Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൈയേറ്റക്കാര്‍ക്ക് ഒത്താശ, രേഖകളില്‍ തിരിമറി; പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡോ. സംഗീത് രവീന്ദ്രനാണ് തട്ടിപ്പെനെതിരെ പരാതി നല്കിയത്. 2019ലാണ് വിജിലന്‍സിന് പരാതി കൈമാറിയത്. കേസെടുത്ത് ആറ് മാസം പിന്നിട്ടും ഇടതുവലത് മുന്നണി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അനുകൂലമായി നിന്നു. ഇതോടെയാണ് സസ്പെന്‍ഷന്‍ നീണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 10:22 am IST
in Idukki

ഇടുക്കി: സേനാപതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പാലാ മുത്തോലി കോനാട്ട് മനോജ് ബാബുവിനെ പഞ്ചായത്ത് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത് ഏറെ വിവാദങ്ങള്‍ക്കും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍. ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിയാരിക്കെ സര്‍ക്കാര്‍ ഭൂമിയിലൂടെ ഭൂമാഫിയക്ക് വഴി വെട്ടാന്‍ അനുമതി നല്കിയ കേസില്‍ ഒമ്പതാം പ്രതിയാണിയാള്‍.

ഇത് സംബന്ധിച്ച് ആദ്യം വാര്‍ത്ത നല്കിയത് ജന്മഭൂമിയാണ്. പിന്നീട് പരാതിയടക്കം നല്കിയെങ്കിലും വര്‍ഷങ്ങളോളം ഈ കേസ് വിവിധ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്താതെ പൂഴ്‌ത്തിവച്ചു. മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡോ. സംഗീത് രവീന്ദ്രനാണ് തട്ടിപ്പെനെതിരെ പരാതി നല്കിയത്.  2019ലാണ് വിജിലന്‍സിന് പരാതി കൈമാറിയത്. കേസെടുത്ത് ആറ് മാസം പിന്നിട്ടും ഇടതുവലത് മുന്നണി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അനുകൂലമായി നിന്നു. ഇതോടെയാണ് സസ്പെന്‍ഷന്‍ നീണ്ടത്.

അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതോടെ 2021ലാണ് വിജിലന്‍സ് കേസെടുത്തത്. ഇതില്‍ അന്വേഷണം അവസാന ഘട്ടത്തിലാണ്.  2015ല്‍ മനോജ് ചിന്നക്കനാല്‍ പഞ്ചായത്തില്‍ സെക്രട്ടറിയായിരിക്കുമ്പോഴാണ് സംഭവം. കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തതിനൊപ്പം പഞ്ചായത്ത് രേഖകളിലും ഈ ഉദ്യോഗസ്ഥന്‍ തിരിമറി നടത്തി. പഞ്ചായത്ത് ആസ്ഥി രജിസ്റ്ററിലെ ഇതുമായി ബന്ധപ്പെട്ട പേജുകള്‍ പോലും കീറി മാറ്റിയിരുന്നു. സര്‍ക്കാര്‍ ഭൂമിയിലൂടെ സ്വകാര്യ വ്യക്തികള്‍ക്ക് വഴി വെട്ടാന്‍ അനുമതി നല്കുകയാണ് സെക്രട്ടറി ചെയ്തത്. ഭൂമാഫിയ സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയ രേഖകള്‍ ഉണ്ടാക്കി സ്വന്തമാക്കി. ശേഷം കരം അടയ്‌ക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി 17-1-2016ല്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിക്കായി ശ്രമിച്ചു.  

ചിന്നക്കനാല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയായ നടപ്പാറ-മുനിയറ റോഡിന്റെ അറ്റകുറ്റപണിക്കായി മനോജ് ബാബുവിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി നിരാക്ഷേപ പത്രം നല്കി. പിന്നീട് ഇത് സംബന്ധിച്ച പഞ്ചായത്ത് രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയിട്ടും കൃത്യസമയത്ത് യാതൊരു നടപടിയും ഉണ്ടായില്ല. ഹര്‍ജി ഹൈക്കോടതി തള്ളിയിട്ടും  ക്രൈം ബ്രാഞ്ചിന് വിവരം കൈമാറാന്‍ പോലും അന്നത്തെ ഉദ്യോഗസ്ഥര്‍ തയാറായില്ല.

ഏറെ വൈകിയാണ് കേസെടുക്കുന്നത് പോലും. നിലവില്‍ 11 പ്രതികളാണ് കേസിലാകെയുള്ളത്. 2014 മുതല്‍ 2019 വരെ ഇയാള്‍ ഇവിടെ തന്നെ സെക്രട്ടറിയായി തുടര്‍ന്നു. 14 സാക്ഷികളുടെ മൊഴിയാണ് വിജിലന്‍സ് എടുത്തത്, 30 പ്രമാണങ്ങള്‍ പരിശോധിച്ചു. കേസില്‍ കോടതിയില്‍ കുറ്റപത്രം എത്തുന്നതോടെ കൂടുതല്‍ ഉദ്യോഗസ്ഥരടക്കം കുടുങ്ങിയേക്കും.

Tags: idukkiചിന്നക്കനാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

പുതിയ വാര്‍ത്തകള്‍

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.