Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 11:10 pm IST
inKerala, India
അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹി കാര്‍ സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ നിരവധി മുസ്ലിം ഗ്രൂപ്പുകള്‍. മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നാണ് മുസ്ലിം വായനക്കാരും സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പ്രതികരണം. അതേ സമയം അസദുദ്ദീന്‍ ഒവൈസിയെപ്പോലുള്ള ചുരുക്കം ചിലര്‍ മാത്രമാണ് ദല്‍ഹി കാര്‍ സ്ഫോടനത്തിലെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നത്.

എസ് ഡിപിഐ പോലുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. മാധ്യമം പോലുള്ള പത്രങ്ങള്‍ അവരുടെ ഓണ്‍ലൈന്‍ വെബ്സൈറ്റിന്റെ മുന്‍പേജില്‍ നല്‍കുന്നത് സി.എന്‍.ജയരാജിനെപ്പോലുള്ളവരുെട നിരുത്തരവാദിത്വപരമായ പ്രസ്താവനകളാണ്. “ദല്‍ഹിയില്‍ സ്ഫോടനം നടത്തിയത് വഴി സംഘഫാസിസം വഴി തിരിച്ചുവിട്ടത് രണ്ട് കാര്യങ്ങളാണ്- ഇനി നമ്മള്‍ വോട്ട് മോഷണത്തെക്കുറിച്ച് കുറച്ചുനാളത്തേക്ക് മിണ്ടരുത്, ദല്‍ഹിയിലെ വായുമലിനീകരണത്തെക്കുറിച്ചും.” – ഇതാണ് മാധ്യമം നല്‍കിയ ജയരാജിന്റെ പ്രസ്താവന.

ബംഗാളിലെ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയും ദല്‍ഹിയിലെ സ്ഫോടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവായ അഭിഷേക് മനു സിംഘ് വിയും സമാന പ്രതികരണം നടത്തിയിരുന്നു.

കാര്‍ സ്ഫോടനം കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടായിരുന്നുവെന്ന് വിശേഷിപ്പിച്ച ഒരു ഇസ്ലാമിക മതാധ്യാപകനെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറസ്റ്റ് ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെയും ഇസ്ലാമിക ഗ്രൂപ്പുകളുടെയും കേന്ദ്രസര്‍ക്കാരിനോടും മോദി സര്‍ക്കാരിനോടുമുള്ള സമീപനം മാറുന്നില്ലെന്നത് സങ്കടകരമാണ്. പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ അത് കേന്ദ്രത്തിന് ആസൂത്രണമാണെന്നാണ് കോണ്ഗ്രസ് ഉള്‍പ്പെടെ വിശേഷിപ്പിച്ചത്. ഇതിന് പ്രതികാരമായി ബാലകോട്ട് ആക്രമണം നടത്തിയപ്പോള്‍ അതിന് തെളിവ് ചോദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എന്തിന് പുല്‍വാമ ആക്രമണം പോലും മോദി സര്‍ക്കാര്‍ നടത്തിയ ആക്രമണമായാണ് പല ഇടത്-ഇസ്ലാമിക ഗ്രൂപ്പുകളും വിശേഷിപ്പിച്ചത്. പിന്നീട് കേന്ദ്രം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ തെളിവ് ചോദിക്കുമെന്ന് സംശയമുണ്ടായിരുന്നതിനാല്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളുടെ തെളിവുകളും പകര്‍ത്തിയിരുന്നു.

 

Tags: Bihar Assembly election 2025Delhi explosioncar explosionislamistssdpiMahua MoitraMedia OneMadhyamamVote Chori
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

India

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.