Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിക്ക് സിപിഎം സ്റ്റാഫ്; ഐഎന്‍എല്ലില്‍ വീണ്ടും കലഹം; പുതിയ പ്രശ്‌നം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിളിക്കുന്നതിനെ ചൊല്ലി

പാര്‍ട്ടിയുടെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ സിപിഎം നേതാക്കളാണ്. മന്ത്രിക്ക് മുസ്ലിം ലീഗ് നേതാക്കളുമായാണ് സമ്പര്‍ക്കം തുടങ്ങിയ വിഷയങ്ങളാണ് പുതിയ വിഷയം. നേരത്തേ, പാര്‍ട്ടിക്ക് നല്‍കിയ പിഎസ്‌സി മെമ്പര്‍ സ്ഥാനം ലേലം വിളിച്ച് 40 ലക്ഷം ചില നേതാക്കള്‍ സമ്പാദിച്ചെന്ന വിവാദം ഉയര്‍ന്നതാണ്. അന്ന് പാര്‍ട്ടി പിളരുമെന്ന സ്ഥിതിവന്നു. സിപിഎം നേതൃത്വം ഇടപെട്ടാണ് ഒഴിവാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 12:38 pm IST
inKerala

കോഴിക്കോട്: ഐഎന്‍എല്‍ പാര്‍ട്ടിയില്‍ വീണ്ടും ആഭ്യന്തര പ്രശ്‌നങ്ങള്‍. സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തമ്മിലുള്ള ഭിന്നത ഫോണ്‍ സന്ദേശമായി പുറംലോകത്തെത്തി. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിളിക്കുന്നതിനെ ചൊല്ലിയാണ് പുതിയ പ്രശ്‌നം.

പാര്‍ട്ടിയുടെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ സിപിഎം നേതാക്കളാണ്. മന്ത്രിക്ക് മുസ്ലിം ലീഗ് നേതാക്കളുമായാണ് സമ്പര്‍ക്കം തുടങ്ങിയ വിഷയങ്ങളാണ് പുതിയ വിഷയം. നേരത്തേ, പാര്‍ട്ടിക്ക് നല്‍കിയ പിഎസ്‌സി മെമ്പര്‍ സ്ഥാനം ലേലം വിളിച്ച് 40 ലക്ഷം ചില നേതാക്കള്‍ സമ്പാദിച്ചെന്ന വിവാദം ഉയര്‍ന്നതാണ്. അന്ന് പാര്‍ട്ടി പിളരുമെന്ന സ്ഥിതിവന്നു. സിപിഎം നേതൃത്വം ഇടപെട്ടാണ് ഒഴിവാക്കിയത്.

സ്റ്റാഫ് നിയമനം സംബന്ധിച്ച വിവാദം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഉടന്‍ ചേരണമെന്നും, യോഗം വിളിക്കാന്‍ അധികാരം തനിക്കുണ്ടെന്നും അറിയിച്ച് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബ് പാര്‍ട്ടി നേതാക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ജനറല്‍ സെക്രട്ടറിയോട് പാര്‍ട്ടി സെക്രട്ടേറിയറ്റ് വിളിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടു. 17നും 20നും രേഖാമൂലവും ആവശ്യപ്പെട്ടു. യോഗം ചേരുന്നില്ലെങ്കില്‍ ഭരണഘടനാപ്രകാരം തനിക്ക് അധികാരമുണ്ടെന്നും, ചെയ്യുമെന്നും എ.പി.അബ്ദുല്‍ വഹാബ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, സംസ്ഥാന പ്രസിഡന്റിന്റെ നീക്കം വിഷയം സങ്കീര്‍ണമാക്കാനാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറയുന്നു. പാര്‍ട്ടി സെക്രട്ടറിയേറ്റ്, പ്രവര്‍ത്തകസമിതി യോഗം ചേരുന്ന 25ന് രാവിലെ ചേരാമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ഐഎന്‍എല്‍ ആഭ്യന്തരകലഹത്തില്‍ ഇടപെട്ട സിപിഎം നേതൃത്വം മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെയും  നേതൃത്വത്തെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് തര്‍ക്കപരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇടത് മുന്നണിയിലെയും സിപിഎമ്മിലെയും പ്രവര്‍ത്തകരെ മന്ത്രിയുടെ പരിപാടികള്‍ അറിയിക്കാറില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തര്‍ക്കപരിഹാരത്തിന് വിളിച്ചത്. ചര്‍ച്ചയ്‌ക്ക് ശേഷമാണ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ സിപിഎം പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയത്.

Tags: cpmAhammad devarkovilഐഎന്‍എല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.