Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തുടരുന്നതിന്റെ പ്രധാനകാരണം ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് തീവ്രവാദികളെ വിചാരണ ചെയ്യാത്തത്

കള്ളപ്പണവും തീവ്രവാദത്തിനുള്ള ധനസഹായവും തടയുന്നത് മുഖ്യലക്ഷ്യമായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ തന്നെ പാകിസ്ഥാന്‍ തുടരുന്നതിന്റെ പ്രധാനകാരണം ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാരായ തീവ്രവാദികളെ വിചാരണ ചെയ്യാത്തതാണെന്ന് വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 05:23 pm IST
in India

ന്യൂദല്‍ഹി:കള്ളപ്പണവും തീവ്രവാദത്തിനുള്ള ധനസഹായവും തടയുന്നത് മുഖ്യലക്ഷ്യമായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ തന്നെ പാകിസ്ഥാന്‍ തുടരുന്നതിന്റെ പ്രധാനകാരണം  ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാരായ തീവ്രവാദികളെ വിചാരണ ചെയ്യാത്തതാണെന്ന് വിശദീകരണം.  

ഇന്ത്യയില്‍ വിവിധ കുറ്റങ്ങള്‍ ചെയ്ത ജെയ്ഷ് എ മുഹമ്മദിന്റെ(ജെഇഎം) മേധാവി മസൂദ് അസര്‍, ലഷ്കര്‍ ഇ ത്വയിബയുടെ(എല്‍ഇടി) നേതാവ് ഹഫീസ് സയിദ്, ദാവൂദ് ഇബ്രാഹിം, മറ്റനവധി പാകിസ്ഥാന്‍ കേന്ദ്രമായുള്ള തീവ്രവാദസംഘങ്ങളുടെ നേതാക്കള്‍ എന്നിവരെ വിചാരണ ചെയ്യേണ്ടതുണ്ട്. പാകിസ്ഥാന്‍ ഇതുവരെ ഇവര്‍ ഇന്ത്യയില്‍ ചെയ്ത കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യാന്‍ മടികാട്ടുകയാണ്.  

2008ലെ മുംബൈയില്‍ നടത്തിയ 26/11 ന് നടത്തിയ തീവ്രവാദം, 1999ല്‍ എയറിന്ത്യയുടെ ഐസി -814 വിമാനം ഹൈജാക്ക് ചെയ്തത്, ജമ്മു കശ്മീരില്‍ നടത്തിയ നിരവധി ബോംബാക്രമണങ്ങള്‍ എന്നീ കുറ്റങ്ങള്‍ നടത്തിയ മേല്‍പ്പറഞ്ഞ തീവ്രവാദസംഘങ്ങളുടെ നേതാക്കളെ ഇനിയും വിചാരണ ചെയ്യാന്‍ പാകിസ്ഥാന്‍ തയ്യാറല്ല. അതേ സമയം ഈ ഭീകരര്‍ പാകിസ്ഥാനില്‍ ചെയ്ത വിവിധ കുറ്റങ്ങളുടെ പേരില്‍ ഇവര്‍ക്ക് വിചാരണയ്‌ക്ക് ശേഷം ശിക്ഷ നല്‍കിയിട്ടുണ്ട്. എന്തായാലും ഐക്യരാഷ്‌ട്രസഭ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഭീകരസംഘടനകളുടെ നേതാക്കള്‍ക്കെതിരെ അന്വേഷണവും വിചാരണയും ഫലപ്രദമായി നടന്നിട്ടില്ലെന്ന് എഫ്എടിഎഫ് പറയുന്നു. ഇത് പാകിസ്ഥാന്റെ തീവ്രവാദത്തിന്റെ പേരിലുള്ള വിശ്വാസ്യത ഇല്ലാതാക്കുകയാണ്.  

ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്ത് കടക്കാന്‍ വേണ്ടി എഫ്എടിഎഫ് നല്‍കിയ 34 ദൗത്യങ്ങളില്‍ 30 എണ്ണം മാത്രമാണ് പാകിസ്ഥാന് ചെയ്ത് തീര്‍ക്കാനായത്. ഇതില്‍ പ്രധാന ദൗത്യത്തിലാണ് പാകിസ്ഥാന് പാളിയത്. ഐക്യരാഷ്‌ട്രസഭ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഭീകരസംഘടനകളുടെയും നേതാക്കള്‍ക്കെതിരായ ഫലപ്രദമായ അന്വേഷണവും വിചാരണയും. അതില്‍ ഈ തീവ്രവാദസംഘടനകള്‍ ഇന്ത്യയില്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ അവയുടെ നേതാക്കള്‍ക്ക് നല്‍കേണ്ട തക്കതായ വിചാരണയും ശിക്ഷയും കൂടി ഉള്‍പ്പെടുന്നു.  

2018 ജൂണിലാണ് പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതുവരെയും അത് അങ്ങിനെ തന്നെ തുടരുകയാണ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ ഐഎംഎഫ്, ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതില്‍ പാകിസ്ഥാന് വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.  എഫ്എടിഎഫിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാത്ത പക്ഷം പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാല്‍, ചൈന, തുര്‍ക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ നിലവില്‍ പാകിസ്ഥാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് താത്ക്കാലികമായി രക്ഷ നേടിയിരിക്കുകയാണ്.

പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെങ്കിലും ഗ്രേലിസ്റ്റില്‍ നിന്നും മാറ്റാന്‍ സാധിക്കില്ലെന്നും എഫ്എടിഎഫ് പ്രസിഡന്റ് മാര്‍ക്കസ് പ്ലെയര്‍ പറഞ്ഞു.പാകിസ്ഥാന് പുറമെ തുര്‍ക്കി, ജോര്‍ദാന്‍, മാലി എന്നീ രാജ്യങ്ങളെയും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

Tags: എഫ്എടിഎഫ്ജെയ്ഷ ഇ മുഹമ്മദ്Black listഐഎസ്ഗ്രേ പട്ടികസാമ്പത്തിക തട്ടിപ്പ്ഹഫീസ് സയിദ്crimeപാകിസ്ഥാന്‍ തീവ്രവാദികള്‍പാക്കിസ്ഥാന്‍ലഷ്‌കര്‍ കമാന്‍ഡര്‍LeTതീവ്രവാദത്തിന് പണം നല്‍കല്‍Lashkar-e-Taibaദാവൂദ് ഇബ്രാഹിംമസൂദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗാർഹിക പീഡനം; കൽപ്പറ്റയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിനെതിരെ പോലീസ് കേസ്

Kerala

റാന്നിയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 13കാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി; 36 കാരൻ അറസ്റ്റിൽ

Kerala

മെയ് ദിനത്തിന് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്ത സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala

യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്ത കേസിലെ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചു: മുന്‍ സൈനികന്‍ അറസ്റ്റില്‍

Kerala

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

പുതിയ വാര്‍ത്തകള്‍

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.