Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പ്രഭാത ഭക്ഷണവും, ഉച്ച പ്രസാദവും നിര്‍ത്തലാക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ദേവസ്വം ഭക്തരെ പട്ടിണിക്കിടുന്നു

എന്നാല്‍ ഉത്സവത്തിന് ദേവസ്വം നല്‍കുന്ന പ്രസാദ കിറ്റാകട്ടെ, ബഹുഭൂരിഭാഗം ഭക്തര്‍ക്കും അന്യമാണ് താനും. മാത്രമല്ല, പ്രസാദ കിറ്റ് നല്‍കുന്നതില്‍ യാതൊരു മാനദണ്ഡവും ദേവസ്വം നിഷ്‌കര്‍ഷിക്കുന്നുമില്ല. ഇന്നലെ മുതല്‍ പ്രഭാത ഭക്ഷണവും, ഉച്ചക്കുള്ള ചോറടക്കമുള്ള പ്രസാദവും നല്‍കുന്നത് നിര്‍ത്തിവെച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് 'ജന്മഭൂമി' യോട് പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്നുതന്നെ തന്റെ പ്രതിഷേധം രേഖാമൂലം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കുമെന്നും തന്ത്രി മുഖ്യന്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 09:23 pm IST
inThrissur

ഗുരുവായൂര്‍: സമൃദ്ധിയുടെ ഉത്സവമെന്നറിയപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ദേവസ്വം ഭക്തരെ പട്ടിണിക്കിടുന്നു. ഉത്സവാഘോഷത്തിന് തുടക്കംകുറിക്കുന്ന ഇന്നലെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ദേവസ്വം കൊടുത്തുകൊണ്ടിരുന്ന പാഴ്‌സല്‍ പ്രഭാത ഭക്ഷണവും, ഉച്ചക്ക് പാഴ്‌സലായി കൊടുക്കുന്ന പ്രസാദ ഊട്ടും, ഉത്സവം പത്തുനാളും ദേവസ്വം നിര്‍ത്തലാക്കി. ഉത്സവാഘോഷത്തിന് നല്‍കുന്ന പ്രസാദ കിറ്റ് മാത്രം (അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍) നല്‍കി ഭക്തരെ തൃപ്തരാക്കുന്ന ദേവസ്വം, ഉത്സവത്തിന് ഭക്ഷണം നല്‍കാതെ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി മുഖം രക്ഷിക്കുകയാണ്.  

  എന്നാല്‍ ഉത്സവത്തിന് ദേവസ്വം നല്‍കുന്ന പ്രസാദ കിറ്റാകട്ടെ, ബഹുഭൂരിഭാഗം ഭക്തര്‍ക്കും അന്യമാണ് താനും. മാത്രമല്ല, പ്രസാദ കിറ്റ് നല്‍കുന്നതില്‍ യാതൊരു മാനദണ്ഡവും ദേവസ്വം നിഷ്‌കര്‍ഷിക്കുന്നുമില്ല. ഇന്നലെ മുതല്‍ പ്രഭാത ഭക്ഷണവും, ഉച്ചക്കുള്ള ചോറടക്കമുള്ള പ്രസാദവും നല്‍കുന്നത് നിര്‍ത്തിവെച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ‘ജന്മഭൂമി’ യോട് പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്നുതന്നെ തന്റെ പ്രതിഷേധം രേഖാമൂലം അഡ്മിനിസ്‌ട്രേറ്റര്‍ക്ക്  നല്‍കുമെന്നും തന്ത്രി മുഖ്യന്‍ അറിയിച്ചു.  

ക്ഷേത്രോത്സവത്തിന്റെ അവസാന രണ്ടുനാളുകളില്‍ പുറത്തേക്കുള്ള എഴുന്നെള്ളിപ്പില്‍ 5 ആനകളെ പങ്കെടുപ്പിക്കണമെന്നും ആവശ്യമുന്നയിക്കുമെന്നും അറിയിച്ചു. ക്ഷേത്രപരിസരത്തെ മുഴുവന്‍ ഹോട്ടലുകളിലും ഇരുന്നുകഴിക്കാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍, കൊവിഡിന്റെ മറവില്‍ ഗുരുവായൂര്‍ ദേവസ്വം അധികാരികള്‍ ക്ഷേത്രത്തേയും, ക്ഷേത്രത്തിലെത്തുന്ന ഭക്തരേയും പരസ്യമായി വെല്ലുവിളിച്ചിരിക്കയാണ്. മദ്യശാലകളും, വമ്പന്‍ ഹോട്ടലുകളും യാതൊരു തടസവുമില്ലാതെ ഗുരുവായൂരില്‍ തന്നെ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിനെത്തുന്ന ഭക്തരെ കൊവിഡിന്റെ മറവില്‍ പട്ടിണിക്കിടുന്നതായാണ് പരാതി.

കൊവിഡിന്റെ തീവ്രത കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലുടനീളം പല ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും, ദേവസ്വം ഭരണാധികാരികള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കാര്യത്തിലെടുത്ത ഈ കടുത്ത തീരുമാനത്തിനെതിരെ ഭക്തര്‍ ശക്തമായ പ്രതിഷേധത്തിലാണ്.

Tags: ദേവസ്വം ബോര്‍ഡ്Guruvayoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.