Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൈയേറ്റക്കാര്‍ക്ക് ഒത്താശ, രേഖകളില്‍ തിരിമറി; പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡോ. സംഗീത് രവീന്ദ്രനാണ് തട്ടിപ്പെനെതിരെ പരാതി നല്കിയത്. 2019ലാണ് വിജിലന്‍സിന് പരാതി കൈമാറിയത്. കേസെടുത്ത് ആറ് മാസം പിന്നിട്ടും ഇടതുവലത് മുന്നണി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അനുകൂലമായി നിന്നു. ഇതോടെയാണ് സസ്പെന്‍ഷന്‍ നീണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 10:22 am IST
inIdukki

ഇടുക്കി: സേനാപതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പാലാ മുത്തോലി കോനാട്ട് മനോജ് ബാബുവിനെ പഞ്ചായത്ത് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത് ഏറെ വിവാദങ്ങള്‍ക്കും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍. ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിയാരിക്കെ സര്‍ക്കാര്‍ ഭൂമിയിലൂടെ ഭൂമാഫിയക്ക് വഴി വെട്ടാന്‍ അനുമതി നല്കിയ കേസില്‍ ഒമ്പതാം പ്രതിയാണിയാള്‍.

ഇത് സംബന്ധിച്ച് ആദ്യം വാര്‍ത്ത നല്കിയത് ജന്മഭൂമിയാണ്. പിന്നീട് പരാതിയടക്കം നല്കിയെങ്കിലും വര്‍ഷങ്ങളോളം ഈ കേസ് വിവിധ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്താതെ പൂഴ്‌ത്തിവച്ചു. മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡോ. സംഗീത് രവീന്ദ്രനാണ് തട്ടിപ്പെനെതിരെ പരാതി നല്കിയത്.  2019ലാണ് വിജിലന്‍സിന് പരാതി കൈമാറിയത്. കേസെടുത്ത് ആറ് മാസം പിന്നിട്ടും ഇടതുവലത് മുന്നണി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അനുകൂലമായി നിന്നു. ഇതോടെയാണ് സസ്പെന്‍ഷന്‍ നീണ്ടത്.

അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതോടെ 2021ലാണ് വിജിലന്‍സ് കേസെടുത്തത്. ഇതില്‍ അന്വേഷണം അവസാന ഘട്ടത്തിലാണ്.  2015ല്‍ മനോജ് ചിന്നക്കനാല്‍ പഞ്ചായത്തില്‍ സെക്രട്ടറിയായിരിക്കുമ്പോഴാണ് സംഭവം. കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തതിനൊപ്പം പഞ്ചായത്ത് രേഖകളിലും ഈ ഉദ്യോഗസ്ഥന്‍ തിരിമറി നടത്തി. പഞ്ചായത്ത് ആസ്ഥി രജിസ്റ്ററിലെ ഇതുമായി ബന്ധപ്പെട്ട പേജുകള്‍ പോലും കീറി മാറ്റിയിരുന്നു. സര്‍ക്കാര്‍ ഭൂമിയിലൂടെ സ്വകാര്യ വ്യക്തികള്‍ക്ക് വഴി വെട്ടാന്‍ അനുമതി നല്കുകയാണ് സെക്രട്ടറി ചെയ്തത്. ഭൂമാഫിയ സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയ രേഖകള്‍ ഉണ്ടാക്കി സ്വന്തമാക്കി. ശേഷം കരം അടയ്‌ക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി 17-1-2016ല്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിക്കായി ശ്രമിച്ചു.  

ചിന്നക്കനാല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയായ നടപ്പാറ-മുനിയറ റോഡിന്റെ അറ്റകുറ്റപണിക്കായി മനോജ് ബാബുവിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി നിരാക്ഷേപ പത്രം നല്കി. പിന്നീട് ഇത് സംബന്ധിച്ച പഞ്ചായത്ത് രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയിട്ടും കൃത്യസമയത്ത് യാതൊരു നടപടിയും ഉണ്ടായില്ല. ഹര്‍ജി ഹൈക്കോടതി തള്ളിയിട്ടും  ക്രൈം ബ്രാഞ്ചിന് വിവരം കൈമാറാന്‍ പോലും അന്നത്തെ ഉദ്യോഗസ്ഥര്‍ തയാറായില്ല.

ഏറെ വൈകിയാണ് കേസെടുക്കുന്നത് പോലും. നിലവില്‍ 11 പ്രതികളാണ് കേസിലാകെയുള്ളത്. 2014 മുതല്‍ 2019 വരെ ഇയാള്‍ ഇവിടെ തന്നെ സെക്രട്ടറിയായി തുടര്‍ന്നു. 14 സാക്ഷികളുടെ മൊഴിയാണ് വിജിലന്‍സ് എടുത്തത്, 30 പ്രമാണങ്ങള്‍ പരിശോധിച്ചു. കേസില്‍ കോടതിയില്‍ കുറ്റപത്രം എത്തുന്നതോടെ കൂടുതല്‍ ഉദ്യോഗസ്ഥരടക്കം കുടുങ്ങിയേക്കും.

Tags: ചിന്നക്കനാല്‍idukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഉടൻ സര്‍വീസ് ആരംഭിക്കും; പരീക്ഷണയോട്ടം തുടങ്ങി

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

ചോരക്കളമായി കയ്‌പമംഗലം; അപകടത്തിൽപ്പെട്ട് മരിച്ചത് വി​നോ​ദ​യാ​ത്ര​യ്‌ക്കാ​യി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ

ദേശീയ ഗുസ്തി താരം അശ്വിനിയും രണ്ടു മക്കളും മരിച്ച നിലയിൽ, മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ

കൈക്കൂലി കേസില്‍ ഇടനിലക്കാരന്‍; കൊച്ചിയില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍

സ്ഥാനമാനങ്ങളും അപ്രതീക്ഷിത ധനലാഭവും!: സമ്പൂർണ്ണ രാശിഫലം (05 സെപ്റ്റംബർ 2026) – AI ജ്യോതിഷം

രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്‌ക്ക് പരിക്ക്

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ദൗത്യങ്ങള്‍: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബാലവേലയും കുട്ടിക്കടത്തും; 3800ലധികം കുട്ടികളെ രക്ഷപ്പെടുത്തി എന്‍സിപിസിആര്‍

അദ്ധ്യാപക ദിനാശംസകള്‍; വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കേണ്ടത് അദ്ധ്യാപകരുടെ കടമ: രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.