Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാരിയംകുന്നന്റെ വ്യാജചിത്രം; മുസ്ലിം സംഘടനകളില്‍ തമ്മിലടി; എപി സുന്നി വിഭാഗത്തിനെതിരേ തിരുകേശവും വ്യാജമെന്ന പ്രചാരണം നടത്തി തിരിച്ചടി

ഒറ്റുകാരും സമുദായവിരോധികളുമാണ് എപി വിഭാഗമെന്നുള്ള കമന്റുകളാണ് സിറാജ് ലൈവിലെ വാര്‍ത്തക്കടിയില്‍ നിറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 10:16 am IST
inKerala

കോഴിക്കോട്: മാപ്പിള കലാപത്തിന്റെ പേരില്‍ ഹിന്ദു വംശഹത്യക്കു നേതൃത്വം നല്കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വ്യാജചിത്രം സംബന്ധിച്ച് മുസ്ലിം സംഘടനകളില്‍ തമ്മിലടി. സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ തിരക്കഥാകൃത്ത് റമീസ് മുഹമ്മദിന്റെ പുസ്തകത്തിന്റെ പുറംചട്ടയിലാണ് വാരിയംകുന്നന്റെതെന്ന് അവകാശപ്പെടുന്ന ചിത്രം നല്കിയിരിക്കുന്നത്. ഇതിനെതിരെ കാന്തപുരം സുന്നിവിഭാഗം രംഗത്തെത്തി. അധ്യാപകനായ ഡോ. അബ്ബാസ് പനക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ചുകൊണ്ട് സിറാജ്‌ലൈവാണ് വ്യാജ ചിത്രത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. എപി സുന്നി വിഭാഗത്തിന്റെ ഈ നിലപാടിനെതിരെ ‘തിരുകേശം’ ഉയര്‍ത്തിക്കൊണ്ടുവന്നാണ് മറു വിഭാഗം പ്രതിരോധിക്കുന്നത്. തിരുകേശം വ്യാജമാണെന്നും മുടിപ്പള്ളി തട്ടിപ്പാണെന്നുമുള്ള പ്രചാരണമുയര്‍ത്തി സിറാജ് ലൈവിന്റെ ദുരുദ്ദേശ്യം തിരിച്ചറിയണമെന്നാണ് ഇവര്‍ മുസ്ലിം സമൂഹത്തോട് ആവശ്യപ്പെടുന്നത്. ഒറ്റുകാരും സമുദായവിരോധികളുമാണ് എപി വിഭാഗമെന്നുള്ള കമന്റുകളാണ് സിറാജ് ലൈവിലെ വാര്‍ത്തക്കടിയില്‍ നിറയുന്നത്.

സമുദായ ഐക്യത്തിന് വേണ്ടിയുള്ള കുവൈറ്റ് കരാറടക്കം അട്ടിമറിച്ചതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.  മമ്പുറം തങ്ങളുടെയും ഉമര്‍ഖാസിമിയുടെയും മസില്‍പെരുപ്പം കാണിച്ച് രംഗത്ത് വരുന്നവര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് എപി വിഭാഗം തിരിച്ചടിക്കുന്നു. എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി സംഘടനകളുടെ ഒളിഅജണ്ടയാണ് വാരിയംകുന്നന്‍ മഹത്വവത്കരണത്തിലൂടെ നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് മുസ്ലിം സംഘടനകള്‍ക്കുള്ളില്‍ ഭിന്നിപ്പ് ഉയര്‍ന്നുവന്നിരിക്കുന്നത്. തങ്ങളുടെ അണികളെ തട്ടിയെടുക്കാന്‍ ഈ വിഷയത്തില്‍ അതിതീവ്രവാദം  ഉയര്‍ത്തി രംഗത്ത് വരികയാണ് പോപ്പുലര്‍ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും എന്നുമാണ് സംഘടനക്കുള്ളിലെ വിലയിരുത്തല്‍.

കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, സിപിഎം നേതാക്കളടക്കമുള്ളവര്‍ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും പുസ്തകപ്രകാശന ചടങ്ങില്‍ സജീവസാന്നിധ്യമായിരുന്നു. വാരിയംകുന്നന്റെതെന്ന് അവകാശപ്പെട്ട ചിത്രം പുറത്ത് വന്നതോടെ വിവിധ മുസ്ലിം സംഘടനകളുടെ അനുയായികള്‍ ഇതേറ്റെടുത്തു. സാമൂഹ്യമാധ്യമങ്ങള്‍ ഇവര്‍ ചിത്രത്തിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവന്നു. ഇതോടെയാണ് ഇതിന് പിന്നിലെ ദുരൂഹ അജണ്ടകള്‍ ചര്‍ച്ചചെയ്യപ്പെട്ടത്. ചിത്രത്തെ ഏറ്റെടുക്കുന്നത് തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ് പലരും പിന്‍വാങ്ങുകയാണ്.

Tags: islamistsvariyamkunnanMappila Lahalaവംശഹത്യമാപ്പിള ലഹള നൂറാം വാര്‍ഷികം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.