Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം സമ്മേളനത്തില്‍ വാക്കേറ്റം; തട്ടിപ്പില്‍ സംസ്ഥാന – ജില്ലാ നേതാക്കള്‍ക്ക് പങ്കെന്ന് പ്രതിനിധികള്‍

പാര്‍ട്ടി ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിലാണ് പ്രതിനിധികള്‍ നേതൃത്വത്തെ കടന്നാക്രമിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി തുടര്‍ന്ന തട്ടിപ്പ് പാര്‍ട്ടി നേതൃത്വം അറിഞ്ഞാണ് നടന്നതെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിമര്‍ശനം കടുത്തതോടെ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2021, 05:42 pm IST
in Kerala

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം  സംസ്ഥാന – ജില്ലാ നേതാക്കള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം.  

പാര്‍ട്ടി ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിലാണ് പ്രതിനിധികള്‍ നേതൃത്വത്തെ കടന്നാക്രമിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി തുടര്‍ന്ന തട്ടിപ്പ് പാര്‍ട്ടി നേതൃത്വം അറിഞ്ഞാണ് നടന്നതെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിമര്‍ശനം കടുത്തതോടെ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. സംസ്ഥാന – ജില്ലാ ചുമതലകളിലുള്ള പലരും തട്ടിപ്പിന്റെ പങ്ക് പറ്റിയവരാണ്. പാര്‍ട്ടിക്കും സംസ്ഥാനത്തെ സഹകരണ മേഖലയ്‌ക്കും ദേശീയതലത്തില്‍ വലിയ നാണക്കേടുണ്ടാക്കി. ജില്ലാ നേതൃത്വം തട്ടിപ്പിന് കൂട്ടുനിന്നു. എന്നാല്‍ നടപടിയെടുത്തപ്പോള്‍ ഇവരെല്ലാം രക്ഷപ്പെട്ടു. തട്ടിപ്പില്‍ നേരിട്ട് പങ്ക് പറ്റിയവര്‍ രക്ഷപെട്ടപ്പോള്‍ ഒരു ബന്ധവുമില്ലാത്തവരെ തരംതാഴ്‌ത്തി.

ഇ.പി. ജയരാജന്‍, എ. വിജയരാഘവന്‍, മന്ത്രി ഡോ. ആര്‍. ബിന്ദു, ബേബി ജോണ്‍, എ.സി. മൊയ്തീന്‍, ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് പ്രതിനിധികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഡോ. ആര്‍. ബിന്ദുവിന് വേണ്ടി തട്ടിപ്പ് കേസിലെ പ്രതികളാണ് വാഹനപ്രചാരണം സ്‌പോണ്‍സര്‍ ചെയ്തത്. ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹത്തില്‍ മന്ത്രി ഡോ. ബിന്ദു പങ്കെടുത്തതും നാണക്കേടുണ്ടാക്കി. ഈ നേതാക്കള്‍ക്കെല്ലാം വര്‍ഷങ്ങളായി തട്ടിപ്പ് അറിയാമായിരുന്നു.

തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും പാര്‍ട്ടി അനുഭാവികളും സാധാരണക്കാരുമാണ്. ഇവരുടെ പണം എന്ന് മടക്കി നല്കാനാവുമെന്ന് ആരും പറയുന്നില്ല. സര്‍ക്കാര്‍ ഇടപെട്ട് നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന്‍ സംവിധാനമുണ്ടാക്കുമെന്ന് വാക്ക് നല്കിയെങ്കിലും ഒന്നുമുണ്ടായില്ല. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരം ലോക്കല്‍ നേതാക്കള്‍ നിക്ഷേപകരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഇക്കാര്യം ഉറപ്പ് നല്കിയതാണ്. അത് പാലിക്കാനായില്ല. ഇപ്പോഴും പ്രതികളെ സഹായിക്കുന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ കൈക്കൊള്ളുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു.  

ഏരിയ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ തട്ടിപ്പിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. സര്‍ക്കാരും പാര്‍ട്ടിയും ഉചിതമായ നടപടിയെടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടിലെ അവകാശവാദം. ഇത് പ്രതിനിധികള്‍ തള്ളി.

Tags: cpmഅഴിമതികരുവന്നൂര്‍ സഹകരണബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

പുതിയ വാര്‍ത്തകള്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.