Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുര്‍ഖ സ്ത്രീ പീഡനത്തിന്റെ പ്രതീകം; ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പോലെയുള്ള ഡ്രസ്കോഡും നിര്‍ബന്ധമാക്കണമെന്നും തസ്ലിമ നസ്റീന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2022, 06:36 pm IST
in India

ന്യൂഡൽഹി : ബുര്‍ഖ സ്ത്രീപീഢനത്തിന്റെ പ്രതീകമാണെന്ന് വിഖ്യാത ബംഗ്ലാദേശി നോവലിസ്റ്റ് തസ്ലിമ നസ്റീന്‍.  ബുർഖ-ഹിജാബ് ഒരിക്കലും ഒരു സ്ത്രീയുടെ ചോയിസ് അല്ല . ബുർഖ, നിഖാബ്, ഹിജാബ് എന്നിവയ്‌ക്ക് സ്ത്രീകളെ ലൈംഗിക വസ്തുക്കളായി മാറ്റുക എന്ന ഒറ്റ ലക്ഷ്യമുണ്ട്. സ്ത്രീകളെ കാണുമ്പോൾ ലൈംഗികമായി ഉമിനീർ പൊഴിക്കുന്ന പുരുഷന്മാരിൽ നിന്ന് സ്ത്രീകൾ സ്വയം ബുര്‍ഖ ധരിച്ച് തന്നെ മറയ്‌ക്കണം എന്ന് വരുന്നത്  സ്ത്രീകൾക്കും പുരുഷന്മാർക്കും മാന്യമായ ഒരു ചിന്തയല്ല.

ഇറാൻ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കി. സ്ത്രീകൾ തെരുവിലിറങ്ങി ഹിജാബ് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ഇപ്പോഴും ഹിജാബ് തങ്ങളുടെ ഐഡന്‍റിറ്റിയായി കരുതുന്ന കർണാടകയിലെ സ്ത്രീകൾ കുറച്ചുകൂടി അർത്ഥവത്തായ ആദരണീയമായ ഒരു ഐഡന്‍റിറ്റി കണ്ടെത്താൻ  പരിശ്രമിക്കേണ്ടതുണ്ട് – തസ്ലിമ നസ്റീന്‍ വ്യക്തമാക്കുന്നു.

ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാജ്യത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം അതിന്റെ വിദ്യാർത്ഥികൾക്ക് മതേതര വസ്ത്രധാരണ നിയമങ്ങൾ നിർബന്ധമാക്കുന്നത് തീര്‍ത്തും ശരിയാണെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിന്‍.ഹിജാബ് വിവാദങ്ങൾ അവസാനിപ്പിക്കാൻ  ഒരു പോലെയുള്ള ഡ്രസ് കോഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍  ആവശ്യമാണെന്നും തസ്ലിമ നസ്റീന്‍ പറഞ്ഞു.  

മതത്തിനുള്ള അവകാശം വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് മുകളിലല്ലെന്നും തസ്ലിമ നസ്റിന്‍ പറഞ്ഞു.  ‘ദി പ്രിന്‍റി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തസ്ലിമ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ പറഞ്ഞു. പൊളിറ്റിക്കൽ ഇസ്ലാം പോലെ, ബുർഖ-ഹിജാബും ഇന്ന് രാഷ്‌ട്രീയമാണ് . പന്ത്രണ്ട് വർഷം മുമ്പ്, കർണാടകയിലെ ഒരു പ്രാദേശിക പത്രം ബുർഖയെക്കുറിച്ച് എന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ചില മുസ്ലീം മതമൗലികവാദികൾ ഓഫീസ് തകർക്കുകയും കത്തിക്കുകയും ചെയ്തു. ചുറ്റുമുള്ള കടകളും വ്യാപാര സ്ഥാപനങ്ങളും അവർ കത്തിച്ചു. പോലീസ് വെടിവെപ്പിൽ രണ്ടു പേർ മരിച്ചു. ഒരു ലളിതമായ ബുർഖ ഇപ്പോഴും  തീ കത്തുന്നതിന് കാരണമാകും. ബുർഖയുടെ പേരിൽ ഇപ്പോഴും കലാപങ്ങൾ പൊട്ടിപ്പുറപ്പെടാം.- തസ്ലിമ നസ്റീന്‍ താക്കീത് നല്‍കി.  

Tags: ഐഎസ്ഹിജാബ് അനുകൂല റാലിആര്‍എസ്എസ്Hijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംകര്‍ണ്ണാടകബംഗ്ലാദേശ്sdpiകര്‍ണ്ണാടക ഹിജാബ് വിവാദംസിഎഫ്ഐതസ്ലിമ നസ്രീന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

Kerala

എസ്ഡിപിഐ നേതാവുമൊത്തുള്ള പി ബി അംഗം എ വിജയരാഘവന്റെ വിഡിയോ: വ്യക്തിഹത്യ നടത്താനുളള നീക്കമെന്ന് സി പി എം

Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

Kerala

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.