Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ സരിത്തിനെ തട്ടിക്കൊണ്ടു പോയി; സത്യം പറഞ്ഞതിന് പിന്നാലെ അറ്റാക്ക് തുടങ്ങിയെന്ന് സ്വപ്‌ന

സരിത്തിന്റെ കുടുംബം പേടിക്കരുതെന്നും എച്ച്ആര്‍ഡിഎസ് തന്നെ അദ്ദേഹത്തെ സുരക്ഷിതനാക്കുമെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2022, 11:48 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തി തുടങ്ങിയതിന് പിന്നാലെ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയെന്ന് ആരോപിച്ചു സ്വപ്‌ന സുരേഷ് വീണ്ടും രംഗത്ത്. സുഹൃത്തും സഹായിയുമായ സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന് വെളിപ്പെടുത്തി സ്വപ്‌ന രംഗത്തെത്തി. രാവിലെ വാര്‍ത്തസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഒരു സംഘം തന്റെ സഹായി സരിത്തിനെ തട്ടിക്കൊണ്ടു പോയെന്ന് സ്വപ്‌ന ആരോപിക്കുന്നത്.വെള്ള സ്വിഫ്റ്റ് കാറില്‍ എത്തിയ സംഘം സരിത്തിനെ തട്ടിക്കൊണ്ടു പോയി. ഞാന്‍ സത്യം വെളിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ തനിക്കെതിരെ അറ്റാക്ക് തുടങ്ങിയിരിക്കുന്നുവെന്നും സ്വപ്‌ന പറഞ്ഞു. മഫ്ത്തിയില്‍ എത്തിയ പൊലീസ് സംഘമാണ് തട്ടിക്കൊണ്ടു പോയതെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. ഒരു സ്ത്രീ സത്യം പറഞ്ഞു തുടങ്ങിയാല്‍ ഇതാണോ കേരളത്തില്‍ സംഭവിക്കുന്നത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സ്വപ്‌ന ആരോപിച്ചു.  

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വെളിപ്പെടുത്തലുകള്‍ നടത്തി തുടങ്ങിയതിന് പിന്നാലെയാണ് തനിക്കെതിരെ ആക്രമണം തുടങ്ങിയത്. കുറച്ചു സമയം മുമ്പാണ് സരിത്തിലെ എച്ച്ആര്‍ഡിഎസിന്റെ ഫഌറ്റില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയതെന്നും സരിത പറഞ്ഞു. സരിത്തിന്റെ കുടുംബം പേടിക്കരുതെന്നും എച്ച്ആര്‍ഡിഎസ് തന്നെ അദ്ദേഹത്തെ സുരക്ഷിതനാക്കുമെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.  

നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും കറന്‍സി, സ്വര്‍ണക്കടത്തില്‍ പങ്കെന്ന് ഉറപ്പിച്ച് കേസിലെ പ്രതി സ്വപ്‌ന സുരേഷ് രാവിലെ രംഗത്തെത്തിയിരുന്നു.  പാലക്കാട്ട് മാധ്യമങ്ങളോടാണ് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്ന് സ്വപ്‌ന വ്യക്തമാക്കിയത്. താന്‍ പറഞ്ഞതിനെല്ലാം തെളിവുകളുണ്ട്. തെളിവുകള്‍ ഉള്ളതിനാലാണ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. അല്ലാതെ, ഏതെങ്കിലും ഒരു സ്ത്രീ മുഖ്യമന്ത്രിക്കെതിരേ തമാശക്കളി നടത്തിയാല്‍ അതിനു കോടതി കൂട്ട് നില്‍ക്കുമെന്ന് കരുതരുത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലേയും മകള്‍ വീണയേയും പുകമറ സൃഷ്ടിച്ച് നിര്‍ത്തുന്നതല്ല, അത് നിവൃത്തികേട് കൊണ്ടാണ്. താന്‍ ഇപ്പോഴും ഭീഷണി നേരിടുകയാണ്, എന്നാല്‍, വിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ ഇപ്പോഴും ആഡംബര ജീവിതം തുടരുകയാണ്. തനിക്ക് രാഷ്‌ട്രീയ അജന്‍ഡയില്ല, തന്റെ മൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. മുഖ്യമന്ത്രി എന്ന നിലയില്‍ അല്ല, തന്റെ കേസില്‍ ഉള്‍പ്പെട്ട വ്യക്തി എന്ന നിലയിലാണ് പിണറായിയുടെ പേര് വെളിപ്പെടുത്തിയത്. ഇനിയും ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. ഇപ്പോള്‍ പുറത്തുവന്നത് ചെറിയ കാര്യങ്ങള്‍ മാത്രമെന്നും സ്വപ്ന.  പി.സി. ജോര്‍ജിന് താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തുവിടാം. സരിതയെ തനിക്ക് അറിയില്ല, തന്റെ അമ്മയെ ബന്ധപ്പെട്ട് നിരന്തരം ശല്യം ചെയ്തിരുന്നു. അവര്‍ എന്റെ മൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. ഉന്നതര്‍ ഒരു സ്ത്രീയെ ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ കളഞ്ഞതിന്റെ വിഷമം എല്ലാവരും അറിയണമെന്നും സ്വപ്‌ന. താന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എച്ചആര്‍ഡിഎസിന് തന്റെ മൊഴിക്കു പിന്നില്‍ ഒരു ബന്ധവുമില്ലെന്നും തന്നെയും മക്കളേയും ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വപ്ന.  

Tags: സ്വര്‍ണകടത്ത്swapna sureshസരിത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.