Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂരത്തിന് തൃശൂരിലെ മുറികളെടുത്തത് മറുനാട്ടുകാര്‍; 48 മണിക്കൂറിന് 20,000 രൂപ മുതല്‍ 50,000 രൂപ വരെ;കാണാന്‍ 40 ശതമാനം അധികം പേരുണ്ടാകും

തൃശൂര്‍ പൂരത്തിന് ഇക്കുറി ഹോട്ടല്‍ മുറികള്‍ രണ്ടുമാസം മുന്‍പേ ബുക്കു ചെയ്തതില്‍ അധികവും തൃശൂരിന് പുറത്തുള്ള മറുനാട്ടുകാര്‍. ഇതില്‍ കൂടുതല്‍ പേരും കേരളത്തിന് പുറത്തു നിന്നുള്ളവരാണെന്നും പറയപ്പെടുന്നു. സാധാരണ 48 മണിക്കൂര്‍ നേരത്തേക്കാണ് മുറികള്‍ പൂരം ബുക്കിങ്ങിനായി നല്‍കുക. ഇക്കുറി 20,000 രൂപ മുതല്‍ 50,000 രൂപ വരെ വാടകയിനത്തില്‍ ഹോട്ടലുകള്‍ ഈടാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 07:02 pm IST
in Kerala

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇക്കുറി ഹോട്ടല്‍ മുറികള്‍ രണ്ടുമാസം മുന്‍പേ ബുക്കു ചെയ്തതില്‍ അധികവും Â തൃശൂരിന് പുറത്തുള്ള മറുനാട്ടുകാര്‍. ഇതില്‍ കൂടുതല്‍ പേരും കേരളത്തിന് പുറത്തു നിന്നുള്ളവരാണെന്നും പറയപ്പെടുന്നു. Â

സാധാരണ 48 മണിക്കൂര്‍ നേരത്തേക്കാണ് മുറികള്‍ പൂരം ബുക്കിങ്ങിനായി നല്‍കുക. ഇക്കുറി 20,000 രൂപ മുതല്‍ 50,000 രൂപ വരെ വാടകയിനത്തില്‍ ഹോട്ടലുകള്‍ ഈടാക്കിയിട്ടുണ്ട്. മാത്രമല്ല, ബാര്‍ അറ്റാച്ച്ഡ് ഹോട്ടലായാലും അല്ലാത്ത ഹോട്ടലായാലും 100 ശതമാനമാണ് ബുക്കിങ്ങ്. പൂരത്തലേന്ന് മുതല്‍ പിറ്റേന്ന് അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന ഉറപ്പില്‍ തിരുവമ്പാടി, പാറമേക്കാട് ഭഗവതിമാര്‍ തമ്മില്‍ ഉപചാരം ചൊല്ലി പിരിയുന്നത് വരെയാണ് തൃശൂര്‍ പൂരത്തിന്റെ ദൈര്‍ഘ്യം. പൂര വിളംബരം അറിയിച്ചുകൊണ്ട് വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേവാതില്‍ തുറക്കുന്നതില്‍ നിന്നാണ് പൂരത്തുടക്കം. പിന്നീട് തൃശൂര്‍ നഗരത്തിന് ചുറ്റുമുള്ള എട്ട് പ്രദേശങ്ങളിലെ ഭഗവതി ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറുപൂരങ്ങളുടെ വരവില്‍ നിന്നും തുടങ്ങുന്ന പൂരം പിന്നീട് മഠത്തില്‍ വരവ്, ചെമ്പടമേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, സന്ധ്യാവെടിക്കെട്ട്, രാത്രിയിലെ പഞ്ചാവാദ്യം, പിറ്റേന്ന് പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തിരക്കില്ലാതെ കാണാനായി നടത്തുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള ചെറു വെടിക്കെട്ട്, പിന്നീട് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിങ്ങനെ 36 മണിക്കൂര്‍ നേരത്തെ ഇടവേളയില്ലാത്ത ആഘോഷമാണ്. Â

നഗരത്തിലെ രണ്ട് പ്രമുഖ ഹോട്ടലുകള്‍ ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കം മൂലം നേരത്തെ അടച്ചിട്ടത് പൂരപ്രേമികള്‍ക്ക് വന്‍ അടിയായി. ഇത്രയും മുറികള്‍ ഇക്കുറി നഷ്ടമായി. ചെറുകിട ഹോട്ടലുകളും എന്തിന് നഗരത്തിന് അടുത്തുള്ള വീടുകളിലെ മുറികള്‍ വരെ വാടകയ്‌ക്ക് നല്‍കുന്ന പതിവുണ്ട്. അത്രയ്‌ക്കാണ് പുരുഷാരം. Â

ഇക്കുറി പൂരത്തിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നതെന്ന് കമ്മീഷണര്‍ ആര്‍ ആദിത്യ പറയുന്നു. സാധാരണ 2500 പേരെയാണ് നിയോഗിച്ചിരുന്നതെങ്കില്‍ ഇക്കുറി 5,000ല്‍ പരം പേരെ പൂരം കാണാന്‍ നിയോഗിക്കും. 40 ശതമാനത്തോളം പേര്‍ കൂടുതല്‍ എത്തുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുള്ളതിനാലാണ് ഈ അധിക സുരക്ഷ.Â

Tags: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട്തൃശൂര്‍പൂരംThrissurpriceതൃശൂര്‍ പൂരംവടക്കുന്നാഥന്‍ParamekkavuPooramThiruvambadiതൃശൂര്‍ കോര്‍പറേഷന്‍paramekkavu devaswom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

Kerala

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

പുതിയ വാര്‍ത്തകള്‍

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.