Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്മ്യൂണിസ്റ്റുകാര്‍ക്ക് അമേരിക്ക വീക്ക് നെസ്സ്; ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങിന്റെ മകള്‍ ജീവിക്കുന്നത് അമേരിക്കയില്‍

മ്മ്യൂണിസ്റ്റുകാര്‍ക്ക് അമേരിക്കഒരു വീക്ക്നെസ്സാണ് സാമ്പത്തികമായി ഏറെ മുന്നേറിയ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രം എന്ന് വിളിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ പ്രസി‍ഡന്‍റ് ഷീ ജിന്‍പിങ്ങും അദ്ദേഹത്തിന്റെ മകളെ അമേരിക്കയിലാണ് വിട്ടിരിക്കുന്നത് വാര്‍ത്ത വന്നിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 08:01 pm IST
in India

വാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവര്‍ ഏറ്റവുമധികം എതിര്‍ക്കുന്ന മുതലാളിത്ത രാജ്യമായ അമേരിക്കയോട് ഒരു തരം വീക്ക് നെസ്സാണ്. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ചികിത്സയ്‌ക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് അമേരിക്കയെയാണ്. വിദ്യാഭ്യാസത്തിനും ശേഷമുള്ള തൊഴില്‍ കണ്ടെത്തലിനും സഖാക്കള്‍ മക്കളെ അമേരിക്കയിലേക്ക് വിടുന്ന പതിവുണ്ട്.  

ഇപ്പോഴിതാ നമ്മള്‍ സാമ്പത്തികമായി ഏറെ മുന്നേറിയ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രം എന്ന് വിളിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ പ്രസി‍ഡന്‍റ് ഷീ ജിന്‍പിങ്ങും അദ്ദേഹത്തിന്റെ മകളെ അമേരിക്കയിലാണ് വിട്ടിരിക്കുന്നത് വാര്‍ത്ത വന്നിരിക്കുന്നു. യുഎസ് കോണ്‍ഗ്രസ് പ്രതിനിധി വിക്കി ഹാര്‍ട് സ് ലറാണ് ഷീ ജിന്‍പിങ്ങിന്റെ ഒരേയൊരു മകള്‍ അമേരിക്കയില്‍ ജീവിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ഈയിടെ നടത്തിയത്.  

ഷീ മിങ്സെ എന്നാണ് മകളുടെ പേര്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അമേരിക്കയുടെ ഉന്നത വിദ്യാഭ്യാസത്തെ രക്ഷിക്കാനുള്ള നിയമം എന്ന ബില്‍ ഈയിടെ  വിക്കി ഹാര്‍ട് സ് ലര്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിരുന്നു. ഈ ബില്‍ പ്രകാരം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കോണ്‍ഗ്രസില്‍ (ഇവിടുത്തെ പൊളിറ്റ് ബ്യൂറോയ്‌ക്ക സമം) അംഗമായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഗവേഷണത്തിനോ വിദ്യാര്‍ത്ഥിയാവാനോ അമേരിക്കന്‍ വിസ നല്‍കുന്നത് തടയാനുള്ള നിയമമാണിത്. ആ ബില്‍ അവതരണനാളുകളിലാണ് യൂട്യൂബിലൂടെ വിക്കി ഹാര്‍ട് സ് ലര്‍  ലോകത്തിലെ  രണ്ടാമത്തെ ഏറ്റവും ശക്തനായ നേതാവിന്റെ മകള്‍ അമേരിക്കയിലുള്ള വിവരം വെളിപ്പെടുത്തിയത്. ചൈനയുടെ സമകാലിക പ്രശ്നങ്ങളുടെ വ്യാഖ്യാതാവായ എയ്ന്‍ ടാംഗനും യുഎസ് പ്രതിനിധി നടത്തിയ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ചിരുന്നു.  

ഷീ ജിന്‍പിങ്ങിന്റെ രണ്ടാമത്തെ ഭാര്യയായ സുപ്രസിദ്ധ നാടന്‍പാട്ട് കലാകാരി പെങ് ലിയുവനിലുള്ള മകളാണ് ഷി മിങ്സെ. 1992 ജൂണ്‍ 27ന് ജനിച്ച 20 വയസ്സുകാരി മിങ്സെ ഹങ്ഷൂവിലെ ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫ്രഞ്ചാണ് പഠിച്ചത്. പിന്നീട് 2010ല്‍ മസാച്ചുസെറ്റിലെ ഹാര്‍വാഡ് സര‍്വ്വകലാശാലയില്‍ ഉപരിപഠനം നടത്താന്‍ അമേരിക്കയിലേക്ക് പോയി. വ്യാജപ്പേരിലായിരുന്നു അമേരിക്കയിലേക്ക് പോയത്. 2012 വരെ മിങ്സെയെക്കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു.  

ഇപ്പോഴും കേംബ്രിഡ്ജ്  നഗര പരിസരത്ത് ഗവേഷണ വിദ്യാര്‍ത്ഥിയായി മിങ്സെ അമേരിക്കയില്‍ തന്നെ ജീവിക്കുന്നതായി വിക്കി ഹാര്‍ട് സ് ലര്‍ പറയുന്നു. നേരത്തെ മിങ്സെയുടെ സ്വകാര്യ വിവരങ്ങള്‍ (താമസിക്കുന്ന സ്ഥലവും പഠിക്കുന്ന സര്‍വ്വകലാശാലയും മറ്റും) പുറംലോകത്തെ അറിയിച്ച ചൈനക്കാരനായ നിയു ടെങ്യു എന്ന വെബ് സൈറ്റ് ടെക്നീഷ്യനെ ചൈനീസ് സര്‍ക്കാര്‍ 14 വര്‍,ം ജയിലില്‍ അടച്ചിരുന്നു. 

Tags: chinaamericaയുഎസ്കമ്മ്യൂണിസ്റ്റ് പാര്‍ട്ടിചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിCambridge Universityഷീ ജിന്‍പിങ്ഷി മിങ്സെ.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Football

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

India

കുറച്ച് മണിക്കൂറുകൾക്കുള്ളിൽ സന്തോഷവാർത്ത ലഭിച്ചേക്കാം; ഇറാൻ യുദ്ധത്തിൽ ദൽഹിയിൽ വഴിത്തിരിവുണ്ടാകുമെന്ന് മാർക്കോ റൂബിയോ

പുതിയ വാര്‍ത്തകള്‍

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

ദർഗ ഉള്ളതുകൊണ്ട് മാത്രം ഭൂമി വഖഫ് സ്വത്തായി മാറില്ല ; നിർണ്ണായക നിലപാടുമായി മദ്രാസ് ഹൈക്കോടതി ; ദർഗയ്‌ക്ക് മുതവല്ലിയെ നിയമിച്ച നീക്കം റദ്ദാക്കി

പിണറായിയുടെ വീട്ടില്‍ റെയ്ഡ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ആറ് മുതല്‍ 10 വരെയുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.