Wednesday, December 6, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Special Article
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികയില്‍ പൊട്ടിത്തെറി; കോണ്‍ഗ്രസില്‍ കലാപം

നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസിലെ കലാപത്തിന്റെ ആക്കംകൂട്ടി. വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലിനുമെതിരേ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍. താഴേത്തട്ടിലെ പ്രവര്‍ത്തകരെ ഇളക്കിവിടുന്ന തരത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട അച്ചടക്ക നടപടിയെയും വിമര്‍ശിച്ചു. അതേ നാണയത്തില്‍ത്തന്നെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തിരിച്ചടിച്ചത്.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Aug 30, 2021, 12:23 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കരിങ്കൊടിയും പോസ്റ്റര്‍ യുദ്ധവും വാക്‌പോരും ഇന്നലെയും തുടര്‍ന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ. സുധാകരനും വി.ഡി. സതീശനും നേരിട്ട് ഏറ്റുമുട്ടുന്ന തരത്തിലായിരുന്നു പ്രസ്താവനകള്‍. ഉമ്മന്‍ചാണ്ടി കള്ളംപറയുകയാണെന്ന് കെ. സുധാകരന്‍ ന്യൂദല്‍ഹിയില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്കുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്ന് വി.ഡി. സതീശന്‍ ചോദിച്ചു.

നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസിലെ കലാപത്തിന്റെ ആക്കംകൂട്ടി. വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലിനുമെതിരേ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍. താഴേത്തട്ടിലെ പ്രവര്‍ത്തകരെ ഇളക്കിവിടുന്ന തരത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട അച്ചടക്ക നടപടിയെയും വിമര്‍ശിച്ചു. അതേ നാണയത്തില്‍ത്തന്നെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തിരിച്ചടിച്ചത്. കൃത്യമായ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ദല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ ഡയറി ഉയര്‍ത്തി കാണിച്ചാണ് സുധാകരന്‍ മറുപടി പറഞ്ഞത്. ചര്‍ച്ചയ്‌ക്കിടെ ഉമ്മന്‍ചാണ്ടി പറഞ്ഞ പേരുകള്‍ ഈ ഡയറിയില്‍ കുറിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി കള്ളം പറഞ്ഞെന്നും എഐസിസി നേതൃത്വം ഇരുനേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും വ്യക്തമാക്കുന്നതായിരുന്നു സുധാകരന്റെ വാക്കുകള്‍. വര്‍ക്കിങ് പ്രസിഡന്റായിരിക്കുമ്പോള്‍ തന്നോട് ആരും ചര്‍ച്ച ചെയ്തിരുന്നില്ലെന്നും സുധാകരന്‍ ഇതിനിടെ ഓര്‍മ്മിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ വാക്കുകളില്‍ എല്ലാമുണ്ടെന്ന് കെ.സി. ജോസഫ് പ്രതികരിച്ചു. അതേസമയം, ഡിസിസി പ്രസിഡന്റ് പ്രഖ്യാപനത്തില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. എന്നാല്‍ ഈ വാദം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തള്ളി.  

പരസ്യ പ്രതികരണം നടത്തിയതിന് കഴിഞ്ഞ ദിവസം കെ.പി. അനില്‍കുമാറിനെയും കെ. ശിവദാസന്‍ നായരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അനില്‍കുമാര്‍ ഇന്നലെ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. നിലവിലെ ഡിസിസി പട്ടികയില്‍ കെപിസിസി നേതൃത്വത്തിലുള്ള നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. എ ഗ്രൂപ്പ് പ്രതിനിധി കൂടിയായ ടി. സിദ്ദിഖിനു പോലും പരാതിയില്ല. പി.ടി. തോമസും തിരുവഞ്ചൂര്‍ രാധകൃഷ്ണനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും കെ. മുരളീധരന്‍ എംപിയും പട്ടികയെ അനുകൂലിച്ച് രംഗത്തുവന്നു.

പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി പ്രത്യക്ഷപ്പെട്ടു. കൂടാതെ പി.ജെ. കുര്യനും ആന്റോ ആന്റണി എംപിക്കുമെതിരേ പോസ്റ്ററുകളും പതിച്ചു. പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററുകളുണ്ട്. സതീഷ് കൊച്ചുപറമ്പില്‍ സജീവ പ്രവര്‍ത്തകനല്ലെന്നും തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പോസ്റ്റര്‍. തിരുവനന്തപുരത്ത് പാലോട് രവിയെ പ്രസിഡന്റ് ആക്കിയത് അനീതിയാണെന്ന് നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി.എസ്. പ്രശാന്ത് പ്രതികരിച്ചു.

Tags: congress
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സീറ്റ് ചോദിച്ച് കത്തെഴുതി; പ്രതാപന്റെ കള്ളക്കളി പുറത്ത്
Kerala

സിപിഎം പ്രചരണം ഏറ്റുപിടിച്ച് കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന്‍; കേരളത്തെ കേന്ദ്രം അവഗണിക്കുവെന്ന് അടിയന്തര പ്രമേയം

കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ് സര്‍ക്കാരുകള്‍ ഭീഷണിയില്‍
India

ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സ്വന്തം ഗ്രാമത്തില്‍ 50 വോട്ട് പോലും ലഭിച്ചില്ല; ദയനീയ തോല്‍വിക്കു പിന്നാലെ സ്ഥിരം ആരോപണവുമായി കമല്‍നാഥ്

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി
India

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി

കേരളത്തിലെ രഹസ്യന്വേഷണ വിഭാഗം നോക്കുക്കുത്തി: ബിജെപി
India

ലോകസഭ തെരഞ്ഞെടുപ്പില്‍ കാവി തരംഗത്തില്‍ കോണ്‍ഗ്രസ് മുങ്ങിപോകുമോ? ബിജെപി ഒറ്റക്ക് ഭരിക്കുന്നത് 12 സംസ്ഥാനങ്ങള്‍; എന്‍ഡിഎ നാലിടങ്ങളില്‍

ശക്തിധരന്റെ കള്ളപ്രചരണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎമ്മില്ല; നുണകള്‍ പൊടിപ്പും തൊങ്ങലും വെച്ച് പറയുന്നു, വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളും
Kerala

സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചു: എം.വി.ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ചരിത്രവിജയത്തിൽ തലയെടുപ്പോടെ ബിജെപി

ഫൈനലില്‍ വിജയമുറപ്പിച്ച് നരേന്ദ്രമോദി

കാനവും രാജനും കമ്മ്യൂണിസ്റ്റല്ല

കാനവും രാജനും കമ്മ്യൂണിസ്റ്റല്ല

ഡോ. അംബേദ്കര്‍ ജയന്തി; ഏപ്രില്‍ 14ന് കേന്ദ്രഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് പൊതു അവധി

പരിവര്‍ത്തനത്തിന്റെ ശില്പി; ഇന്ന് അംബേദ്കര്‍ സ്മൃതിദിനം

കനത്ത മഴ; ചെന്നൈയിൽ മതിലിടിഞ്ഞു വീണ് രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്, ആറ് ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു

നഗരപ്രളയങ്ങളെ കരുതിയിരിക്കണം

മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്മിതാഭായി അന്തര്‍ജനം ഇപ്പോള്‍ ഗാന്ധിഭവന്റെ അഗതിയായി എത്തി

മലപ്പുറം ജില്ലയില്‍ നിന്നുള്ള സ്മിതാഭായി അന്തര്‍ജനം ഇപ്പോള്‍ ഗാന്ധിഭവന്റെ അഗതിയായി എത്തി

ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന വേദിയാണ് പാര്‍ലമെന്റ് : നരേന്ദ്ര മോദി.

നരേന്ദ്രമോദി നെഹ്രുവിനും ഇന്ദിരയ്‌ക്കും ശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി; നെഹ്രുവിനും ഇന്ദിരയ്‌ക്കും ഉള്ള സൗകര്യങ്ങള്‍ മോദിക്കില്ലായിരുന്നു

സീരിയല്‍ നടി ഗായത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം; മോദിയാണ് സീരിയലുകള്‍ നിയന്ത്രിക്കുന്നതെന്ന് പറയുന്ന് ബാലിശമെന്ന് ടിജി

സീരിയല്‍ നടി ഗായത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം; മോദിയാണ് സീരിയലുകള്‍ നിയന്ത്രിക്കുന്നതെന്ന് പറയുന്ന് ബാലിശമെന്ന് ടിജി

ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍ ദുരൂഹത അവസാനിപ്പിക്കണം: വി.സി. സെബാസ്റ്റ്യന്‍

ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍ ദുരൂഹത അവസാനിപ്പിക്കണം: വി.സി. സെബാസ്റ്റ്യന്‍

ജീപ്പുകാര്‍ക്ക് കൊടുക്കാനുള്ളത് 1,71,000 രൂപ; വാഹനമില്ല, ഒരു വിദ്യാര്‍ത്ഥി പോലും സ്‌കൂളിലെത്താതെ വയനാട് എരുമക്കൊല്ലി സ്‌കൂള്‍

ജീപ്പുകാര്‍ക്ക് കൊടുക്കാനുള്ളത് 1,71,000 രൂപ; വാഹനമില്ല, ഒരു വിദ്യാര്‍ത്ഥി പോലും സ്‌കൂളിലെത്താതെ വയനാട് എരുമക്കൊല്ലി സ്‌കൂള്‍

അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ 6 ക്യൂബന്‍ ചിത്രങ്ങള്‍

28ാമത് ഐഎഫ്എഫ്‌കെക്ക് വെള്ളിയാഴ്ച തുടക്കം; പാസ് വിതരണം നാളെ മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Technology
  • Parivar
  • Special Article
  • Astrology
  • More
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist