Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുടിന്‍ സിറിയയില്‍ നിന്നുള്ള പോരാളികളെയും വാഗ്നര്‍ മിലിറ്ററിയെയും ആഫ്രിക്കന്‍ യുദ്ധവീരന്മാരെയും ഉക്രൈനിലേക്ക് യുദ്ധത്തിനിറക്കും

പുടിനും പുറത്തുനിന്നുള്ള പോരാളികളെ യുദ്ധത്തിന് ക്ഷണിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിറിയയില്‍ നിന്നും 16,000 പേര്‍ തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞു. ഐഎസ് ഐഎസ് പോരാളികളെ സിറിയന്‍ മണ്ണില്‍ നിന്നും തകര്‍ത്തെറിഞ്ഞ റഷ്യന്‍ നീക്കത്തിനെ സഹായിച്ച് തഴക്കം വന്ന യുദ്ധവീരന്മാരാണ് സിറിയയില്‍ നിന്നെത്തുക. ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പോരാളികള്‍ പുടിന് വേണ്ടി പോരാടാനെത്തും.

Janmabhumi Online by Janmabhumi Online
Mar 16, 2022, 10:13 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

മോസ്‌കോ: ആദ്യം പുറത്തുനിന്നുള്ള പോരാളികളെ യുദ്ധത്തിന് ക്ഷണിച്ചത് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയാണ്. സ്വയം സന്നദ്ധരായി ഉക്രൈനെ രക്ഷിക്കാന്‍ പോരാട്ടത്തിന് എത്തുന്നവര്‍ക്ക് വിസ നല്‍കുമെന്ന് സെലന്‍സ്കി പ്രഖ്യാപിച്ചിരുന്നു. അന്ന് 52 രാജ്യങ്ങളില്‍ നിന്നായി 20,000 പേരാണ് റഷ്യന്‍ പട്ടാളക്കാര്‍ക്കെതിരെ പോരാടാന്‍ ഉക്രൈനില്‍ എത്തിയത്.

ഇപ്പോള്‍ പുടിനും പുറത്തുനിന്നുള്ള പോരാളികളെ യുദ്ധത്തിന് ക്ഷണിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിറിയയില്‍ നിന്നും 16,000 പേര്‍ തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞു. ഐഎസ് ഐഎസ് പോരാളികളെ സിറിയന്‍ മണ്ണില്‍ നിന്നും തകര്‍ത്തെറിഞ്ഞ റഷ്യന്‍ നീക്കത്തിനെ സഹായിച്ച് തഴക്കം വന്ന യുദ്ധവീരന്മാരാണ് സിറിയയില്‍ നിന്നെത്തുക. ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പോരാളികള്‍ പുടിന് വേണ്ടി പോരാടാനെത്തും.

ഇതിനെല്ലാം പുറമെ പുടിനെ റഷ്യയ്‌ക്ക് പുറത്തുള്ള യുദ്ധത്തിലും ക്രൈമിയന്‍ യുദ്ധത്തിലും ഡോണ്‍ബാസ് യുദ്ധത്തിലും സഹായിച്ച സ്വകാര്യ സൈനിക കമ്പനിയായ വാഗ്നര്‍ ഗ്രൂപ്പും പുടിനായി പോരാട്ടത്തിനിറങ്ങും. യുദ്ധതന്ത്രങ്ങള്‍ എല്ലാം അരച്ചുകലക്കി കുടിച്ചവരാണ് വാഗ്നര്‍ ഗ്രൂപ്പുകാര്‍. ഇതിലെ പോരാളികള്‍ 2000 ഡോളറാണ് മാസശമ്പളം. ക്രൈമിയ യുദ്ധത്തിലും ഇവര്‍ പുടിനെ സഹായിച്ചിരുന്നു.  

ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളില്‍ നിന്നും പുടിന് നല്ല പിന്തുണയാണ്. റഷ്യയ്‌ക്കെതിരായ ഐക്യരാഷ്‌ട്രസഭയിലെ പ്രമേയത്തെ 24 ആഫ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ എതിര്‍ത്തു. 16 ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ടുനിന്നും. ഏഴ് പേര്‍ വോട്ട് ചെയ്തതേയില്ല. ഉഗാണ്ടയുള്‍പ്പെടെ മിക്ക ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളും വെള്ളക്കാര്‍ക്ക് എതിരാണ്. ഇവിടെയാണ് വാഗ്നര്‍ ഗ്രൂപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നത്. മൊസാമ്പിക്, മാലി എന്നിവിടങ്ങളിലും വാഗ്നര്‍ ഗ്രൂപ്പിന് വേരുകളുണ്ട്. റഷ്യയിലെ അതിസമ്പന്നനായ ഒലിഗാര്‍ക്കായ യെവ്ജനി പ്രിഗോസിന്‍ ആണ് വാഗ്നര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥന്‍. റഷ്യയുടെ സ്വാധീനവലയം ലോകമെമ്പാടും വളര്‍ത്തുക എന്ന ലക്ഷ്യം മാത്രമേ വാഗ്നര്‍ അര്‍ധസൈനിക സേനയ്‌ക്കുള്ളൂ. ഹിലരി ക്ലിന്‍റണെതിരെ ട്രംപ് മത്സരിച്ചപ്പോള്‍ ട്രംപിന് വേണ്ടി പുടിന്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് വാഗ്നര്‍ ഗ്രൂപ്പ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലും അക്രമങ്ങള്‍ ഉണ്ടാക്കുന്നതിലും മുന്‍പന്തിയിലായിരുന്നു. ഇവര്‍ ഉക്രൈന്‍ സേനയ്‌ക്ക് വന്‍നാശം വിതയ്‌ക്കുമെന്ന് മാത്രമല്ല, റഷ്യന്‍ പട്ടാളക്കാരുടെ മരണസംഖ്യ കുറയ്‌ക്കാനും സഹായിക്കും.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും വാഗ്നര്‍ അര്‍ധസൈനിക ഗ്രൂപ്പിന് പ്രകൃതി വിഭവങ്ങളില്‍ നല്ല നിയന്ത്രണമുണ്ട്. ഇപ്പോള്‍ പുടിന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ ഈ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് പുടിന് നല്ലൊരു വരുമാനം ഉറപ്പാക്കാനും വാഗ്നര്‍ ഗ്രൂപ്പ് സഹായിക്കും.

എന്തായാലും ഉക്രൈനില്‍ വിദേശപോരാളികള്‍ അമിതമായി എത്തുന്നത് കൂടുതല്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന ആശങ്ക പാശ്ചാത്യരാഷ്‌ട്രങ്ങല്‍ക്കുണ്ട്. ഐക്യരാഷ്‌ട്രസഭയും ഈ ആശങ്ക പങ്കുവെയ്‌ക്കുന്നുണ്ട്.

Tags: റീച്ചറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍സെലെന്‍സ്കിVladimir Putinവാഗ്നര്‍ മിലിറ്ററിഉക്രൈന്‍ യുദ്ധംഐഎസ്ആഫ്രിക്കറഷ്യഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിUkraineസിറിയന്‍ പോരാളികള്‍Syria
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രൈനുള്ള ആയുധ സഹായം യുഎസ് വെട്ടിക്കുറച്ചു

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)
Kerala

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

US

സിറിയയ്‌ക്കെതിരായ സാമ്പത്തിക– വ്യാപാര ഉപരോധങ്ങൾ പിൻവലിച്ച് ട്രംപ്

റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന അപാര്‍ട്‌മെന്റ് കെട്ടിടം വീക്ഷിക്കുന്ന ഉക്രൈന്‍ പൗരന്‍
World

റഷ്യ വ്യോമാക്രമണം ശക്തമാക്കി; സഹായം തേടി ഉക്രൈന്‍

World

ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധതയ്‌ക്കു പിന്നാലെ ഉക്രെയ്നിനെതിരെ 477 ഡ്രോണുകളും 60 മിസൈലുകളും തൊടുത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

നീലമാധവനില്‍ നിന്ന് ജഗന്നാഥനിലേക്ക് സംസ്‌കാരത്തിന്റെ ജൈത്രയാത്ര

റയോ തത്സുകിയുടെ പ്രവചനം പൊളിഞ്ഞു, ജ്യോതിയും വന്നില്ല ഒരു തീയും വന്നില്ല! ആശ്വസിച്ച് ജപ്പാൻ

അഭിഭാഷകയെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് 3.29 കോടി തട്ടിയെടുത്ത സംഭവം : മൂന്ന് പേർ അറസ്റ്റിൽ

ഹൈക്കോടതി നിരീക്ഷണം കാലഘട്ടത്തിന്റെ ആവശ്യം

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ നാക്ക്

അഹമ്മദാബാദ് വിമാനാപകടം ; ഭൂരിഭാഗം ദുരന്ത ബാധിതർക്കും നഷ്ടപരിഹാരം നൽകി എയർ ഇന്ത്യ

ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും: ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്, പ്രളയ മുന്നറിയിപ്പ്,നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അർജന്റീനയിൽ ലഭിച്ചത് ഊഷ്മളമായ സ്വീകരണം ; ബ്യൂണസ് അയേഴ്‌സിൽ ഇന്ന് നടക്കുക സുപ്രധാന ചർച്ചകൾ

“ഭീകരൻ മസൂദ് അസ്ഹർ എവിടെയാണെന്ന് അറിയില്ല, ഇന്ത്യ തെളിവ് നൽകിയാൽ ഞങ്ങൾ അറസ്റ്റ് ചെയ്യും” ; ബിലാവൽ ഭൂട്ടോയുടെ വലിയ പ്രസ്താവന

അമേരിക്കയിൽ കനത്ത മഴയിൽ വെള്ളപ്പൊക്കം ; 13 പേർ മരിച്ചു , 20 ലധികം പെൺകുട്ടികളെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies