Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വെള്ളത്തിലായത് ലക്ഷങ്ങള്‍; പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ഒറ്റ ബാച്ചില്‍ അവസാനിച്ചു

2010 സപ്തംബര്‍ 15ന് കുട്ടികള്‍ക്ക് പൗരാണിക കപ്പല്‍ പഠനത്തില്‍ ബിരുദാനന്തര കോഴ്സും പ്ലസ്ടു പാസായ 15 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് പൂര്‍ത്തിയായത്. ഇതിനുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ ഓര്‍ഡിനേറ്റര്‍ക്കും അക്കൗണ്ടന്റിനും ഉരുനിര്‍മാണ ശാലയിലെ കാര്‍പെന്റര്‍ക്കും വാച്ച്മാനും മാസങ്ങളോളം ശമ്പളം നല്‍കിയെങ്കിലും കപ്പല്‍നിര്‍മാണ പഠനമോ ഉരുനിര്‍മാണമോ ഇവിടെ നടന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2022, 08:24 am IST
inKozhikode

ആദിത്യ തളിയാടത്ത്

കോഴിക്കോട്: ബേപ്പൂരിന്റെ ഉരുനിര്‍മാണ പാരമ്പര്യത്തെ പുതുതലമുറയിലേക്ക് പകരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രവും ഇതിന്റെ ഭാഗമായി ആരംഭിച്ച ഉരുനിര്‍മാണവും പാതിവഴിയില്‍ ഒടുങ്ങി. 2009 ആഗസ്തിലാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്റ്റഡീസിന്റെ കീഴില്‍ ബേപ്പൂരില്‍ പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ആരംഭിച്ചത്. സാംസ്‌കാരിക വകുപ്പ് കൊട്ടിഘോഷിച്ച് തുടങ്ങിയ പഠന കേന്ദ്രം അടച്ചുപൂട്ടിയതിന് പിന്നാലെ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മാണം ആരംഭിച്ച ഉരുവും നീറ്റിലിറക്കാന്‍ കഴിയാതെ നശിക്കുന്നു.  

സ്വകാര്യ ലോഡ്ജ് വാടകക്കെടുത്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്കായാണ് ബിസി റോഡില്‍ ‘സംബൂക്ക്’ ഇനത്തില്‍പ്പെട്ട ഉരു നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഫണ്ട് ലഭിക്കാതായതിനാല്‍ ആദ്യ ബാച്ച് പഠനം പൂര്‍ത്തിയാക്കിയതോടെ പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം പാതിവഴിയില്‍ നിലച്ചു. പുതിയ ബാച്ച് തുടങ്ങാന്‍ പണം ലഭിക്കാത്തതിനാല്‍ അപേക്ഷ ക്ഷണിച്ചില്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് ബിസി റോഡിലെ ചീര്‍പ്പ് പാലത്തിനരികെ ചാലിയാര്‍ കൈവഴിയോരത്ത് ആരംഭിച്ച ഉരുനിര്‍മാണവും അവതാളത്തിലായി. പരിശീലനാവശ്യത്തിന് 20 ലക്ഷം രൂപയും ഉരുനിര്‍മാണത്തിന് 50 ലക്ഷം രൂപയുമാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ചത്.  

2010 സപ്തംബര്‍ 15ന് കുട്ടികള്‍ക്ക് പൗരാണിക കപ്പല്‍ പഠനത്തില്‍ ബിരുദാനന്തര കോഴ്സും പ്ലസ്ടു പാസായ 15 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് പൂര്‍ത്തിയായത്. ഇതിനുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ ഓര്‍ഡിനേറ്റര്‍ക്കും അക്കൗണ്ടന്റിനും ഉരുനിര്‍മാണ ശാലയിലെ കാര്‍പെന്റര്‍ക്കും വാച്ച്മാനും മാസങ്ങളോളം ശമ്പളം നല്‍കിയെങ്കിലും കപ്പല്‍നിര്‍മാണ പഠനമോ ഉരുനിര്‍മാണമോ ഇവിടെ നടന്നില്ല. സാംസ്‌കാരിക വകുപ്പില്‍നിന്ന് ഗ്രാന്റായി ലഭിച്ച തുകയായതിനാല്‍ തുടര്‍ന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കാനും ഉരുനിര്‍മാണം പൂര്‍ത്തീകരിക്കാനും

ഗ്രാന്റ് ലഭിക്കുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍. അധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി തന്നെ സ്ഥാപനത്തിന്റെ പ്രതിസന്ധിയും ഉരുനിര്‍മാണം നിലച്ചതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.  സാംസ്‌കാരിക വകുപ്പ് മന്ത്രിയെ കണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് കാര്യങ്ങളുടെ ഗൗരവാവസ്ഥ ധരിപ്പിച്ചിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഡോ. കെ.കെ.എന്‍. കുറുപ്പ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം രാജിവെച്ചു. ഡോ. എം.ജി.എസ്. നാരായണനെ ഡയറക്ടര്‍ ജനറലായി നിയമിച്ചെങ്കിലും പിന്നീട് നടപടികളുണ്ടായില്ല.  

നിലവില്‍ ഉരുവിന്റെ എന്‍ജിന്‍, ഡീസല്‍ ടാങ്ക്, പ്രൊപ്പല്ലര്‍ തുടങ്ങി കരാറെടുത്ത യന്ത്ര സാമഗ്രികള്‍ പല സ്ഥാപനങ്ങളിലായി കിടന്ന് തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. കാര്യമായ ഇടപെടലുകള്‍ നടത്താതതിനാല്‍ നിര്‍മാണം മുക്കാല്‍ഭാഗവും പൂര്‍ത്തിയായ ഉരു കണ്ടില്ലെന്ന് നടിക്കുകയായിരുന്നു അധികൃതര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.