Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തുടരുന്നതിന്റെ പ്രധാനകാരണം ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് തീവ്രവാദികളെ വിചാരണ ചെയ്യാത്തത്

കള്ളപ്പണവും തീവ്രവാദത്തിനുള്ള ധനസഹായവും തടയുന്നത് മുഖ്യലക്ഷ്യമായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ തന്നെ പാകിസ്ഥാന്‍ തുടരുന്നതിന്റെ പ്രധാനകാരണം ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാരായ തീവ്രവാദികളെ വിചാരണ ചെയ്യാത്തതാണെന്ന് വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 05:23 pm IST
in India

ന്യൂദല്‍ഹി:കള്ളപ്പണവും തീവ്രവാദത്തിനുള്ള ധനസഹായവും തടയുന്നത് മുഖ്യലക്ഷ്യമായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ തന്നെ പാകിസ്ഥാന്‍ തുടരുന്നതിന്റെ പ്രധാനകാരണം  ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാരായ തീവ്രവാദികളെ വിചാരണ ചെയ്യാത്തതാണെന്ന് വിശദീകരണം.  

ഇന്ത്യയില്‍ വിവിധ കുറ്റങ്ങള്‍ ചെയ്ത ജെയ്ഷ് എ മുഹമ്മദിന്റെ(ജെഇഎം) മേധാവി മസൂദ് അസര്‍, ലഷ്കര്‍ ഇ ത്വയിബയുടെ(എല്‍ഇടി) നേതാവ് ഹഫീസ് സയിദ്, ദാവൂദ് ഇബ്രാഹിം, മറ്റനവധി പാകിസ്ഥാന്‍ കേന്ദ്രമായുള്ള തീവ്രവാദസംഘങ്ങളുടെ നേതാക്കള്‍ എന്നിവരെ വിചാരണ ചെയ്യേണ്ടതുണ്ട്. പാകിസ്ഥാന്‍ ഇതുവരെ ഇവര്‍ ഇന്ത്യയില്‍ ചെയ്ത കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യാന്‍ മടികാട്ടുകയാണ്.  

2008ലെ മുംബൈയില്‍ നടത്തിയ 26/11 ന് നടത്തിയ തീവ്രവാദം, 1999ല്‍ എയറിന്ത്യയുടെ ഐസി -814 വിമാനം ഹൈജാക്ക് ചെയ്തത്, ജമ്മു കശ്മീരില്‍ നടത്തിയ നിരവധി ബോംബാക്രമണങ്ങള്‍ എന്നീ കുറ്റങ്ങള്‍ നടത്തിയ മേല്‍പ്പറഞ്ഞ തീവ്രവാദസംഘങ്ങളുടെ നേതാക്കളെ ഇനിയും വിചാരണ ചെയ്യാന്‍ പാകിസ്ഥാന്‍ തയ്യാറല്ല. അതേ സമയം ഈ ഭീകരര്‍ പാകിസ്ഥാനില്‍ ചെയ്ത വിവിധ കുറ്റങ്ങളുടെ പേരില്‍ ഇവര്‍ക്ക് വിചാരണയ്‌ക്ക് ശേഷം ശിക്ഷ നല്‍കിയിട്ടുണ്ട്. എന്തായാലും ഐക്യരാഷ്‌ട്രസഭ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഭീകരസംഘടനകളുടെ നേതാക്കള്‍ക്കെതിരെ അന്വേഷണവും വിചാരണയും ഫലപ്രദമായി നടന്നിട്ടില്ലെന്ന് എഫ്എടിഎഫ് പറയുന്നു. ഇത് പാകിസ്ഥാന്റെ തീവ്രവാദത്തിന്റെ പേരിലുള്ള വിശ്വാസ്യത ഇല്ലാതാക്കുകയാണ്.  

ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്ത് കടക്കാന്‍ വേണ്ടി എഫ്എടിഎഫ് നല്‍കിയ 34 ദൗത്യങ്ങളില്‍ 30 എണ്ണം മാത്രമാണ് പാകിസ്ഥാന് ചെയ്ത് തീര്‍ക്കാനായത്. ഇതില്‍ പ്രധാന ദൗത്യത്തിലാണ് പാകിസ്ഥാന് പാളിയത്. ഐക്യരാഷ്‌ട്രസഭ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഭീകരസംഘടനകളുടെയും നേതാക്കള്‍ക്കെതിരായ ഫലപ്രദമായ അന്വേഷണവും വിചാരണയും. അതില്‍ ഈ തീവ്രവാദസംഘടനകള്‍ ഇന്ത്യയില്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ അവയുടെ നേതാക്കള്‍ക്ക് നല്‍കേണ്ട തക്കതായ വിചാരണയും ശിക്ഷയും കൂടി ഉള്‍പ്പെടുന്നു.  

2018 ജൂണിലാണ് പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതുവരെയും അത് അങ്ങിനെ തന്നെ തുടരുകയാണ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ ഐഎംഎഫ്, ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതില്‍ പാകിസ്ഥാന് വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.  എഫ്എടിഎഫിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാത്ത പക്ഷം പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാല്‍, ചൈന, തുര്‍ക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ നിലവില്‍ പാകിസ്ഥാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് താത്ക്കാലികമായി രക്ഷ നേടിയിരിക്കുകയാണ്.

പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെങ്കിലും ഗ്രേലിസ്റ്റില്‍ നിന്നും മാറ്റാന്‍ സാധിക്കില്ലെന്നും എഫ്എടിഎഫ് പ്രസിഡന്റ് മാര്‍ക്കസ് പ്ലെയര്‍ പറഞ്ഞു.പാകിസ്ഥാന് പുറമെ തുര്‍ക്കി, ജോര്‍ദാന്‍, മാലി എന്നീ രാജ്യങ്ങളെയും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

Tags: Lashkar-e-Taibaദാവൂദ് ഇബ്രാഹിംമസൂദ്എഫ്എടിഎഫ്ജെയ്ഷ ഇ മുഹമ്മദ്Black listഐഎസ്ഗ്രേ പട്ടികസാമ്പത്തിക തട്ടിപ്പ്ഹഫീസ് സയിദ്crimeപാകിസ്ഥാന്‍ തീവ്രവാദികള്‍പാക്കിസ്ഥാന്‍ലഷ്‌കര്‍ കമാന്‍ഡര്‍LeTതീവ്രവാദത്തിന് പണം നല്‍കല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

India

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

India

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

Kerala

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

Kerala

ഹരിപ്പാട് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച വിദ്യാർത്ഥിനി കുഞ്ഞിനെ വെൻ്റിലേഷനിലൂടെ പുറത്തേക്കെറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തക്‌സിൻ ഷിനവത്രയ്‌ക്ക് രാജകീയ മാപ്പ്; ഔദ്യോഗികമായി പുറത്തുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.