Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അസം മുഖ്യമന്ത്രി; അക്രമങ്ങളില്‍ പിഎഫ് ഐയുടെ പങ്ക് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞെന്നും ഹിമന്ത

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ് ഐ), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ് ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 04:39 pm IST
in India

ഗുവാഹത്തി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ് ഐ), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ് ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ.

‘പോപ്പുലര്‍ ഫ്രണ്ടിനെയും കാമ്പസ് ഫ്രണ്ടിനെയും നിരോധിക്കണം. പൗരത്വബില്ലിനെതിരായ അക്രമ സമരം തൊട്ട് ഈയിടെ അസമിലെ ഗോരുഖുതി ഒഴിപ്പിക്കലിനോടനുബന്ധിച്ച് നടന്ന അക്രമം വരെയുള്ള നിരവധി പ്രശ്‌നങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധം കണ്ടെത്തിയിരുന്നു. ഞങ്ങള്‍ ഇത് സംബന്ധിച്ച കേസ്‌കെട്ടുകള്‍ കേന്ദ്രത്തെ ഏല്‍പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്രം ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു,’- ഹിമന്ത്ര ബിശ്വശര്‍മ്മ പറഞ്ഞു.

‘ധാര്‍പൂര്‍-ഗോരുഖുതി ഒഴിപ്പിക്കലിന് മുന്‍പ് ന്യനപക്ഷ സംഘടനകളുടമായി ആവശ്യത്തിന് കൂടിയാലോചനകള്‍ നടത്തിയിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ രണ്ടാംഘട്ട കുടിയൊഴിപ്പിക്കലിനിടെ ആളുകളെ ഇളക്കിവിടുകയായിരുന്ന സപ്തംബര്‍ 23ന് വലിയ അക്രമം നടക്കുകയും ചെയ്തു. പിന്നീട് നടന്ന പൊലീസ് അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് അക്രമങ്ങളില്‍ പങ്കുള്ളതായി തെളിഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന അക്രമത്തില്‍ പങ്കെടുത്ത ഒട്ടേറെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിയിരുന്നു,’- അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.

ഗോരുഖുതി പദ്ധതിയുടെ ഭാഗമായി 77000 ബിഗ സ്ഥലം വനവല്‍ക്കരണത്തിനും കൃഷിയ്‌ക്കും ഉപയോഗിക്കാനാണ് അസം സര്‍ക്കാര്‍ പദ്ധതി. ഇതിനായി അസം സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം അളന്നപ്പോഴാണ് അനധികൃത കുടിയേറ്റം കണ്ടെത്തിയത്. ധരംഗ് ജില്ലയിലെ ഗുരുഖുതി മേഖലയില്‍ കുടിയൊഴിക്കലിനെത്തിയപ്പോഴാണ് അനധികൃതകുടിയേറ്റക്കാര്‍ പൊലീസുകാരെ ആക്രമിച്ചത്. ഇതില്‍ ധോല്‍പൂര്‍ മേഖലയിലെ ജനങ്ങള്‍ പൊലീസിന് നേരെ കല്ലെറിയുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഈ പൊലീസ് ദൗത്യത്തില്‍ 800 കുടുംബങ്ങളെ ഒഴിപ്പിക്കുകയും 4500 ബിഗ സ്ഥലം വീണ്ടെടുക്കുകയും ചെയ്തു.

‘ഇനിയും ഏതാനും കുടുംബങ്ങള്‍ കൂടി ഒഴിയാന്‍ ബാക്കിയുണ്ട്. ലുംഡിംഗ് റിസര്‍വ്വ് വനങ്ങളിലെ അനധികൃത കുടിയേറ്റം തടയാന്‍ ഹൈക്കോടതി അസംസര്‍ക്കാരിനോട് ഈയിടെ ഉത്തരവിട്ടിരുന്നു. പലയിടങ്ങളില്‍ നിന്നായി കുടിയേറി വന്ന മുസ്ലിം കുടുംബങ്ങള്‍ 4,000 ഏക്കര്‍ സര്‍ക്കാര്‍ വനഭൂമിയാണ ്കയ്യേറിയിരിക്കുന്നത്.

‘കുടിയേറ്റക്കാരോട് സമാധാനപരമായി ഒഴിഞ്ഞുപോകാന്‍ ഉപദേശിക്കണമെന്നാവശ്യപ്പെട്ട് ന്യുനപക്ഷ സംഘടനകള്‍ക്ക് ഉപദേശം നല്‍കിയിട്ടുണ്ട്. ഇനി റിസര്‍വ്വ് വനങ്ങളില്‍ കയ്യേറ്റമുണ്ടാകില്ലെന്ന് ന്യൂനപക്ഷ സംഘടനകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. 150 കുടുംബങ്ങള്‍ ഇവിടെ നിന്നും പോയി. ഹൈക്കോടതി ഉത്തരവനുസരിച്ച് സമാധാനപരമായ കുടിയൊഴിപ്പിക്കലാണ് ലക്ഷ്യം’- അദ്ദേഹം പറഞ്ഞു.

Tags: പോപ്പുലര്‍ ഫ്രണ്ട്pfiപോലീസ്violenceJihadi Terrorismഅസംഹിമന്ത ബിശ്വ ശര്‍മക്യാംപസ് ഫ്രണ്ട്സിഎഫ്ഐterrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നടന്‍ മധുപാല്‍ രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.