Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തുടരുന്നതിന്റെ പ്രധാനകാരണം ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് തീവ്രവാദികളെ വിചാരണ ചെയ്യാത്തത്

കള്ളപ്പണവും തീവ്രവാദത്തിനുള്ള ധനസഹായവും തടയുന്നത് മുഖ്യലക്ഷ്യമായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ തന്നെ പാകിസ്ഥാന്‍ തുടരുന്നതിന്റെ പ്രധാനകാരണം ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാരായ തീവ്രവാദികളെ വിചാരണ ചെയ്യാത്തതാണെന്ന് വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 05:23 pm IST
inIndia

ന്യൂദല്‍ഹി:കള്ളപ്പണവും തീവ്രവാദത്തിനുള്ള ധനസഹായവും തടയുന്നത് മുഖ്യലക്ഷ്യമായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ തന്നെ പാകിസ്ഥാന്‍ തുടരുന്നതിന്റെ പ്രധാനകാരണം  ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാരായ തീവ്രവാദികളെ വിചാരണ ചെയ്യാത്തതാണെന്ന് വിശദീകരണം.  

ഇന്ത്യയില്‍ വിവിധ കുറ്റങ്ങള്‍ ചെയ്ത ജെയ്ഷ് എ മുഹമ്മദിന്റെ(ജെഇഎം) മേധാവി മസൂദ് അസര്‍, ലഷ്കര്‍ ഇ ത്വയിബയുടെ(എല്‍ഇടി) നേതാവ് ഹഫീസ് സയിദ്, ദാവൂദ് ഇബ്രാഹിം, മറ്റനവധി പാകിസ്ഥാന്‍ കേന്ദ്രമായുള്ള തീവ്രവാദസംഘങ്ങളുടെ നേതാക്കള്‍ എന്നിവരെ വിചാരണ ചെയ്യേണ്ടതുണ്ട്. പാകിസ്ഥാന്‍ ഇതുവരെ ഇവര്‍ ഇന്ത്യയില്‍ ചെയ്ത കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യാന്‍ മടികാട്ടുകയാണ്.  

2008ലെ മുംബൈയില്‍ നടത്തിയ 26/11 ന് നടത്തിയ തീവ്രവാദം, 1999ല്‍ എയറിന്ത്യയുടെ ഐസി -814 വിമാനം ഹൈജാക്ക് ചെയ്തത്, ജമ്മു കശ്മീരില്‍ നടത്തിയ നിരവധി ബോംബാക്രമണങ്ങള്‍ എന്നീ കുറ്റങ്ങള്‍ നടത്തിയ മേല്‍പ്പറഞ്ഞ തീവ്രവാദസംഘങ്ങളുടെ നേതാക്കളെ ഇനിയും വിചാരണ ചെയ്യാന്‍ പാകിസ്ഥാന്‍ തയ്യാറല്ല. അതേ സമയം ഈ ഭീകരര്‍ പാകിസ്ഥാനില്‍ ചെയ്ത വിവിധ കുറ്റങ്ങളുടെ പേരില്‍ ഇവര്‍ക്ക് വിചാരണയ്‌ക്ക് ശേഷം ശിക്ഷ നല്‍കിയിട്ടുണ്ട്. എന്തായാലും ഐക്യരാഷ്‌ട്രസഭ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഭീകരസംഘടനകളുടെ നേതാക്കള്‍ക്കെതിരെ അന്വേഷണവും വിചാരണയും ഫലപ്രദമായി നടന്നിട്ടില്ലെന്ന് എഫ്എടിഎഫ് പറയുന്നു. ഇത് പാകിസ്ഥാന്റെ തീവ്രവാദത്തിന്റെ പേരിലുള്ള വിശ്വാസ്യത ഇല്ലാതാക്കുകയാണ്.  

ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്ത് കടക്കാന്‍ വേണ്ടി എഫ്എടിഎഫ് നല്‍കിയ 34 ദൗത്യങ്ങളില്‍ 30 എണ്ണം മാത്രമാണ് പാകിസ്ഥാന് ചെയ്ത് തീര്‍ക്കാനായത്. ഇതില്‍ പ്രധാന ദൗത്യത്തിലാണ് പാകിസ്ഥാന് പാളിയത്. ഐക്യരാഷ്‌ട്രസഭ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഭീകരസംഘടനകളുടെയും നേതാക്കള്‍ക്കെതിരായ ഫലപ്രദമായ അന്വേഷണവും വിചാരണയും. അതില്‍ ഈ തീവ്രവാദസംഘടനകള്‍ ഇന്ത്യയില്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ അവയുടെ നേതാക്കള്‍ക്ക് നല്‍കേണ്ട തക്കതായ വിചാരണയും ശിക്ഷയും കൂടി ഉള്‍പ്പെടുന്നു.  

2018 ജൂണിലാണ് പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതുവരെയും അത് അങ്ങിനെ തന്നെ തുടരുകയാണ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ ഐഎംഎഫ്, ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതില്‍ പാകിസ്ഥാന് വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.  എഫ്എടിഎഫിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാത്ത പക്ഷം പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാല്‍, ചൈന, തുര്‍ക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ നിലവില്‍ പാകിസ്ഥാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് താത്ക്കാലികമായി രക്ഷ നേടിയിരിക്കുകയാണ്.

പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെങ്കിലും ഗ്രേലിസ്റ്റില്‍ നിന്നും മാറ്റാന്‍ സാധിക്കില്ലെന്നും എഫ്എടിഎഫ് പ്രസിഡന്റ് മാര്‍ക്കസ് പ്ലെയര്‍ പറഞ്ഞു.പാകിസ്ഥാന് പുറമെ തുര്‍ക്കി, ജോര്‍ദാന്‍, മാലി എന്നീ രാജ്യങ്ങളെയും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

Tags: പാക്കിസ്ഥാന്‍ലഷ്‌കര്‍ കമാന്‍ഡര്‍LeTതീവ്രവാദത്തിന് പണം നല്‍കല്‍Lashkar-e-Taibaദാവൂദ് ഇബ്രാഹിംമസൂദ്എഫ്എടിഎഫ്ജെയ്ഷ ഇ മുഹമ്മദ്Black listഐഎസ്ഗ്രേ പട്ടികസാമ്പത്തിക തട്ടിപ്പ്ഹഫീസ് സയിദ്crimeപാകിസ്ഥാന്‍ തീവ്രവാദികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

Kerala

‘ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നു’-അഭിമന്യു വധക്കേസ് നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് പ്രതികൾ

Thiruvananthapuram

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

Kerala

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.