തെ ഏറ്റവും ശക്തനായ നേതാവിന്റെ മകള്‍ അമേരിക്കയിലുള്ള വിവരം വെളിപ്പെടുത്തിയത്. ചൈനയുടെ സമകാലിക പ്രശ്നങ്ങളുടെ വ്യാഖ്യാതാവായ എയ്ന്‍ ടാംഗനും യുഎസ് പ്രതിനിധി നടത്തിയ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ചിരുന്നു.  

ഷീ ജിന്‍പിങ്ങിന്റെ രണ്ടാമത്തെ ഭാര്യയായ സുപ്രസിദ്ധ നാടന്‍പാട്ട് കലാകാരി പെങ് ലിയുവനിലുള്ള മകളാണ് ഷി മിങ്സെ. 1992 ജൂണ്‍ 27ന് ജനിച്ച 20 വയസ്സുകാരി മിങ്സെ ഹങ്ഷൂവിലെ ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫ്രഞ്ചാണ് പഠിച്ചത്. പിന്നീട് 2010ല്‍ മസാച്ചുസെറ്റിലെ ഹാര്‍വാഡ് സര‍്വ്വകലാശാലയില്‍ ഉപരിപഠനം നടത്താന്‍ അമേരിക്കയിലേക്ക് പോയി. വ്യാജപ്പേരിലായിരുന്നു അമേരിക്കയിലേക്ക് പോയത്. 2012 വരെ മിങ്സെയെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു.  

ഇപ്പോഴും കേംബ്രിഡ്ജ്  നഗര പരിസരത്ത് ഗവേഷണ വിദ്യാര്‍ത്ഥിയായി മിങ്സെ അമേരിക്കയില്‍ തന്നെ ജീവിക്കുന്നതായി വിക്കി ഹാര്‍ട് സ് ലര്‍ പറയുന്നു. നേരത്തെ മിങ്സെയുടെ സ്വകാര്യ വിവരങ്ങള്‍ (താമസിക്കുന്ന സ്ഥലവും പഠിക്കുന്ന സര്‍വ്വകലാശാലയും മറ്റും) പുറംലോകത്തെ അറിയിച്ച ചൈനക്കാരനായ നിയു ടെങ്യു എന്ന വെബ് സൈറ്റ് ടെക്നീഷ്യനെ ചൈനീസ് സര്‍ക്കാര്‍ 14 വര്‍,ം ജയിലില്‍ അടച്ചിരുന്നു. 

Tags: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിCambridge Universityഷീ ജിന്‍പിങ്ഷി മിങ്സെ.chinaamericaയുഎസ്കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

Kerala

പി. കൃഷ്ണപിള്ള സാംസ്‌കാരിക നിലയം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കാപട്യം ചര്‍ച്ചയാകുന്നു

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.