Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 07:00 am IST
in Kerala
ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

തിരുവനന്തപുരം: കേരളം അതിവേഗ റെയില്‍വെ (കെഎച്ച്എസ്ആര്‍) പദ്ധതിയുടെ ഇടക്കാല റിപ്പോര്‍ട്ട് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സമര്‍പ്പിച്ചു. തിരുവനന്തപുരം പൂജപ്പുര മുതല്‍ കണ്ണൂര്‍ മുണ്ടയാടു വരെയുള്ള അതിവേഗ റെയില്‍പ്പാതയ്‌ക്ക് 60,000 കോടിയാണ് ചെലവ്. ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഡിപിആര്‍ കൈമാറി.

473.20 കിലോമീറ്റര്‍ ഇരട്ടപ്പാതയില്‍ തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റര്‍ ഭൂഗര്‍ഭ തുരങ്കമാണ്. അതൊഴികെ പൂര്‍ണമായും എലിവേറ്റഡ് (ഉയര്‍ത്തിയ നിലയില്‍) ആയിട്ടാകും നിര്‍മാണം. പദ്ധതിക്കായി 20 മീറ്റര്‍ വീതിയിലുള്ള ഭൂമിയേ ഏറ്റെടുക്കേണ്ടതുള്ളൂവെന്നാണ് ഡിപിആറില്‍ പറയുന്നത്. നിര്‍മാണത്തിനുശേഷം ഈ ഭൂമി നിബന്ധനകള്‍ക്കു വിധേയമായി കൃഷിക്കോ കന്നുകാലി മേയ്‌ക്കലിനോ ഉടമകള്‍ക്ക് ലീസിന് നല്‍കും. നിര്‍മാണച്ചെലവില്‍ 36,000 കോടി രൂപ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ 51:49 അനുപാതത്തിലുള്ള ഇക്വിറ്റി ഷെയറാകും. ബാക്കി തുക 24,000 കോടി ക്രൗഡ് ഫണ്ടിങ് വഴി സമാഹരിക്കും. അനുമതി ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.

മൂന്നു വിമാനത്താവളങ്ങളെ നേരിട്ടു ബന്ധിപ്പിക്കും. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് 10 കിലോമീറ്ററില്‍ പ്രത്യേക റോഡുണ്ടാകും. ട്രെയിനുകളുടെ ഡിസൈന്‍ വേഗം മണിക്കൂറില്‍ 200 കിലോമീറ്ററും സര്‍വീസ് വേഗം 180 എന്നതുമായിരിക്കും. ശരാശരി വേഗം മണിക്കൂറില്‍ 140 കിലോമീറ്റര്‍. സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ് പാത. ഇതില്‍ ആക്സില്‍ ലോഡ് കുറവായതിനാല്‍ ചെലവ് ഗണ്യമായി കുറയും. 23 സ്റ്റേഷനുണ്ട്.

തിരക്കേറിയ സമയങ്ങളില്‍ (രാവിലെ ആറ് മുതല്‍ 11 വരെയും, വൈകുന്നേരം നാല് മുതല്‍ രാത്രി എട്ടു വരെയും) 20 മിനിറ്റ് ഇടവേളയിലും മറ്റു സമയങ്ങളില്‍ 40 മിനിറ്റ് ഇടവിട്ടുമാകും സര്‍വീസ്. പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായതിനാല്‍ നിന്നു യാത്ര അനുവദിക്കില്ല. തുടക്കത്തില്‍ പ്രതിദിനം 54,400 യാത്രക്കാരെ വഹിക്കാനാകും. തിരക്ക് കൂടുമ്പോള്‍ സര്‍വീസുകള്‍ തമ്മിലെ ഇടവേള അഞ്ച് മിനിറ്റ് വരെയായി കുറയ്‌ക്കും. പ്രതിദിന ശേഷി 2.28 ലക്ഷമായി ഉയര്‍ത്തും.

തുടക്കത്തില്‍ 800 സീറ്റുള്ള 12 കോച്ചാകും ട്രെയിനിലുണ്ടാവുക. പ്ലാറ്റ്ഫോമുകള്‍ 16 കോച്ചുകളെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്യുന്നതിനാല്‍ കോച്ചുകള്‍ വര്‍ദ്ധിപ്പിക്കാം. പദ്ധതിക്കാവശ്യമായ മുഴുവന്‍ വൈദ്യുതിയും സ്വന്തം സോളാര്‍ പ്ലാന്റുകളില്‍ നിന്നാണ്. അധിക വൈദ്യുതി കെഎസ്ഇബിക്ക് വില്‍ക്കും. രണ്ടാം ഘട്ടത്തില്‍ ഈ പാത കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടേക്കും തുടര്‍ന്ന് കോഴിക്കോട്, കല്‍പ്പറ്റ, പട്ടാമ്പി, പാലക്കാട്, തൃശൂര്‍ തുടങ്ങിയിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനായുള്ള ജങ്ഷന്‍ സ്റ്റേഷനുകള്‍ ആദ്യഘട്ടത്തില്‍ത്തന്നെ വിഭാവനം ചെയ്തിട്ടുണ്ട്.

ഡിപിആര്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടിക്കാഴ്ചയില്‍ പൊന്നാനി എംഎല്‍എ കെ.പി. നൗഷാദലിയും പങ്കെടുത്തു.

Tags: Delhi Metro Rail Corporation (DMRC)e sreedharanHigh speed railwayThiruvananthapuram-Kannur journey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Kerala

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

Kerala

അതിവേഗ റയിൽപ്പാതപ്പണി മൂന്നു മാസത്തിനകം; ബിജെപി ഭരണത്തിൽ വന്നാൽ: ഇ. ശ്രീധരൻ

Kerala

മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; റയിൽ മന്ത്രി പറഞ്ഞതിങ്ങനെ: മെട്രോ ശ്രീധരൻ

News

വയനാട്ടിലേക്ക് അതിവേഗ റയിൽ പാത; കോഴിക്കോട്ടു നിന്ന് അര മണിക്കൂർ !

പുതിയ വാര്‍ത്തകള്‍

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

അള്ളാഹുവിനെ ആരാധിക്കുന്ന മുസ്ലീങ്ങൾക്ക് ആരെയും പേടിയില്ലെന്ന് മൗലാന ഖാലിദ് റാഷിദ് മഹാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.