Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ഇത് ഇന്ത്യയാണ്’; ടിബറ്റന്‍ പ്രതിനിധികളെ കണ്ട കേന്ദ്രമന്ത്രിക്കും എംപിമാര്‍ക്കും കത്തയച്ച ചൈനീസ് പ്രകോപനം; ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രാലയം

എപിമാര്‍ക്ക് ചൈനീസ് എംബസിയിലെ പൊളിറ്റിക്കല്‍ കൗണ്‍സിലറാണ് കത്ത് എഴുതിയത്. കത്തിന്റെ സാരവും സ്വരവും പദാവലിയും അനുചിതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 02:29 pm IST
inWorld

ന്യൂദല്‍ഹി: ടിബറ്റന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് ഇന്ത്യന്‍ എംപിമാര്‍ക്ക് കത്ത് അയയ്‌ക്കുന്ന തരത്തിലുള്ള ധിക്കാരം ചൈന അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. എംപിമാരുടെ സാധാരണ പ്രവര്‍ത്തനങ്ങളില്‍ കൈക്കടത്താതിരിക്കുന്നതാണ് നല്ലതെന്നും അത്തരം ഇടപടല്‍ ഉഭയകക്ഷി ബന്ധം വഷളാക്കുമെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

എപിമാര്‍ക്ക് ചൈനീസ് എംബസിയിലെ പൊളിറ്റിക്കല്‍ കൗണ്‍സിലറാണ് കത്ത് എഴുതിയത്. കത്തിന്റെ സാരവും സ്വരവും പദാവലിയും അനുചിതമാണ്. ഇന്ത്യ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്നും എംപിമാര്‍ ജനപ്രതിനിധികള്‍ എന്ന നിലയില്‍ അവരുടെ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും ചൈന മനസ്സിലാക്കണം, അരിന്ദം ബാഗ്ചി പറഞ്ഞു.

‘ടിബറ്റന്‍ സ്വാതന്ത്ര്യത്തെ പിന്തുണയ്‌ക്കുന്ന ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്താണ് ചൈനീസ് എംബസി എംപിമാര്‍ക്ക് കത്ത് അയച്ചത്. ഏതു രാജ്യത്തും ടിബറ്റന്‍ സ്വാതന്ത്ര്യ സേന നടത്തുന്ന ചൈന വിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ഏതെങ്കിലും രാജ്യത്തിലെ ഉദ്യോഗസ്ഥര്‍ അവരുമായി ബന്ധപ്പെടുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്യുമെന്ന ഭീഷണിയോടെയാണ് ചൈനീസ് എംബസിയുടെ രാഷ്‌ട്രീയ ഉപദേഷ്ടാവ് ഷൗ യോങ് ഷെംഗ് കത്ത് അയച്ചത്.

ഡിസംബര്‍ 22 നാണ് ടിബറ്റന്‍ പാര്‍ലമെന്റ്-പ്രവാസ സ്പീക്കര്‍ ഖെന്‍പോ സോനം ടെന്‍ഫെല്‍ രാജ്യത്തെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ഒരു കൂട്ടം എംപിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ടിബറ്റന്‍ പാര്‍ലമെന്ററി സെക്രട്ടേറിയറ്റ് പറയുന്നതനുസരിച്ച്, നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായ ഓള്‍-പാര്‍ട്ടി ഇന്ത്യന്‍ പാര്‍ലമെന്ററി ഫോറം ഫോര്‍ ടിബറ്റിന്റെ (എപിഐപിഎഫ്ടി) പുനരുജ്ജീവനമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

അറുപത് വര്‍ഷമായി ചൈന അനധികൃതമായി കൈയടക്കിവച്ചിരിക്കുന്ന മേഖലയിലാണ് ഇപ്പോള്‍ അവര്‍ പാലം നിര്‍മ്മിച്ചതെന്ന് അരിന്ദംബാഗ്ചി വിശദീകരിച്ചു. പാംഗോങ് തടാകത്തില്‍ ചൈനപാലം നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി, കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബജറ്റ് ഗവണ്‍മെന്റ് ഗണ്യമായി വര്‍ധിപ്പിക്കുകയും മുമ്പത്തേക്കാള്‍ കൂടുതല്‍ റോഡുകളും പാലങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്തു.

Tags: indiadelhichinaTibetബെയ്ജിംഗ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.