Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളമെങ്ങും വിപ്ലവത്തിന്റെ തീപ്പൊരിയായി കനയ്യയെ കൊണ്ടുനടന്നു; കോണ്‍ഗ്രസില്‍ ചേക്കേറിയപ്പോള്‍ മുഖം നഷ്ടപ്പെട്ട് സിപി ഐയും സിപിഎമ്മും

കേരളത്തില്‍ വിപ്ലവതീവ്രത നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ സിപി ഐയും സിപിഎമ്മും അവരുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും സ്ഥിരം അതിഥിയായി ക്ഷണിച്ച തീപ്പൊരി നേതാവായിരുന്നു കനയ്യ. ഇപ്പോള്‍ എല്ലാ വിപ്ലവത്തെയും തള്ളിപ്പറഞ്ഞ് കനയ്യ കോണ്‍ഗ്രസില്‍ അവസരവാദമുതലെടുപ്പുമായി ചേക്കേറിയപ്പോള്‍ വെട്ടിലായത് സിപി ഐയും സിപിഎമ്മും അവരുടെ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 06:13 pm IST
inKerala

തിരുവനന്തപുരം: കേരളത്തില്‍ വിപ്ലവതീവ്രത നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ സിപി ഐയും സിപിഎമ്മും അവരുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും സ്ഥിരം അതിഥിയായി ക്ഷണിച്ച തീപ്പൊരി നേതാവായിരുന്നു കനയ്യ. ഇപ്പോള്‍ എല്ലാ വിപ്ലവത്തെയും തള്ളിപ്പറഞ്ഞ് കനയ്യ കോണ്‍ഗ്രസില്‍ അവസരവാദമുതലെടുപ്പുമായി ചേക്കേറിയപ്പോള്‍ വെട്ടിലായത് സിപി ഐയും സിപിഎമ്മും അവരുടെ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും.  

ഉറപ്പുള്ള വിപ്ലവത്തിന്റെ മൂലധനമായാണ് അവര്‍ കനയ്യയെ കേരളത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ എഴുന്നെള്ളിച്ചത്. ഇന്ത്യയിലെ ചെഗുവേര എന്നും വിപ്ലവത്തിന്റെ കനല്‍ തരി എന്നുമൊക്കെ മറയില്ലാത്ത അതിശയോക്തികളായിരുന്നു കേരളത്തിലെ ഇടതുയുവനേതാക്കളെല്ലാം വാരിച്ചൊരിഞ്ഞത്. കനയ്യ അവസരങ്ങള്‍ തേടി കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ അണികളോടും ജനങ്ങളോടും എന്ത് സമാധാനം പറയുമെന്നറിയാതെ ഇരുട്ടില്‍ത്തപ്പുകയാണ് സിപി ഐ-എഐവൈഎഫ്-എഐഎസ്എഫ് നേതാക്കള്‍. അതുപോലെ ഡിവൈഎഫ് ഐ-എസ് എഫ് ഐനേതാക്കളും.  

കേരളത്തില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും കനയ്യ കുമാറിനെ എഴുന്നെള്ളിച്ചിരുന്നു. അദ്ദേഹത്തിന്റെ ആസാദി ഗാനവും കേരളത്തെ ഇളക്കിമറിച്ചിരുന്നു. വര്‍ഗ്ഗസമരത്തി അന്ന് മോദിയേയും രാഹുല്‍ഗാന്ധിയെയും ഒരു പോലെ തള്ളിപ്പറഞ്ഞ് കയ്യടി വാങ്ങിപ്പോയ നേതാവാണ് ഒരു പ്രഭാതത്തില്‍ സ്വന്തം നേതാക്കന്മാരോട് പോലും പറയാതെ കോണ്‍ഗ്രസ് കൂടാരത്തില്‍ പോയത്.  

സിപിഐയ്‌ക്ക് വേഗവും വിപ്ലവവും പോരെന്ന് പറഞ്ഞാണ് കനയ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഇപ്പോള്‍ പടിയിറങ്ങിയത്. ഇതോടെ കനയ്യയെ തള്ളിപ്പറയുന്ന തിരക്കിലാണ് സിപിഐ നേതാക്കള്‍.  ദേശീയ നേതാവ് ഡി. രാജയാണ് ആദ്യം കനയ്യയെ വിമര്‍ശിച്ചത്. പിന്നാലെ കാനം രാജേന്ദ്രനും കെ.ഇ. ഇസ്മയിലും പന്ന്യന്‍ രവീന്ദ്രനും തള്ളിപ്പറയല്‍ തുടരുകയാണ്. എന്തായാലും വിപ്ലവം പുതച്ചുവന്ന വഞ്ചകനായിരുന്നു കനയ്യ എന്ന നേതാക്കളുടെ പ്രസ്താവന പക്ഷെ അണികള്‍ക്കിടയില്‍ പെട്ടെന്ന് ദഹിക്കാന്‍ പ്രയാസമാകും. 

Tags: cpicongresscpimAIYFAISFkanhaiya kumarഡി. രാജ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.