Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ ലൈന്‍ കല്ലിടല്‍: ജനങ്ങളെ കബളിപ്പിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം; ബഫര്‍ സോണ്‍ ഭൂമിക്ക് നഷ്ടപരിഹാരം കിട്ടില്ലെന്ന് ഇ. ശ്രീധരന്‍

പാളത്തിന് മതിലുകെട്ടിയാല്‍ കേരളം രണ്ടാകില്ലെന്ന് ഇപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടെ റെയില്‍വേ ലൈന്‍ ആവശ്യമുണ്ട്, പക്ഷേ ഇതുപോലൊന്നു വേണ്ട. ഹൈസ്പീഡ് ആയിക്കോട്ടെ, അത് മുകളിലൂടെയോ തുരുങ്കത്തിലൂടെയോ വേണം. സര്‍ക്കാര്‍ ഇതില്‍ പിടിവാശി കാണിക്കുന്നതില്‍ എന്തോ ഹിഡണ്‍ അജണ്ടയുണ്ട്. ഇടപാടില്‍ എന്തോ ബാധ്യതപ്പെട്ടിട്ടുണ്ട്. അത് കമ്മിഷന്‍ ആണെന്നെന്നും ഞാന്‍ പറയില്ല. എനിക്കതറിയില്ല. പക്ഷേ സര്‍ക്കാരിന് പിന്മാറാന്‍ പറ്റാത്ത ബാധ്യത ആരോടോ ഉണ്ട്. കണ്‍സള്‍ട്ടന്‍സിയില്‍ ഉള്ളവരെല്ലാം റെയില്‍വേയില്‍നിന്ന് വിരമിച്ചവരാണ്. അവര്‍ക്ക് അറിയാത്ത മേഖലയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2022, 08:39 am IST
in Kerala

പൊന്നാനി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. പദ്ധതിക്ക് റെയില്‍വേയുടെ അനുമതി ലഭിക്കില്ലെന്ന് സാങ്കേതിക വിദഗ്ധനെന്ന നിലയില്‍ ഉറപ്പുണ്ടെന്നും കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാന്‍ തന്നെയാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

സര്‍ക്കാര്‍ പദ്ധതിക്ക് വരുന്ന ചെലവിന്റെ കാര്യത്തില്‍, പണി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍, ഭൂമി ഏറ്റെടുക്കുന്നതില്‍, ബഫര്‍ സോണ്‍ കാര്യത്തില്‍ എല്ലാം സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. നിലത്തൂടെ ഹൈസ്പീഡ് റെയില്‍ പറ്റില്ല. നമ്മുടെ മണ്ണ് അതിനു ചേര്‍ന്നതല്ല. ഭൂമി ഏറ്റെടുക്കല്‍ കാര്യത്തില്‍ വ്യക്തതയില്ല. ബഫര്‍ സോണ്‍ ഭൂമിക്ക് നഷ്ടപരിഹാരം കിട്ടില്ല. എത്രയാണ് ബഫര്‍സോണിന് വേണ്ടതെന്ന് നിശ്ചയമില്ല. പ്രധാനമന്ത്രി അനുഭാവപൂര്‍വം കേട്ടു എന്നല്ലാതെ സംതൃപ്തി പ്രകടിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല.  

പാളത്തിന് മതിലുകെട്ടിയാല്‍ കേരളം രണ്ടാകില്ലെന്ന് ഇപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടെ റെയില്‍വേ ലൈന്‍ ആവശ്യമുണ്ട്, പക്ഷേ ഇതുപോലൊന്നു വേണ്ട. ഹൈസ്പീഡ് ആയിക്കോട്ടെ, അത് മുകളിലൂടെയോ തുരുങ്കത്തിലൂടെയോ വേണം. സര്‍ക്കാര്‍ ഇതില്‍ പിടിവാശി കാണിക്കുന്നതില്‍ എന്തോ ഹിഡണ്‍ അജണ്ടയുണ്ട്.  ഇടപാടില്‍ എന്തോ ബാധ്യതപ്പെട്ടിട്ടുണ്ട്. അത് കമ്മിഷന്‍ ആണെന്നെന്നും ഞാന്‍ പറയില്ല. എനിക്കതറിയില്ല. പക്ഷേ സര്‍ക്കാരിന് പിന്മാറാന്‍ പറ്റാത്ത ബാധ്യത ആരോടോ ഉണ്ട്. കണ്‍സള്‍ട്ടന്‍സിയില്‍ ഉള്ളവരെല്ലാം റെയില്‍വേയില്‍നിന്ന് വിരമിച്ചവരാണ്. അവര്‍ക്ക് അറിയാത്ത മേഖലയാണിത്.  

ഞാന്‍ പറയുന്നത് രാഷ്‌ട്രീയകാരണത്താലാണെന്ന് മുഖ്യമന്ത്രി പറയില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. ഞാനയച്ച കത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുന്നു. അവര്‍ക്ക് സത്യം മുഖ്യമന്ത്രിയുടെ മുന്നില്‍ പറയാന്‍ ധൈര്യമില്ല.  അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുക്കുന്നില്ല. 2013 ലെ കണക്കിലാണ് കൊടുക്കുന്നത്. അതിന്റെ നാലിരട്ടി ഗ്രാമത്തിലും രണ്ടിരട്ടി നഗരത്തിലും കൊടുക്കണമെന്ന് 2013 ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്.  

ഈ പദ്ധതി നടപ്പാക്കണമെങ്കില്‍ പുതുക്കി നിശ്ചയിക്കണം. അതിനുള്ള സൂചനകളാണ് എനിക്ക് മനസ്സിലാകുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. പദ്ധതി അപ്രൂവ് ചെയ്തിട്ടേ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കാവൂ എന്നാണ് അതില്‍ ആവശ്യപ്പെട്ടിട്ടുള്ളു. റെയില്‍വേ ബോര്‍ഡില്‍ അതെത്തി. പക്ഷേ റെയില്‍വേ ഔദ്യോഗികമായി സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിട്ടില്ല. റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. റെയില്‍വേയ്‌ക്ക് അറിയാം ഈ പദ്ധതി റിപ്പോര്‍ട്ട് ശരിയല്ലെന്ന്. 400 കിലോ മീറ്റര്‍ നിലത്തൂടെയാണ്. അവര്‍ക്കറിയാം നടപ്പിലാകില്ല എന്ന്.  

സാമൂഹ്യാഘാത പഠനത്തിന് കല്ലിടണ്ട. സെന്‍ട്രല്‍ ലൈന്‍ മാര്‍ക്കിങ്ങാണ് വേണ്ടത്. 1200 പുതിയ ലൈന്‍ നിര്‍മിച്ച ആളാണ് ഞാന്‍. പുറമേ കൊങ്കണ്‍ റെയില്‍വേ. പുതിയ ലൈന്‍ ചെയ്യുമ്പോള്‍ എന്തൊക്കെയാണ് വേണ്ടതെന്ന് എനിക്കറിയാം. പക്ഷേ ഇവര്‍ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണ്, ശ്രീധരന്‍ പറഞ്ഞു.

Tags: e sreedharanK railസില്‍വര്‍ ലൈന്‍ പദ്ധതിമെട്രോമാന്‍ ഇ ശ്രീധരൻ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍
Kerala

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

Kerala

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.