Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അപ്പവും മുട്ടക്കറിയും വിവാദം: മന്ത്രിക്ക് പിന്നാലെ എംഎല്‍എയേയും ട്രോളില്‍ മുക്കിയത് സഖാക്കള്‍

കഴിഞ്ഞ സമ്മേളന കാലയളവില്‍ മന്ത്രിയേയും എംഎല്‍എയേയും അനൂകൂലിക്കുന്ന വിഭാഗങ്ങള്‍ കമ്മറ്റികള്‍ പിടിച്ചടക്കാന്‍ ഏറ്റു മുട്ടിയിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് സമൂഹമാദ്ധ്യമങ്ങളിലെ ഒളിപ്പോര്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2022, 10:06 am IST
in Alappuzha

ആലപ്പുഴ:  കെ റെയിലിനെ ന്യായീകരിക്കാന്‍ അബദ്ധങ്ങള്‍ വിളിച്ചു പറഞ്ഞ് മന്ത്രി സജി ചെറിയാന്‍ സമൂഹമാധ്യമങ്ങളിലെ ട്രോളില്‍ മുങ്ങിയതിന് പിന്നാലെ അപ്പവും മുട്ടക്കറിയും വിവാദത്തില്‍ പി. പി. ചിത്തരഞ്ജന്‍ എംഎല്‍എയും വിവാദത്തില്‍ കുടുങ്ങിയത് യാദൃശ്ചികമല്ലെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. സജി ചെറിയാന്റെ മണ്ടത്തരങ്ങളും അബദ്ധങ്ങളും ആഘോഷമാക്കിയത് പാര്‍ട്ടിയിലെ മറുപക്ഷക്കാരായിരുന്നു. ചിത്തരഞ്ജനെതിരെ കിട്ടിയ അവസരം എതിര്‍വിഭാഗവും ആയുധമാക്കുകയും ട്രോളുകളില്‍ എംഎല്‍എയെ മുക്കുകയും ചെയ്തു.  

കഴിഞ്ഞ സമ്മേളന കാലയളവില്‍ മന്ത്രിയേയും എംഎല്‍എയേയും അനൂകൂലിക്കുന്ന വിഭാഗങ്ങള്‍ കമ്മറ്റികള്‍ പിടിച്ചടക്കാന്‍ ഏറ്റു മുട്ടിയിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ്  സമൂഹമാദ്ധ്യമങ്ങളിലെ ഒളിപ്പോര്. അപ്പവും മുട്ടക്കറിയും കഴിച്ച് അമിതവിലയെക്കുറിച്ച് കളക്ടര്‍ക്ക് പരാതി നല്‍കിയ എംഎല്‍എയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിഹസിക്കുന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്. കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ നിന്നും അഞ്ച് അപ്പവും രണ്ട് മുട്ടക്കറിയും കഴിച്ച തന്നില്‍ നിന്നും 184 രൂപ വാങ്ങിയെന്നും അത് അമിതവിലയാണെന്നും കാട്ടി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതോടെയാണ് വിവാദമുയര്‍ന്നത്.  

സംഭവത്തെക്കുറിച്ച് ഭക്ഷ്യവകുപ്പ് അന്വേഷിക്കുകയും ചേര്‍ത്തല ഭാഗത്തെ ഹോട്ടലുകളില്‍ പരിശോധന നടത്തുകയും ചെയ്‌തെങ്കിലും അമിതവില എന്നതിനപ്പുറം എംഎല്‍എ ഭക്ഷണം കഴിച്ചതിന്റെ പണം നല്‍കിയോ ഇല്ലയോ എന്നതാണ് വിവാദമായത്. ഇക്കാര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ എംഎല്‍എയെ ആക്ഷേപിച്ചു ട്രോളുകള്‍ നിറഞ്ഞു.  സ്വാഭാവികമായും മറ്റ് രാഷ്‌ട്രീയപാര്‍ട്ടികളിലേയും നിഷ്പക്ഷരുമൊക്കെ ട്രോളാനെത്തുമെങ്കിലും സിപിഎം നേതാവിനെതിരെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആക്ഷേപവുമായി രംഗത്തെത്തിയെന്നതാണ് വാസ്തവം.  

സംഭവദിവസം ഹോട്ടലുടമകളില്‍ ഒരാള്‍ ചില മാധ്യമങ്ങളോട് പറഞ്ഞത് പണം നല്‍കാതെ പോയി എന്നായിരുന്നു. എംഎല്‍എയെ ആക്ഷേപിച്ച് വാര്‍ത്തയും സമൂഹമാധ്യമങ്ങളിലെ ട്രോളും വന്ന് തുടങ്ങിയപ്പോള്‍ എംഎല്‍എ പണം തന്നിട്ടാണ് പോയതെന്ന് ഹോട്ടല്‍ നടത്തിപ്പുകാരിലെ മറ്റൊരാള്‍ പത്രക്കുറിപ്പും വീഡിയോ സന്ദേശവും ഇറക്കി. കണിച്ചുകുളങ്ങരയിലെ ഒരു സിപിഎം നേതാവ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് നേരെ വിപരീത ഫലമാണ് ഉണ്ടാക്കിയത്. അതില്‍ പണം നല്‍കുന്നതായി കാണുന്നുമില്ല. മെനു നോക്കാതെയാണോ ഭക്ഷണം കഴിച്ചതെന്ന് ഒരുകൂട്ടര്‍ ചോദിക്കുമ്പോള്‍ സര്‍ക്കാരിന്റെ കെ ടിഡിസിയില്‍ ഭക്ഷണത്തിന്റെ വില ഇതിനേക്കാള്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയും ചിലര്‍ രംഗത്തുണ്ട്.  

ഏതായാലും എംഎല്‍എയുടെ പരാതിയും അതിന്‍മേല്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിലും എന്തു നടപടിയുണ്ടാകുമെന്ന് കണ്ടറിയണം. ഹോട്ടലുകളിലെ അമിത വിലയ്‌ക്കെതിരായ താന്‍ പ്രതികരിക്കുക മാത്രമാണെ ചെയ്തതെന്ന് എംഎല്‍എ പറയുമ്പോള്‍, ചര്‍ച്ചയായതാകട്ടെ എംഎല്‍എ ഭക്ഷണം കഴിച്ച് പണം നല്‍കാതെ സ്ഥലം വിട്ടെന്ന പ്രചാരണവും.

Tags: Hotelഭക്ഷണംTrollപി.പി. ചിത്തരഞ്ജന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാചകവാതകത്തിന്റെ പേരില്‍ ഭക്ഷണസാധനവില തോന്നുംപടി; നട്ടം തിരിഞ്ഞു ജനങ്ങള്‍

Kerala

മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി ലഹള നടന്ന വര്‍ഷം?…മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി കോണ്‍ഗ്രസിലെ യുദ്ധം ട്രോളുകളായി നിറയുമ്പോള്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kasargod

പാചകവാതകക്ഷാമം രൂക്ഷം; ഹോട്ടലുകളും വാതകശ്മശാനവും പ്രതിസന്ധിയില്‍

Kerala

ഷാനിമോള്‍ ഉസ്മാനെതിരെ ആരോപണം: 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ തട്ടിയെടുക്കാന്‍ ശ്രമം

പുതിയ വാര്‍ത്തകള്‍

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.