Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

‘കേര കേരളം-സമൃദ്ധകേരളം’ പദ്ധതി പാളി; വിത്തു തേങ്ങകള്‍ മുളച്ചില്ല, കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടം

വെള്ളാനിക്കര ഐഎഫിലും എത്തിച്ച തേങ്ങയും മുളച്ചില്ല. പൊള്ളാച്ചി സ്വദേശി തിരുമൂര്‍ത്തിക്കായിരുന്നു ഇതിനായുള്ള ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ലക്ഷങ്ങളാണ് ഇതിനായി ചെലവഴിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 04:34 pm IST
in Agriculture

തൃശ്ശൂര്‍: കേരളത്തെ കേരസമൃദ്ധമാക്കാന്‍ പൊള്ളാച്ചിയില്‍ നിന്നെത്തിച്ച് പാകിയ വിത്തുതേങ്ങ മുളച്ചില്ല. കേരള കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്  നടപ്പാക്കിയ ‘കേര കേരളം-സമൃദ്ധകേരളം’ പദ്ധതിയിലേക്ക് തെങ്ങിന്‍ തൈ ഉത്പാദിപ്പിക്കാനാണ് പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്ക് പൊള്ളാച്ചിയിലെ സ്വകാര്യ ഫാമില്‍ നിന്നുള്‍പ്പെടെ വിത്തുതേങ്ങ സംഭരിച്ചത്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും മുളച്ചില്ല.  

വെള്ളാനിക്കര ഐഎഫിലും എത്തിച്ച തേങ്ങയും മുളച്ചില്ല. പൊള്ളാച്ചി സ്വദേശി തിരുമൂര്‍ത്തിക്കായിരുന്നു ഇതിനായുള്ള ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ലക്ഷങ്ങളാണ് ഇതിനായി ചെലവഴിച്ചത്. പണം മുഴുവന്‍ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. അഞ്ചുവര്‍ഷ കാലയളവില്‍ 15 ലക്ഷം തെങ്ങിന്‍ തൈ നട്ടുവളര്‍ത്താനായിരുന്നു കൃഷിവകുപ്പ് പദ്ധതിയിട്ടത്. അന്നത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ സ്വപ്‌നപദ്ധതി കൂടിയായിരുന്ന ഇത്. എന്നാല്‍ കാര്‍ഷിക സര്‍വകലാശാല, സിപിസിആര്‍ഐ, നാളികേര വികസന ബോര്‍ഡ്, കൃഷിവകുപ്പിനു കീഴിലെ തെങ്ങിന്‍ തോട്ടങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തെങ്ങിന്‍തൈ ഉത്പാദിപ്പിക്കാനാണ് പദ്ധതിയിട്ടത്.  

അഞ്ചുവര്‍ഷ കാലയളവില്‍ അഞ്ചുലക്ഷം തൈ കാര്‍ഷിക സര്‍വകലാശാല നല്‍കണം. 2020-21 വര്‍ഷം 20,000 തെങ്ങിന്‍ തൈ പിലിക്കോട് കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കാന്‍ അന്നത്തെ സ്ഥാപനമേധാവിയും ഫാം ജീവനക്കരും പദ്ധതിയൊരുക്കി. എന്നാല്‍ പൊള്ളാച്ചിയില്‍നിന്ന് ഗുണനിലവാരമില്ലാത്ത വിത്തുതേങ്ങകളാണെത്തിച്ചതെന്ന് അന്നുതന്നെ ആക്ഷേപമുണ്ടായിരുന്നു. അതിനിടെ സര്‍ക്കാര്‍ സീഡ് ഫാമില്‍ നിന്ന് കൃഷി വകുപ്പ് വിതരണം ചെയ്ത പച്ചക്കറി ഗ്രോബാഗിന്  ഗുണനിലവാരമില്ലെന്ന് വ്യാപക പരാതിയും ഉയരുന്നുണ്ട്. പച്ചക്കറി പദ്ധതിയുടെ ഭാഗമായി വീട്ടുകാര്‍ക്ക് 200 രൂപ നിരക്കില്‍ 10 പച്ചക്കറി ഗ്രോ ബാഗുകളാണ് വിതരണം ചെയ്യുന്നത്. ജൈവ വളം നിറച്ച ഗ്രോബാഗും തൈകളും പ്രത്യേകമായാണ് നല്‍കുന്നത്. എന്നാല്‍ ഗ്രോബാഗുകളില്‍ മണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു. 

വെള്ളം ഒഴിച്ചു നാട്ടുകാര്‍ പരിശോധന നടത്തുകയും ചെയ്തു.  കൃഷി വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍  ഗുണനിലവാരം ഉറപ്പാക്കി  വിതരണം ചെയ്യുമെന്ന് അറിയിച്ചതായി നാട്ടുകാര്‍ പറയുന്നു.

Tags: krishicoconutUniversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

Kerala

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

പുതിയ വാര്‍ത്തകള്‍

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

നവീൻ പട്‌നായിക്കിന്റെ വലം കൈയും ബിജെഡി രാജ്യസഭാ എംപിയുമായ ദേബാശിഷ് ​​സാമന്തരായ് പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.