Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

‘കേര കേരളം-സമൃദ്ധകേരളം’ പദ്ധതി പാളി; വിത്തു തേങ്ങകള്‍ മുളച്ചില്ല, കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടം

വെള്ളാനിക്കര ഐഎഫിലും എത്തിച്ച തേങ്ങയും മുളച്ചില്ല. പൊള്ളാച്ചി സ്വദേശി തിരുമൂര്‍ത്തിക്കായിരുന്നു ഇതിനായുള്ള ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ലക്ഷങ്ങളാണ് ഇതിനായി ചെലവഴിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 04:34 pm IST
in Agriculture

തൃശ്ശൂര്‍: കേരളത്തെ കേരസമൃദ്ധമാക്കാന്‍ പൊള്ളാച്ചിയില്‍ നിന്നെത്തിച്ച് പാകിയ വിത്തുതേങ്ങ മുളച്ചില്ല. കേരള കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്  നടപ്പാക്കിയ ‘കേര കേരളം-സമൃദ്ധകേരളം’ പദ്ധതിയിലേക്ക് തെങ്ങിന്‍ തൈ ഉത്പാദിപ്പിക്കാനാണ് പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്ക് പൊള്ളാച്ചിയിലെ സ്വകാര്യ ഫാമില്‍ നിന്നുള്‍പ്പെടെ വിത്തുതേങ്ങ സംഭരിച്ചത്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും മുളച്ചില്ല.  

വെള്ളാനിക്കര ഐഎഫിലും എത്തിച്ച തേങ്ങയും മുളച്ചില്ല. പൊള്ളാച്ചി സ്വദേശി തിരുമൂര്‍ത്തിക്കായിരുന്നു ഇതിനായുള്ള ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ലക്ഷങ്ങളാണ് ഇതിനായി ചെലവഴിച്ചത്. പണം മുഴുവന്‍ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. അഞ്ചുവര്‍ഷ കാലയളവില്‍ 15 ലക്ഷം തെങ്ങിന്‍ തൈ നട്ടുവളര്‍ത്താനായിരുന്നു കൃഷിവകുപ്പ് പദ്ധതിയിട്ടത്. അന്നത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ സ്വപ്‌നപദ്ധതി കൂടിയായിരുന്ന ഇത്. എന്നാല്‍ കാര്‍ഷിക സര്‍വകലാശാല, സിപിസിആര്‍ഐ, നാളികേര വികസന ബോര്‍ഡ്, കൃഷിവകുപ്പിനു കീഴിലെ തെങ്ങിന്‍ തോട്ടങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തെങ്ങിന്‍തൈ ഉത്പാദിപ്പിക്കാനാണ് പദ്ധതിയിട്ടത്.  

അഞ്ചുവര്‍ഷ കാലയളവില്‍ അഞ്ചുലക്ഷം തൈ കാര്‍ഷിക സര്‍വകലാശാല നല്‍കണം. 2020-21 വര്‍ഷം 20,000 തെങ്ങിന്‍ തൈ പിലിക്കോട് കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കാന്‍ അന്നത്തെ സ്ഥാപനമേധാവിയും ഫാം ജീവനക്കരും പദ്ധതിയൊരുക്കി. എന്നാല്‍ പൊള്ളാച്ചിയില്‍നിന്ന് ഗുണനിലവാരമില്ലാത്ത വിത്തുതേങ്ങകളാണെത്തിച്ചതെന്ന് അന്നുതന്നെ ആക്ഷേപമുണ്ടായിരുന്നു. അതിനിടെ സര്‍ക്കാര്‍ സീഡ് ഫാമില്‍ നിന്ന് കൃഷി വകുപ്പ് വിതരണം ചെയ്ത പച്ചക്കറി ഗ്രോബാഗിന്  ഗുണനിലവാരമില്ലെന്ന് വ്യാപക പരാതിയും ഉയരുന്നുണ്ട്. പച്ചക്കറി പദ്ധതിയുടെ ഭാഗമായി വീട്ടുകാര്‍ക്ക് 200 രൂപ നിരക്കില്‍ 10 പച്ചക്കറി ഗ്രോ ബാഗുകളാണ് വിതരണം ചെയ്യുന്നത്. ജൈവ വളം നിറച്ച ഗ്രോബാഗും തൈകളും പ്രത്യേകമായാണ് നല്‍കുന്നത്. എന്നാല്‍ ഗ്രോബാഗുകളില്‍ മണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു. 

വെള്ളം ഒഴിച്ചു നാട്ടുകാര്‍ പരിശോധന നടത്തുകയും ചെയ്തു.  കൃഷി വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍  ഗുണനിലവാരം ഉറപ്പാക്കി  വിതരണം ചെയ്യുമെന്ന് അറിയിച്ചതായി നാട്ടുകാര്‍ പറയുന്നു.

Tags: krishicoconutUniversity
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Kerala

ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി ആര്‍ ബിന്ദു, ഡോ കെ എസ് അനില്‍കുമാറിനെ മാറ്റിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലെന്നും മന്ത്രി

Kerala

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ വേണ്ട; എസ്എഫ്ഐയുടെ നീക്കം തടഞ്ഞ് വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.