Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധുരനാരങ്ങ വിറ്റ് വിദ്യാഭ്യാസ വിപ്ലവം; ഹരേക്കല ഹജ്ജബ്ബയിലൂടെ തിളക്കമേറുന്നത് പദ്മശ്രീക്കും; പദ്മ ജേതാക്കള്‍ പ്രചോദനമാകണമെന്ന് പ്രധാനമന്ത്രി

തെരുവില്‍ മധുരനാരങ്ങ വിറ്റ് ലഭിച്ച സമ്പാദ്യത്തില്‍ നിന്ന് സ്‌കൂള്‍ ആരംഭിക്കുകയും വര്‍ഷാവര്‍ഷം അതിന്റെ വളര്‍ച്ചയ്‌ക്കായി പണം നല്കുകയും ചെയ്യുന്നു. അക്ഷരങ്ങളുടെ വിശുദ്ധന്‍ എന്നര്‍ത്ഥം വരുന്ന അക്ഷര സാന്ത എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗ്രാമത്തില്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ പഠിക്കാന്‍ കഴിയാത്തത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 07:22 pm IST
inIndia

ന്യൂദല്‍ഹി: മംഗലാപുരം ഹരേക്കല സ്വദേശി ഹജ്ജബ്ബയെന്ന തെരുവു കച്ചവടക്കാരന്‍ പദ്മശ്രീ പുരസ്‌കാരം പ്രഥമ പൗരനില്‍ നിന്ന് ഏറ്റുവാങ്ങിയപ്പോള്‍ തിളക്കമേറുന്നത് പുരസ്‌കാരത്തിനും. സ്വന്തം നാടായ ഹരേക്കലയില്‍ സ്‌കൂള്‍ തുറന്ന് വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനാണ് അറുപത്തഞ്ചുകാരനായ ഹജ്ജബ്ബയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

തെരുവില്‍ മധുരനാരങ്ങ വിറ്റ് ലഭിച്ച സമ്പാദ്യത്തില്‍ നിന്ന് സ്‌കൂള്‍ ആരംഭിക്കുകയും വര്‍ഷാവര്‍ഷം അതിന്റെ വളര്‍ച്ചയ്‌ക്കായി പണം നല്കുകയും ചെയ്യുന്നു. അക്ഷരങ്ങളുടെ വിശുദ്ധന്‍ എന്നര്‍ത്ഥം വരുന്ന അക്ഷര സാന്ത എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.  ഗ്രാമത്തില്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ പഠിക്കാന്‍ കഴിയാത്തത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരുന്നു.

 ഇത് വെല്ലുവിളിയായി ഏറ്റെടുത്ത് 1995 ല്‍ സ്‌കൂള്‍ നിര്‍മാണത്തിലേക്കുള്ള യാത്ര തുടങ്ങി. സ്‌കൂളിനുള്ള ഭൂമിയും വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരവും നേടി. 1999 ല്‍ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഒരു സ്‌കൂള്‍ അനുവദിച്ചു. തുച്ഛമായ തന്റെ വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച പണം കൊണ്ട് ഗ്രാമത്തില്‍ ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി അവിടെ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. പത്താംതരം വരെയുള്ള ക്ലാസുകളിലായി ഇന്ന് 175 കുട്ടികളാണ് സ്‌കൂളിലുള്ളതെന്ന് ഹരേക്കല ഹജ്ജബ്ബ പറഞ്ഞു. 2020ല്‍ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ വിവരം മാധ്യമങ്ങള്‍ അറിയിക്കുമ്പോഴും തെരുവില്‍ നാരങ്ങ കച്ചവടം നടത്തുന്ന തിരക്കിലായിരുന്നു ഈ നിശബ്ദ വിദ്യാഭ്യാസ വിപ്ലവ നായകന്‍.

രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരില്‍ നിന്ന് പ്രചോദനംഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുരസ്‌കാര വിതരണത്തിനുശേഷം ട്വിറ്ററിലാണ് മോദി  അഭിപ്രായം പങ്കുവെച്ചത്. പൊതുനന്മയ്‌ക്കുവേണ്ടിയുള്ള മാതൃകാപരമായ പ്രയത്‌നങ്ങള്‍ക്ക് താഴേത്തട്ടിലെ വിജയികളെ അംഗീകരിക്കുന്നത് കണ്ടതില്‍ അതിയായ സന്തോഷം തോന്നി.  

സമ്മാനം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പരിസ്ഥിതി മുതല്‍ സംരംഭം വരെ, കൃഷി മുതല്‍ കല വരെ, ശാസ്ത്രം മുതല്‍ സാമൂഹിക സേവനം, പൊതുഭരണം മുതല്‍ സിനിമ വരെ… പദ്മ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നവര്‍ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്. ഓരോ അവാര്‍ഡ് ജേതാക്കളെയും കുറിച്ച് അറിയാനും പ്രചോദനം നേടാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും മോദി ട്വീറ്റ് ചെയ്തു.

Tags: രാഷ്ട്രപതികഥpadma shri awardlifemodi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.