Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മരണം വരെ ഞാന്‍ കാശി വിട്ടുപോകില്ല, കാശിയിലെ ജനങ്ങള്‍ എന്നെയും വിട്ടുപോകില്ല: കാശിയില്‍ തന്റെ മരണം പ്രവചിച്ച അഖിലേഷ് യാദവിന് മോദിയുടെ മറുപടി

കാശിയില്‍ തന്റെ മരണം സൂചിപ്പിച്ചുകൊണ്ടുള്ള സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയ്‌ക്ക് ശക്തമായ തിരിച്ചടി നല്‍കി പ്രധാനമന്ത്രി മോദി. 'മരണം വരെ ഞാന്‍ കാശി വിട്ടുപോകില്ല. കാശിയിലെ ജനങ്ങള്‍ എന്നെയും കൈവിടില്ല,'- പ്രധാമന്ത്രി മോദി ഞായറാഴ്ച വാരണാസിയില്‍ നടത്തിയ വൈകാരിക പ്രസംഗത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 10:01 pm IST
inIndia

ലഖ്‌നോ: കാശിയില്‍ തന്റെ മരണം സൂചിപ്പിച്ചുകൊണ്ടുള്ള സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയ്‌ക്ക് ശക്തമായ തിരിച്ചടി നല്‍കി പ്രധാനമന്ത്രി മോദി. ‘മരണം വരെ ഞാന്‍ കാശി വിട്ടുപോകില്ല. കാശിയിലെ ജനങ്ങള്‍ എന്നെയും കൈവിടില്ല,’- പ്രധാമന്ത്രി മോദി ഞായറാഴ്ച വാരണാസിയില്‍ നടത്തിയ വൈകാരിക പ്രസംഗത്തില്‍ പറഞ്ഞു.

2021 ഡിസംബറില്‍ ബനാറസ് സന്ദര്‍ശിച്ച വേളയിലാണ് മോദിയെ അഖിലേഷ് യാദവ് അതിക്രൂരമായി പരിഹസിച്ചത്.. ‘ആളുകള്‍ ഇതുപോലുള്ള നഗരത്തില്‍ സാധാരണ അവരുടെ അന്ത്യദിനങ്ങളിലാണ് സന്ദര്‍ശിക്കുക’- ഇതായിരുന്നു അഖിലേഷ് യാദവിന്റെ വിവാദ കമന്‍റ്. ഇതിനെതിരെ ശക്തമായ പ്രതികരണം അന്ന് ഉയര്‍ന്നിരുന്നു.

കാശിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രാര്‍ത്ഥന:

‘ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നാണംകെട്ട രീതിയില്‍ കുനിഞ്ഞുനില്‍ക്കുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. എന്നാല്‍ കാശിയില്‍ എന്റെ മരണത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ എനിക്ക് സന്തോഷമാണ് അനുഭവപ്പെട്ടത്. ഇതിനര്‍ത്ഥം എന്റെ മരണം വരെ ഞാന്‍ കാശിയെ വിട്ടുപൊകില്ല, ഇവിടുത്തെ ജനങ്ങള്‍ എന്നെ വിട്ടുപോകുകയുമില്ല.’ – വികാരനിര്‍ഭരമായി മോദി പറഞ്ഞു.

മുന്‍സര്‍ക്കാരുകള്‍ ഈ നഗരത്തിന്റെ വികസനം ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പുരാതന തലസ്ഥാനമായിരുന്നു കാശി. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ ബനാറസിലെ ആളുകളെ അവരുടെ വികസനം ഇല്ലാതാക്കുക വഴി കുഴപ്പങ്ങളിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചു. ഇന്ന് മഹാദേവന്റെ അനുഗ്രഹത്താല്‍ ബനാറസ് മാറുകയാണ്. ഇന്ന് കാശി വിശ്വനാഥ് ധാം നമ്മുടെ സ്വത്വത്തിന്റെ തന്നെ ഉദാത്ത ടാബ്ലോ ആയി മാറുകയാണ്. എത്രയോ നാളുകള്‍ക്ക് ശേഷം ബാബയുടെ ധാമും ഗംഗാ മാതാവും ഒരിയ്‌ക്കല്‍ കൂടി സംഗമിച്ചിരിക്കുന്നു,’- പ്രധാനമന്ത്രി പറഞ്ഞു.

തീവ്രവാദികള്‍ സമാജ് വാദി പാര്‍്ട്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍ഭയരായിരുന്നു. അവര്‍ ഘട്ടുകളിലും ക്ഷേത്രങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്തുക പതിവായിരുന്നു. സമാജ് വാദി സര്‍ക്കാരുകള്‍ തീവ്രവാദികള്‍ക്കെതിരായ കേസുകള്‍ യാതൊരു മറയുമില്ലാതെ പിന്‍വലിച്ചു. എന്നാല്‍ ഇത് കാശി കൊട് വാള്‍ ബാബ കാലഭൈരവന്റെ മുന്നില്‍ നടക്കുമോ? ത്രിശൂലത്തിന് മുന്നില്‍ തീവ്രവാദികള്‍ക്കോ, മാഫിയകള്‍ക്കോ നിവര്‍ന്നു നില്‍ക്കാന്‍ കഴിയുമോ? ഇന്ന് കാലാതിവര്‍ത്തിയായ കാശി രാജ്യത്തിന് മുഴുവന്‍ ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി നിലകൊള്ളുന്നു’- മോദി അഭിപ്രായപ്പെട്ടു.

Tags: Kashiയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022ബെനാറസ്terrorismdeathപ്രധാനമന്ത്രി മോദിഉത്തര്‍പ്രദേശ്നരേന്ദ്രമോദിസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്ശിവരാത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.