Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെല്ലൂരില്‍ റസിഡന്‍ഷ്യല്‍ പ്രദേശത്ത് മുസ്ലിം പള്ളി; എതിര്‍ത്ത ഹിന്ദു വ്യാപാരികള്‍ക്ക് വധഭീഷണി

തമിഴ്‌നാട്ടിലെ വെല്ലുരില്‍ ഒരു റസിഡന്‍ഷ്യല്‍ പ്രദേശത്ത് മുസ്ലിം പള്ളി പണിയുന്നതിനെതിരെ വ്യാപകപ്രതിഷേധം. ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത ഹിന്ദു വ്യാപാരികള്‍ക്ക് വധഭീഷണി എത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 04:06 pm IST
in India

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലുരില്‍ ഒരു റസിഡന്‍ഷ്യല്‍ പ്രദേശത്ത് മുസ്ലിം പള്ളി പണിയുന്നതിനെതിരെ വ്യാപകപ്രതിഷേധം. ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത ഹിന്ദു വ്യാപാരികള്‍ക്ക് വധഭീഷണി എത്തുന്നു.

ഡിഎംകെയുടെ വിജയത്തോടെ ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങള്‍ പള്ളികള്‍ ഉയര്‍ത്തുന്ന പ്രവണത കൂടിവരുന്നതായി ആരോപണമുണ്ട്. വെല്ലൂരിലെ ഗാന്ധിറോഡിലെ സര്‍ക്കാര്‍ മണ്ഡി തെരുവാണ് ഫിബ്രവരി 25ന് പുതിയ പള്ളിയുടെ പണിയെ എതിര്‍ത്തതോടെ സംഘര്‍ഷപ്രദേശമായി മാറിയത്. വേണ്ടത്ര അനുമതിയില്ലാതെയാണ് പള്ളി ഉയര്‍ത്തുന്നതെന്ന് ആരോപണമുണ്ട്.

‘1866 മുതല്‍ ഇവിടെ പള്ളിയുണ്ടെന്നും ഇതിന് റവന്യുരേഖയും വഖഫ് ബോര്‍ഡ് രേഖകളും ഉണ്ട്. ഹിന്ദു മുന്നണി ഇവിടെ മതസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.’- ദ്രാവിഡ മുസ്ലിം മുന്നേറ്റ കഴകം പ്രസിഡന്‍റ് ജി.എസ്. ഇഖ്ബാല്‍ പറയുന്നു.

‘വിവരാവകാശ രേഖപ്രകാരം ഒരു അബ്ദുള്‍ റഹിം ഒരു കെട്ടിടത്തിന് വസ്തുനികുതി അടക്കുന്നുണ്ട്. ഇത് വീട്ട്‌കെട്ടിടമാണെങ്കിലും മുന്‍പില്‍ ജ്യൂസ് കട നടത്തുന്നുണ്ട്. ഇവിടെ നമാസിന് നിരവധി ആളുകള്‍ എത്തുകയും റോഡില്‍ തന്നെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് വലിയ ട്രാഫിക് തലവേദന സൃഷ്ടിക്കുന്നു’- പത്രപ്രവര്‍ത്തകനായ എസ്. രാജേഷ് റാവു പറയുന്നു.

‘പള്ളിയെ എതിര്‍ക്കുന്ന ഹിന്ദു വ്യാപാരികള്‍ നേരിട്ടും അല്ലാതെയും വധഭീഷണി നേരിടുന്നു. ജാതീയ, രാഷ്‌ട്രീയ അടിസ്ഥാനത്തില്‍ ഹി്ന്ദുവ്യാപാരികളെ വിഭജിക്കാനും ശ്രമം നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ സമരം ചെയ്യുന്ന വ്യാപാരികള്‍ക്ക് നേരെ വലിയ തോതില്‍ ദുഷ്പ്രചാരണം നടക്കുന്നു. നേരത്തെ എ ഐഎഡിഎംകെ ഭരണത്തില്‍ ഇത്തരം പ്രവണതകള്‍ കുറവായിരുന്നു. എന്നാല്‍ ഡിഎംകെ ഇപ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പ് കൂടി വിജയിച്ചതോടെയാണ് മുസ്ലിം പള്ളി പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായിരിക്കുന്നത്.’- രാജേഷ് റാവു വിശദീകരിക്കുന്നു.

വാട്‌സാപ്പില്‍ രാജേഷ് റാവുവും ഹബീബും പള്ളി നിര്‍മ്മാണത്തെ വാട്‌സാപ്പില്‍ എതിര്‍ക്കുന്നു. ചെങ്കല്‍പേട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന് ഒരു ദിവസം മുന്‍പ് ആര്‍ഡിഎ വിഷ്ണുപ്രിയ ഫിബ്രവരി 25ന് തന്നെ തര്‍ക്കഭൂമിയില്‍ പ്രാര്‍ത്ഥന അനുവദിച്ച് ഈ ഫയല്‍ അടച്ചു. വേണ്ടത്ര അന്വേഷണം നടത്താതെയാണ് അവര്‍ ഇത് ചെയ്തതെന്ന് ആരോപണമുണ്ട്.

‘സതുവച്ചേരിയില്‍ ഭൂമി വാങ്ങി 2008ല്‍ മുസ്ലിം പള്ളി പണിയാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഹിന്ദുമുന്നണി 2011 വരെ നീളുന്ന സമരം ഇതിനെതിരെ നടത്തിയതോടെ ഈ പദ്ധതി ഉപേക്ഷിച്ചു. ഈ സമരം നയിച്ച വെള്ളയ്യനും അരവിന്ദ റെഡ്ഡിയും ഇസ്ലാമിക് മൗലികവാദികളാല്‍ കൊല്ലപ്പെട്ടു. ഡിഎംകെയിലെ മുസ്ലിങ്ങള്‍ ഇപ്പോള്‍ പള്ളി പണിയുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഡിഎംകെയിലെ ഹിന്ദുക്കളാകട്ടെ മുസ്ലിങ്ങളുമായി മൈത്രി വേണമെന്ന അഭിപ്രായത്തില്‍ വിട്ടുവീഴ്ചക്കൊരുങ്ങുകയും മറ്റുള്ളവരെ ഇതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ‘- പത്രപ്രവര്‍ത്തകന്‍ രാജേഷ് പറയുന്നു.

ഹിന്ദു നേതാക്കളായ മഹേഷിനും മറ്റും എതിരെ വന്‍തോതില്‍ ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നു. മഹേഷിനെ ലക്ഷ്യമാക്കിയേക്കാമെന്ന് പത്രപ്രവര്‍ത്തകന്‍ രാജേഷ് പറയുന്നു.

Tags: ഹിന്ദു മുന്നണിവെല്ലൂര്‍hindumosquedeathവരുമാനംതമിഴ്നാട്Revenue departmentനമാസ്വഖഫ് ബോര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Entertainment

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

India

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

പുതിയ വാര്‍ത്തകള്‍

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.