Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കെ സിപിഎമ്മി’ന് അംഗീകാരമായി, നയംമാറ്റം ഔദ്യോഗികമാക്കി, ‘നമുക്കും കിട്ടും പണമെങ്കില്‍’ എന്തിന് എതിര്‍ നില്‍ക്കണം

വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യം എന്നീ മൂന്നു മേഖലയിലാണ് പുതിയ നയം സിപിഎം ഔദ്യോഗികമാക്കിയത്. ഇക്കാലമത്രയും നയങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആയിരുന്നെങ്കില്‍ പിന്നെ എന്തിന് പുതിയ നയം, ആര്‍ക്കുവേണ്ടി എന്നൊക്കെ ചോദ്യമുയരാം.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Mar 5, 2022, 11:35 am IST
inKerala

കോഴിക്കോട്: കെ റെയില്‍, കെ ഫോണ്‍ തുടങ്ങിയ  ‘കെ ഫോര്‍ കേരള’ പരമ്പരയില്‍ ‘കെ സിപിഎമ്മും.’ ‘നമുക്കും കിട്ടും പണമെങ്കില്‍’ എന്തിന് എതിര്‍ നില്‍ക്കണമെന്ന മട്ടില്‍ ഒരു വിയോജിപ്പുമില്ലാതെയാണ് പാര്‍ട്ടിയെ നേതാക്കള്‍ മാര്‍ക്കറ്റ് ചെയ്തത്.  

മാറുന്നകാലത്ത് മാറ്റമുള്ള നയം എന്ന അഭിപ്രായമാണ്  പ്രതിനിധികള്‍ പ്രകടിപ്പിച്ചതെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചത്. വരും നാളുകളില്‍ നയംമാറ്റത്തോട് വിയോജിക്കുന്നവര്‍ ചര്‍ച്ച നടത്തും, വിശകലനം നടത്തും, പിന്നെ നേതാക്കള്‍ക്ക് കീഴടങ്ങും.

പാര്‍ട്ടിക്ക് പുതിയതല്ല ഇതൊന്നും. വിദേശ മൂലധനത്തിനോ വിദ്യാഭ്യാസമേഖലയിലടക്കം സ്വകാര്യ നിക്ഷേപത്തിനോ കേരളത്തിലെ സിപിഎം നേതാക്കളും ഭരണം നിയന്ത്രിക്കുന്നവരും അഞ്ചുവര്‍ഷമായി എതിരല്ല. അതാണ് നടപ്പാക്കിയത്. പക്ഷേ, ഈ സമ്മേളനത്തോടെ അത് പാര്‍ട്ടി നയമായി. ഇനി  പാര്‍ട്ടിക്കാര്‍ക്കോ എല്‍ഡിഎഫിലുള്ളവര്‍ക്കോ എതിര്‍ക്കാനാവില്ല.  

വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യം എന്നീ മൂന്നു മേഖലയിലാണ് പുതിയ നയം സിപിഎം ഔദ്യോഗികമാക്കിയത്. ഇക്കാലമത്രയും നയങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആയിരുന്നെങ്കില്‍ പിന്നെ എന്തിന് പുതിയ നയം, ആര്‍ക്കുവേണ്ടി എന്നൊക്കെ ചോദ്യമുയരാം. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി പ്രത്യക്ഷമായും അനുബന്ധ ചെറു കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പരോക്ഷമായും എന്നാണ് ഉത്തരം. ഈ മൂന്ന് രംഗത്തും വരാന്‍പോകുന്ന വമ്പന്‍പദ്ധതികള്‍ സമ്പന്നര്‍ക്കല്ലാതെ താഴേത്തട്ടിലുള്ളവര്‍ക്ക് നേട്ടമുണ്ടാക്കില്ല.  

വിദ്യാഭ്യാസ രംഗത്ത് ‘നോളജ് സിറ്റികള്‍ക്ക്’ വേണ്ടിയാണ് നയം തിരുത്തിയത്. ഇതുവഴി രണ്ട് പ്രബല മതവിഭാഗത്തിന്റെ വോട്ട് മൊത്തക്കച്ചവടം നടത്താമെന്നാണ് സിപിഎം കരുതുന്നത്. സഹസ്രകോടികള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന വിദ്യാഭ്യാസസിറ്റിയിലേക്ക് വരാന്‍ പോകുന്നത് വിദേശ നിക്ഷേപമാണ്. ആരോഗ്യവും വ്യവസായവുമാണ് മറ്റ് സാധ്യതാ മേഖലകള്‍. ഇതില്‍ പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും നിക്ഷേപമായിരിക്കില്ല, നിക്ഷേപ വിഹിതമായിരിക്കും. തുടര്‍ച്ചയായ ഭരണമാണ് പാര്‍ട്ടിക്ക് എതുവിധേനയും വേണ്ടത്. അതിന് ഭരണ-പാര്‍ട്ടി നേതൃത്വത്തിന് നേതാക്കളുടെ പിന്തുണയായി.

കെ സിപിഎമ്മിന്റെ രൂപീകരണത്തില്‍ വിദേശ സമ്പന്ന രാജ്യങ്ങള്‍ക്കും പങ്കാളിത്തമുണ്ട്. വ്യവസായ സാമ്രാജ്യത്തിന്റെ അധിപന്മാര്‍ സിപിഎം നയം നിശ്ചയിക്കുന്ന കാലത്ത് പാര്‍ട്ടിക്കമ്പനിയുടെ വമ്പന്‍ ഓഹരി ആ കൈകളിലായിരിക്കും. അങ്ങനെ തൊഴിലാളികള്‍ ‘കാലഹരണപ്പെട്ട സമരനയം’ മാറ്റാന്‍ മുതലാളിയുടെ നിര്‍ദേശം പാര്‍ട്ടി നടപ്പാക്കും. പഴയ കമ്യൂണിസ്റ്റ്‌റഷ്യ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള അടിസ്ഥാന കാരണം ഗോര്‍ബച്ചേവിന്റെ പാര്‍ട്ടി നിലപാടുകളിലെ പിടിവിട്ട പരിഷ്‌കാരത്തിലായിരുന്നുവെന്ന് ചിന്തകര്‍ മുന്നറിയിപ്പു നല്‍കുന്നു. ബംഗാളും ത്രിപുരയും തുടര്‍ഭരണത്തിന്റെ ഫലം കൊയ്തത് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Tags: cpmpolicykodiyeri balakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.