Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് ഭവനപദ്ധതിയിൽ അവഗണന; വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് ചോർന്നൊലിക്കുന്ന വീട്ടിൽ സഹോദരികളായ പങ്കജാക്ഷിയും പൊന്നമ്മയും

വർഗീയതയും കൊലവിളി നിറഞ്ഞ ഇടത് രാഷ്‌ട്രീയത്തോടുള്ള അകൽച്ചയാണ് പങ്കജാക്ഷിയും പൊന്നമ്മയും ലൈഫ് ഭവന പദ്ധതിയിൽ ഇനിയും ഉൾപ്പെടുത്താത്തെതെന്നാണ് ആരോപണം.

എസ്. ശരത് by എസ്. ശരത്
Jun 6, 2022, 02:49 pm IST
in Kerala
പൊട്ടിപൊളിഞ്ഞ് ചോർന്നൊലിക്കുന്ന വീട്ടിൽ പങ്കജാക്ഷിയും പൊന്നമ്മയും

പൊട്ടിപൊളിഞ്ഞ് ചോർന്നൊലിക്കുന്ന വീട്ടിൽ പങ്കജാക്ഷിയും പൊന്നമ്മയും

തിരുവനന്തപുരം: മുഖ്യമന്ത്രി ഓടി നടന്നു ലൈഫ് ഭവനപദ്ധതി പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് ചോർന്നൊലിക്കുന്ന വീട്ടിൽ ഭീതിയോടെ കഴിയുകയാണ് വട്ടപ്പാറ എൽ.എം.എസിന് സമിപം  ജൂബിലി നഗർ പുതുവൽ വിള പുത്തൻ വീട്ടിൽ വൃദ്ധരായ സഹോദരികളായ  പങ്കജാഷിയും (63)പൊന്നമ്മയും (68). കരകുളം പഞ്ചായത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ എത്തി ലൈഫ് ഭവന പ്രഖ്യാപനം നടത്തിയിരുന്നു. എന്നിട്ടും ഇടത് ഭരണം നടത്തുന്ന കരകുളം പഞ്ചായത്തിലെ വട്ടപ്പാറ വെസ്റ്റ് വാർഡിലെ വാർദ്ധക്യത്തിന്റെ ദൈന്യതയാർന്ന ഈ രണ്ട്  മുഖങ്ങൾ ജനപ്രതിനിധികൾ കണ്ടില്ല. ഈ വൃദ്ധ മുഖങ്ങളോട് ഇടതുഭരണം കടുത്ത മനുഷ്യത്വ  രഹിതമായ അവഗണനയാണ് കാണിക്കുന്നതെന്നാണ് ആരോപണം.  

വർഗീയതയും കൊലവിളി നിറഞ്ഞ ഇടത് രാഷ്‌ട്രീയത്തോടുള്ള അകൽച്ചയാണ് പങ്കജാക്ഷിയും പൊന്നമ്മയും ലൈഫ് ഭവന പദ്ധതിയിൽ ഇനിയും ഉൾപ്പെടുത്താത്തെതെന്നാണ് ആരോപണം. അധികാരികളുടെ കനിവ് കാത്ത്  ലൈഫ് ഭവന പദ്ധതി നിലവിൽ വന്ന കാലം മുതൽ  വീടിനു അപേക്ഷയും കൊടുത്ത് വർഷങ്ങളായി കാത്തിരിക്കുകയാണ് രണ്ട്  വൃദ്ധമാതാക്കൾ.  

അവിവാഹിതരായ ഇരുവരും നിലവിൽ  താമസിക്കുന്ന വീട് പൂർണ്ണമായും പൊട്ടി പൊളിഞ്ഞു  ചോർന്നൊലിച്ച് കിടക്കുന്ന നിലയിലാണ്. വീടിന്റെ മേൽക്കൂരയും വിണ്ടു കീറിയ ഭിത്തിയുമുള്ള  വീട് ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയാണ്. സാധാരണക്കാരായ കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ നിരവധി പദ്ധതികൾ ഉണ്ടങ്കിലും പഞ്ചായത്ത് ജനപ്രതിനിധികളുടെ അവഗണന മൂലം പങ്കജാക്ഷിയും പൊന്നമ്മയും അടിസ്ഥാ സൗകര്യങ്ങൾ പോലും ലഭ്യമല്ല. 

വീടിന് അടിസ്ഥാന സൗകര്യങ്ങളായ  ശൗചാലം,കുടിവെള്ള പൈപ്പ് ലൈൻ, വൈദ്യുതീകരണവും ഇല്ല. ഇരുവർക്കും പെൻഷൻ മാത്രമാണ് ആകെ കിട്ടുന്ന സർക്കാർ സഹായം. ഇതിലാണ് കുടുംബം കഴിഞ്ഞ് പോകുന്നത്. ഇതിൽ പൊന്നമ്മയ്‍ക്ക് കഴിഞ്ഞ 6മാസം പെൻഷൻ കിട്ടിയിട്ടില്ല. എഴുതാനും വായിക്കാനും കണ്ണിനു കാഴ്ചക്കുറവുള്ളതിനാൽ പെൻഷന്റെ ആവശ്യങ്ങൾക്കായി അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങി മൂന്നു തവണയാണ് അപകടം സംഭവിച്ചിട്ടുള്ളത്. രണ്ട്  പേർക്കും വാർദ്ധക്യ രോഗങ്ങളാൽ ജോലികൾക്കൊന്നും പോകാൻ സാധിക്കില്ല. പങ്കജാക്ഷിക്ക് നടു നിവർത്തി നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണ്. 

കാടുകയറികിടക്കുന്ന  പുരയിടവും  ഏതു നിമിഷവും നിലംപൊത്തൻ പാകത്തിന് നിൽക്കുന്ന കൂരയുമാണ് ഏക സമ്പാദ്യം. തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് പുരയിടം പോലും വൃത്തിയാക്കാൻ അധികാരികൾ വിലക്കിയിരിക്കുകയാണെന്നാണ് ഇവർ പറയുന്നത്. വയോജനങ്ങൾക്കുള്ള കട്ടിൽ, പൊതിച്ചോർ പദ്ധതി, കുടിവെള്ളം ഇതൊന്നും ഇവർക്ക് മാത്രം ഇതുവരെയും ലഭിച്ചിട്ടില്ല. തോരാതെ പെയ്യുന്ന മഴയിൽ ഇവരുടെ ദുരിതം കണ്ട് മനസ്സലിഞ്ഞ്‌  ബന്ധുക്കൾ പണിതുകൊടുത്ത ഒറ്റമുറിവീട്ടിലാണ് ഇപ്പോൾ കിടക്കുന്നതു.

 ആഹാരമൊക്കെ മുറ്റത്തിട്ട് വേവിക്കും. നല്ലൊരു വീട് സ്വപ്നംനം കാണാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കെട്ടുറപ്പുള്ള വീട്ടിൽ കിടന്ന് കണ്ണടയ്‌ക്കുവാൻ കഴിയുമോ എന്ന ആശങ്കയാണ് ഇരുവർക്കും 

Tags: houseLife missionSistersPonnamma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.