Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്വാസകോശത്തെ തകര്‍ക്കുന്ന രാസായുധം; മഹാമാരിയിലേക്ക് വലിച്ചെറിയുന്ന ജൈവായുധം;റഷ്യ ഈ രാസ-ജൈവായുധങ്ങള്‍ പ്രയോഗിക്കുമോ? ഭയന്ന് ലോകം

ഉക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കാന്‍ ജൈവ, രാസ ആയുധങ്ങള്‍ പ്രയോഗിച്ചേക്കാമെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്. എന്താണ് ഈ ജൈവ, രാസ ആയുധങ്ങള്‍?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 03:57 pm IST
in World

ലണ്ടന്‍: ഉക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കാന്‍ ജൈവ, രാസ ആയുധങ്ങള്‍ പ്രയോഗിച്ചേക്കാമെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്. എന്താണ് ഈ ജൈവ, രാസ ആയുധങ്ങള്‍?

രാസായുധങ്ങള്‍

ശരീരത്തിന്റെ  പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന രാസവസ്തുക്കളോ വിഷാംശമോ വമിപ്പിക്കുന്ന ആയുധങ്ങളെയാണ് രാസായുധങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. വിവിധ തരത്തില്‍പ്പെട്ട രാസായുധങ്ങള്‍ ഉണ്ട്:

1. ശ്വാസകോശത്തെയോ ശ്വസനപ്രക്രിയയെയോ ആക്രമിക്കുന്ന ഫോസ്ജീന്‍ എന്ന ശ്വാസംമുട്ടിക്കുന്ന ഏജന്‍റിനെ പുറത്തുവിടുന്ന ആയുധങ്ങള്‍.

2. തൊലി പൊള്ളിക്കുന്ന, ആളുകളെ അന്ധരാക്കുന്ന മസ്റ്റാര്‍ഡ് ഗ്യാസ് പുറത്തുവിടുന്ന രാസായുധങ്ങള്‍.

3. ശരീരത്തിലെ മാംസപേശികളിലേക്ക് തലച്ചോറിന്റെ സന്ദേശങ്ങളെ അയയ്‌ക്കുന്നതില്‍ ഇടപെടുന്ന നെര്‍വ് ഏജന്‍റുകളെ പുറത്തുവിടുന്ന രാസായുധങ്ങള്‍. നെര്‍വ് ഏജന്‍റിന്റെ  ഒരു തുള്ളി പോലും ശരീരത്തിന്റെ താളം തെറ്റിക്കും.

മേല്‍പ്പറഞ്ഞ വിവിധ തരം രാസ വസ്തുക്കള്‍ ബോംബുകളിലും മിസ്സൈലുകളിലും ഷെല്ലുകളിലും ഉപയോഗിക്കും. നേരത്തെ ഒന്നാം ലോകമഹായുദ്ധത്തില്‍ ഈ രാസായുധങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ 1980ല്‍ രാസായുധങ്ങള്‍ ഉപയോഗിച്ചു. ഏറ്റവുമൊടുവില്‍ സിറിയന്‍ സര്‍ക്കാര്‍ വിമത ശക്തികള്‍ക്കെതിരെയും രാസായുധങ്ങള്‍ പ്രയോഗിച്ചു.

എന്താണ് ജൈവായുധങ്ങള്‍?

എബോള പോലുള്ള ആപല്‍ക്കരമായ രോഗാണുക്കളെയാണ് ആയുധമായി ഉപയോഗിക്കുക എന്നതാണ് ജൈവായുധം ചെയ്യുന്നത്. രോഗാണുക്കളെ ആയുധങ്ങളായി ഉപയോഗിക്കുക എന്നത് പുതിയ യുദ്ധരീതിയാണ്. റഷ്യയ്‌ക്ക് ഒരു വലിയ ജൈവായുധ പദ്ധതി തന്നെയുണ്ട്. ബയോപ്രിപറാറ്റ് എന്ന ഏജന്‍സിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ആയുധമാക്കി ഉപയോഗിക്കുന്ന ആന്ത്രാക്‌സ്, സ്മാള്‍ പോക്‌സ്, മറ്റ് രോഗങ്ങള്‍ എന്നിവ സൃഷ്ടിക്കുകയാണ് ലക്ഷ്യം. തെക്കന്‍ റഷ്യയിലെ ജീവിച്ചിരിക്കുന്ന കുരങ്ങന്മാരിലാണ് അത് ആദ്യം റഷ്യ പരീക്ഷിച്ചത്. ആന്ത്രാക്‌സ് പോലുള്ള രോഗാണുക്കളെ വഹിക്കുന്ന സൂക്ഷമബീജകോശങ്ങളെ ദീര്‍ഘദൂര, ഭൂഖണ്ഡാന്തര മിസൈലുകളുടെ പോര്‍മുനകളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. മിസൈലുകള്‍ പൊട്ടിത്തെറിക്കുന്നതോടെ ഈ രോഗാണുക്കളും അന്തരീക്ഷത്തില്‍ പരക്കും അത് ശ്വസിക്കുന്നവരോ അതുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരോ രോഗികളായി മാറും.

വവ്വാലുകളെ ജൈവാധുയമാക്കി ഉപയോഗിക്കാനുള്ള സാധ്യത തേടി അമേരിക്ക ഉക്രൈനില്‍ ഗവേഷണം നടത്തിയെന്ന് റഷ്യ  

അമേരിക്ക ഉക്രൈനില്‍ വവ്വാലുകളെ ജൈവായുധങ്ങളാക്കി ഉപയോഗിക്കാവുന്ന അപകടകരമായ ഗവേഷണം നടത്തിയെന്ന് റഷ്യ. സ്ലാവ് വംശജരായ റഷ്യ, ബെലാറൂസ് ജനങ്ങളെ തെരഞ്ഞുപിടിച്ചാക്രമിക്കുന്ന വൈറസുകള്‍ വികസിപ്പിക്കാനും ഉക്രൈനില്‍ ഗവേഷണം നടന്നിരുന്നുവെന്ന് റഷ്യ ആരോപിച്ചു. വെള്ളിയാഴ്ച റഷ്യയുടെറഷ്യയുടെ സായുധസേനാ മേധാവി ഇഗോര്‍ കിറിലോവാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. യുഎസിന്റെ ഔദ്യോഗിക രഹസ്യരേഖകളില്‍ നിന്നാണ് ഈ വിവരങ്ങളെന്നും റഷ്യ വെളിപ്പെടുത്തി. ഉക്രൈനിലെ കീവ്, ഖാര്‍കീവ്, ഒഡേസ മേഖലയിലെ ലാബുകളിലാണ് ഗവേഷണം നടന്നിരുന്നതെന്നും ഇവിടുത്തെ രേഖകള്‍ റഷ്യയിലെ പട്ടാളം പിടിച്ചെടുക്കുമെന്ന ഭയമുള്ളതിനാല്‍ അതിവേഗം അത് ലിവോവിലെ അമേരിക്കന്‍ എംബസിയിലേക്ക് മാറ്റിയെന്നും പറയുന്നു.  

ഇത് റഷ്യയുടെ ജൈവ-രാസായുധങ്ങള്‍ പ്രയോഗിക്കുന്നതിനുള്ള തന്ത്രമെന്ന് അമേരിക്ക

ഉക്രൈനില്‍ അമേരിക്ക ജൈവ-രാസായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന ആരോപണത്തിലൂടെ തങ്ങളുടെ ചെയ്തികള്‍ മറയ്‌ക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. ജൈവ-രാസായുധങ്ങള്‍ ഉക്രൈനില്‍ പ്രയോഗിച്ച ശേഷം അത് യുഎസിന്റെ മേല്‍ വെച്ചുകെട്ടാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു. 

Tags: ജൈവായുധംജൈവായുധങ്ങള്‍Chemicalറഷ്യഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിUkraineറഷ്യന്‍ ഉക്രൈന്‍ യുദ്ധംറഷ്യ- ഉക്രൈന്‍ യുദ്ധംറഷ്യയെ തടയൂസെലെന്‍സ്കിറഷ്യന്‍ അധിനിവേശംBritainരാസ ആയുധങ്ങള്‍Vladimir Putinഉക്രൈന്‍ യുദ്ധംജൈവയുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.