Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവാഹമല്ല വ്യഭിചാരമാണെന്ന് പറഞ്ഞത് നേതാവിന്റെ മകളെ കുറിച്ചാണ്; നട്ടെല്ലിന്റെ സ്ഥാനത്ത് കുറഞ്ഞത് വാഴപ്പിണ്ടിയുണ്ടെങ്കില്‍ പ്രതികരിക്കൂ

ബാലന്‍സിംഗിന് വേണ്ടി ആര്‍എസ്എസിനെ കുറ്റം പറയുകയല്ല വേണ്ടത്. ഒരു ആര്‍എസ്എസ് നേതാവും ഒരാളുടേയും കുടുംബാംഗങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടില്ല, പറയുകയുമില്ല. അന്യമത വിവാഹം വ്യഭിചാരമാണെന്നത് തന്റെ മതവിശ്വാസമാണെന്നാണ് ലീഗ് നേതാവ് വിശദീകരണം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 03:50 pm IST
in Kerala

തിരുവനന്തപുരം : മുന്‍ അഖിലേന്ത്യ പ്രസിഡന്റിന്റെ ഭാര്യയെക്കുറിച്ചാണ് വിവാഹമല്ല വ്യഭിചാരമാണെന്ന് പറഞ്ഞത്.  നട്ടെല്ലുണ്ടെങ്കില്‍ ലീഗ് നേതൃത്വത്തിനോട് മാപ്പ് പറയാന്‍ വിളിച്ചു പറയണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീമിനോട് ആവശ്യപ്പെട്ട് യുവമോര്‍ച്ച ദേശീയ സെക്രട്ടറി ശ്യാംരാജ്.  

വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട്് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്‌മാന്‍ കല്ലായി നടത്തിയ വിവാദ- പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.  

നിങ്ങളുടെ സമുന്നതനായ നേതാവിന്റെ മകളെക്കുറിച്ചാണ് ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ കല്ലായി വിവാഹമല്ല വ്യഭിചാരമാണ് നടന്നതെന്ന് പറഞ്ഞത്. മതമില്ലാത്ത നിങ്ങളുടെ നേതാക്കളും മതത്തിന്റെ ചട്ടക്കൂടില്‍ ജീവിച്ചാല്‍ മതിയെന്നാണ് ലീഗ് നേതാവ് പറഞ്ഞത്.  

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ കുടുംബത്തില്‍ കയറി വരെ ലീഗ് നേതാക്കള്‍ അശ്ലീലം പറഞ്ഞിട്ടും അവര്‍ക്കെതിരെ പറയാന്‍ അവര്‍ക്ക് പേടിയാണ്.എന്നിട്ട് പ്രതികരിച്ചില്ലെങ്കില്‍ നാട്ടുകാര്‍ എന്തു വിചാരിക്കും എന്ന് വിചാരിച്ച് എന്തൊക്കെയോ പുലമ്പുന്നു. നട്ടെല്ലിന്റെ സ്ഥാനത്ത് കുറഞ്ഞത് വാഴപ്പിണ്ടിയെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ പ്രതികരിക്കൂ, സ്‌പോഞ്ച് ആണെങ്കില്‍ പറ്റില്ല.

അല്ലാതെ അതിനും ഒരു ബാലന്‍സിംഗിന് വേണ്ടി ആര്‍എസ്എസിനെ കുറ്റം പറയുകയല്ല വേണ്ടത്. ഒരു ആര്‍എസ്എസ് നേതാവും ഒരാളുടേയും കുടുംബാംഗങ്ങളെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടില്ല, പറയുകയുമില്ല. അന്യമത വിവാഹം വ്യഭിചാരമാണെന്നത് തന്റെ മതവിശ്വാസമാണെന്നാണ് ലീഗ് നേതാവ് വിശദീകരണം നല്‍കിയത്. ഇതു തന്നെയാണ് താലിബാനും പറയുന്നതും. ലീഗ് ഏതാണ് പോപ്പുലര്‍ ഫ്രണ്ട് ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടി അക്കൂട്ടത്തിലാവുമ്പോള്‍ കേരളം അപകടത്തിലാണെന്നും ശ്യാംരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.  

Tags: P Shyam Rajcpmമുഹമ്മദ് റിയാസ്ഡിവൈഎഫ്ഐഎ.എ. റഹീംഫെയ്സ്ബുക്ക്Muslim Leagueഡിവൈഎഫ്ഐ നേതാവ്kallayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.