Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൈയേറ്റക്കാര്‍ക്ക് ഒത്താശ, രേഖകളില്‍ തിരിമറി; പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡോ. സംഗീത് രവീന്ദ്രനാണ് തട്ടിപ്പെനെതിരെ പരാതി നല്കിയത്. 2019ലാണ് വിജിലന്‍സിന് പരാതി കൈമാറിയത്. കേസെടുത്ത് ആറ് മാസം പിന്നിട്ടും ഇടതുവലത് മുന്നണി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അനുകൂലമായി നിന്നു. ഇതോടെയാണ് സസ്പെന്‍ഷന്‍ നീണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 10:22 am IST
in Idukki

ഇടുക്കി: സേനാപതി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പാലാ മുത്തോലി കോനാട്ട് മനോജ് ബാബുവിനെ പഞ്ചായത്ത് ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത് ഏറെ വിവാദങ്ങള്‍ക്കും രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവില്‍. ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിയാരിക്കെ സര്‍ക്കാര്‍ ഭൂമിയിലൂടെ ഭൂമാഫിയക്ക് വഴി വെട്ടാന്‍ അനുമതി നല്കിയ കേസില്‍ ഒമ്പതാം പ്രതിയാണിയാള്‍.

ഇത് സംബന്ധിച്ച് ആദ്യം വാര്‍ത്ത നല്കിയത് ജന്മഭൂമിയാണ്. പിന്നീട് പരാതിയടക്കം നല്കിയെങ്കിലും വര്‍ഷങ്ങളോളം ഈ കേസ് വിവിധ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്താതെ പൂഴ്‌ത്തിവച്ചു. മാധ്യമ പ്രവര്‍ത്തകനായിരുന്ന ഡോ. സംഗീത് രവീന്ദ്രനാണ് തട്ടിപ്പെനെതിരെ പരാതി നല്കിയത്.  2019ലാണ് വിജിലന്‍സിന് പരാതി കൈമാറിയത്. കേസെടുത്ത് ആറ് മാസം പിന്നിട്ടും ഇടതുവലത് മുന്നണി നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അനുകൂലമായി നിന്നു. ഇതോടെയാണ് സസ്പെന്‍ഷന്‍ നീണ്ടത്.

അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതോടെ 2021ലാണ് വിജിലന്‍സ് കേസെടുത്തത്. ഇതില്‍ അന്വേഷണം അവസാന ഘട്ടത്തിലാണ്.  2015ല്‍ മനോജ് ചിന്നക്കനാല്‍ പഞ്ചായത്തില്‍ സെക്രട്ടറിയായിരിക്കുമ്പോഴാണ് സംഭവം. കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തതിനൊപ്പം പഞ്ചായത്ത് രേഖകളിലും ഈ ഉദ്യോഗസ്ഥന്‍ തിരിമറി നടത്തി. പഞ്ചായത്ത് ആസ്ഥി രജിസ്റ്ററിലെ ഇതുമായി ബന്ധപ്പെട്ട പേജുകള്‍ പോലും കീറി മാറ്റിയിരുന്നു. സര്‍ക്കാര്‍ ഭൂമിയിലൂടെ സ്വകാര്യ വ്യക്തികള്‍ക്ക് വഴി വെട്ടാന്‍ അനുമതി നല്കുകയാണ് സെക്രട്ടറി ചെയ്തത്. ഭൂമാഫിയ സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയ രേഖകള്‍ ഉണ്ടാക്കി സ്വന്തമാക്കി. ശേഷം കരം അടയ്‌ക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി 17-1-2016ല്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധിക്കായി ശ്രമിച്ചു.  

ചിന്നക്കനാല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയായ നടപ്പാറ-മുനിയറ റോഡിന്റെ അറ്റകുറ്റപണിക്കായി മനോജ് ബാബുവിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി നിരാക്ഷേപ പത്രം നല്കി. പിന്നീട് ഇത് സംബന്ധിച്ച പഞ്ചായത്ത് രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയിട്ടും കൃത്യസമയത്ത് യാതൊരു നടപടിയും ഉണ്ടായില്ല. ഹര്‍ജി ഹൈക്കോടതി തള്ളിയിട്ടും  ക്രൈം ബ്രാഞ്ചിന് വിവരം കൈമാറാന്‍ പോലും അന്നത്തെ ഉദ്യോഗസ്ഥര്‍ തയാറായില്ല.

ഏറെ വൈകിയാണ് കേസെടുക്കുന്നത് പോലും. നിലവില്‍ 11 പ്രതികളാണ് കേസിലാകെയുള്ളത്. 2014 മുതല്‍ 2019 വരെ ഇയാള്‍ ഇവിടെ തന്നെ സെക്രട്ടറിയായി തുടര്‍ന്നു. 14 സാക്ഷികളുടെ മൊഴിയാണ് വിജിലന്‍സ് എടുത്തത്, 30 പ്രമാണങ്ങള്‍ പരിശോധിച്ചു. കേസില്‍ കോടതിയില്‍ കുറ്റപത്രം എത്തുന്നതോടെ കൂടുതല്‍ ഉദ്യോഗസ്ഥരടക്കം കുടുങ്ങിയേക്കും.

Tags: idukkiചിന്നക്കനാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

പുതിയ വാര്‍ത്തകള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.