Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍

ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ടെല്‍ അവീവില്‍ ഇറങ്ങാനുള്ള ഗ്രീന്‍ എന്‍ട്രി പെര്‍മിറ്റ് റദ്ദായതോടെ മലയാളികളായ അമ്പതിലധികം പേര്‍ കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി സംസാരിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി ഇസ്രായേലിലെ ഇന്ത്യന്‍ എമ്പസിക്കും നിര്‍ദേശം നല്‍കിയശേഷം എയര്‍ ഇന്ത്യയുമായി സംസാരിക്കുകയും എല്ലാ മലയാളികളെയും ടെല്‍ അവീവില്‍ എത്തിക്കുകയുമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2021, 07:17 pm IST
in India

തിരുവനന്തപുരം: ഇസ്രായേലില്‍ ജോലിക്കായി പോയ മലയാളികള്‍ക്ക് കൈതാങ്ങായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ടെല്‍ അവീവില്‍ ഇറങ്ങാനുള്ള ഗ്രീന്‍ എന്‍ട്രി പെര്‍മിറ്റ് റദ്ദായതോടെ മലയാളികളായ അമ്പതിലധികം പേര്‍ കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി സംസാരിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി ഇസ്രായേലിലെ ഇന്ത്യന്‍ എമ്പസിക്കും നിര്‍ദേശം നല്‍കിയശേഷം എയര്‍ ഇന്ത്യയുമായി സംസാരിക്കുകയും  എല്ലാ മലയാളികളെയും ടെല്‍ അവീവില്‍ എത്തിക്കുകയുമായിരുന്നു. ഇക്കാര്യം വ്യക്തമാക്കി മലയാളിയും ഇസ്രയേലില്‍ ജോലിക്കാരനുമായ റോബിന്‍സ് റോയി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. 

ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം:  

ഇസ്രായേലില്‍  ജോലി ചെയ്യുന്നവരാണ് ഞങ്ങള്‍. നാട്ടിലുള്ള പലതും വിറ്റും കടം വാങ്ങിയും ജോലി തേടിയെത്തിയവര്‍. കഴിഞ്ഞ 30 ന് ഇസ്രായേലിലെ ടെല്‍ അവീവില്‍ വിമാനമിറങ്ങി ഞങ്ങളുടെ തൊഴില്‍ സ്ഥലത്ത് എത്തേണ്ട അമ്പതിലേറെപ്പേര്‍  29 ന് ഡല്‍ഹി വിമാനത്താവളത്തില്‍ കുരുങ്ങി പോയപ്പോള്‍ ജീവിതം വഴിമുട്ടിയെന്ന് ഞങ്ങള്‍ കരുതി. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ടെല്‍ അവീവില്‍ ഇറങ്ങാനുള്ള ഗ്രീന്‍ എന്‍ട്രി പെര്‍മിറ്റ് റദ്ദായതാണ് ഞങ്ങളുടെ യാത്രയ്‌ക്ക് വിഘാതമായത്. ഞങ്ങള്‍ കേണപേക്ഷിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു എയര്‍ ഇന്ത്യ അധികൃതരുടെ മറുപടി.

യാത്രാനുമതിക്കായി പലരും പല വഴി തേടുന്നതിനിടയില്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള സൗമ്യ ഇടുക്കി ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷിനോട് സഹായ അഭ്യര്‍ത്ഥന നടത്തിയത്. സുരേഷ് ഉടനെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി ബന്ധപ്പെട്ടു. ഞങ്ങളുടെ കാര്യം കഷ്ടമായി എന്ന് കരുതിയ സമയം, കേന്ദ്രമന്ത്രി മുരളീധരനുമായി ഞങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞു. ഞങ്ങളുടെ പ്രതിസന്ധി അദ്ദേഹം മനസ്സിലാക്കി. പിന്നീടെല്ലാം വേഗത്തലായി.  

എയര്‍ ഇന്ത്യ അധികൃതരുമായി മന്ത്രി സംസാരിച്ചു. ഇസ്രായേലിലെ ഇന്ത്യന്‍ എമ്പസിക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. എയര്‍ ഇന്ത്യ അധികൃതര്‍ ഞങ്ങളെ നേരിട്ട് വിളിച്ചു. മന്ത്രിയുടെ ഇടപെടല്‍ ഇല്ലാതിരുന്നെങ്കില്‍ എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഞങ്ങളെ വിളിക്കില്ലായിരുന്നു. ഞങ്ങള്‍ക്ക് വേഗം തന്നെ  എന്‍ട്രി അനുവദിച്ചു കിട്ടുകയും.

നവംബര്‍ 30, വൈകുംന്നേരം 6.30 ന് ഞങ്ങളെയും കൊണ്ട് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്നു. അത് ഞങ്ങളെല്ലാവരുടെയും ഭാവിയിലേക്കുള്ള പ്രയാണമായിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലായിരുന്നു മന്ത്രി മുരളീധരന്റെ ഇടപെടല്‍ എന്നത് ഞങ്ങള്‍ പിന്നീടാണ് മനസ്സിലാക്കിയത്. സംഘര്‍ഷഭരിതമായ പാര്‍ലിമെന്റ് സമ്മേളനത്തിനിടയില്‍ പാര്‍ലമെന്റി കാര്യ സഹമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ ഇടപെടല്‍ എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് ഞങ്ങളറിയുന്നു. അതിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തട്ടെ.

Tags: ministerവി മുരളീധരന്‍ഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Kerala

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.