Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുറിച്ചിയുടെ വടക്കൻ മേഖലയില്‍ പാമ്പുകളുടെ ഭീഷണി കൂടിവരുന്നു, കൂടുതലും മൂർഖൻ പാമ്പുകൾ, വാവ സുരേഷ് എത്തുമ്പോൾ പരിസരത്തുണ്ടായിരുന്നത് രണ്ട് പാമ്പുകൾ

നാലുതവണ ചാക്കില്‍ നിന്ന് ചാടിപ്പോയ പാമ്പിനെ അഞ്ചാംതവണ ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റത്.വലതുകാലിലാണ് കടി ഏറ്റത്. ഇതോടെ പാമ്പ് വീണ്ടും കല്ലിനടിയില്‍ ഒളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 12:25 pm IST
in Kottayam

കോട്ടയം: വാവാ സുരേഷിന് പാമ്പ് കടിയേറ്റ  കുറിച്ചിയുടെ വടക്കൻ  മേഖലയില്‍ പാമ്പുകളുടെ ഭീഷണി കൂടിവരുകിയാണെന്ന് നാട്ടുകാർ.  വെളളപ്പൊക്ക ഭീഷണി നേരിടുന്ന ഇവിടെ മീന്‍ പിടിക്കാനുളള വലയിലും മറ്റും പാമ്പുകള്‍ കുടുങ്ങുന്നത് സര്‍വ്വ സാധാരണയാണെന്ന് നാട്ടുകാര്‍ പറയുന്നു.  

മൂര്‍ഖന്‍ പാമ്പുകളാണ് കൂടുതലായി കാണുന്നത്. വാവ സുരേഷ് പാമ്പിനെ പിടിക്കാന്‍ വരുന്ന സമയത്ത് രണ്ട് പാമ്പുകള്‍ പരിസരത്ത് ഉണ്ടായിരുന്നു. ഒരാഴ്‌ച്ചയായി പാമ്പുകള്‍ പരിസരത്ത് ഉണ്ട്. യൂത്ത് കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശ്ശേരിയില്‍ വാണിയപ്പുരയ്‌ക്കല്‍ വി.ജെ നിജുമോന്റെ വീട്ടുവളപ്പിലാണ് പാമ്പിനെ കണ്ടത്. കരിങ്കല്‍ കൂട്ടത്തിനിടയില്‍ കണ്ട പാമ്പിനെ വാവസുരേഷ് എത്താന്‍ താമസിച്ചതിനാല്‍ വീട്ടുകാര്‍ പടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.  

വാവ സുരേഷ് എത്തി നാട്ടുകാരുടെ സഹായത്തോടെ കല്ലുകള്‍ മാറ്റി പാമ്പിനെ കണ്ടെത്തിയത്. ഉടന്‍ പിടികൂടി. നാലുതവണ ചാക്കില്‍ നിന്ന് ചാടിപ്പോയ പാമ്പിനെ അഞ്ചാംതവണ ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റത്.വലതുകാലിലാണ് കടി ഏറ്റത്. ഇതോടെ പാമ്പ് വീണ്ടും കല്ലിനടിയില്‍ ഒളിച്ചു. കടിയേറ്റത് വകവെക്കാതെ വാവ സുരേഷ് വീണ്ടും പാമ്പിനെപിടികൂടി കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി കാറില്‍ വെച്ചു. സ്വയം പ്രഥമ ശുശ്രഷ ചെയ്തു.  

കാല്‍ കടിയേറ്റ ഭാഗം വെളളം ഒഴിച്ച് കഴുകി , തുണികൊണ്ട് കെട്ടി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അവശനായി. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. വാവ സുരേഷിനെ പാമ്പ്  കടിക്കുന്നത് കണ്ട് നാട്ടുകാരന്‍ ബോധംകെട്ടു വീണു. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്പിനെ കണ്ടത്തുന്നതിനുളള ആപ്പ് ആയ സര്‍പ്പ(sarpa)  എല്ലാ ജില്ലകളിലും ഉണ്ട് .പാമ്പിനെ കണ്ടത്തുകയാണെങ്കില്‍ വിവരം വനം വകുപ്പിന്റെ   ആപ്പില്‍ നല്‍കാവുന്നതാണ്.  

വിവരം  ലഭിച്ച ഉടന്‍ റസ്‌ക്യൂടീം എത്തി പാമ്പിനെപ്പിടിച്ച് ഉള്‍വനത്തില്‍ കൊണ്ടുവിടും. ജില്ലയില്‍ 43 ഓളം പേര്‍ പാമ്പ് പിടുത്തത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.വിവരങ്ങള്‍ക്ക് :8943249386

Tags: kottayamSnakeവാവ സുരേഷ്Kurichi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പുതിയ വാര്‍ത്തകള്‍

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.