Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിജിപിയുടെ തുറന്ന് പറച്ചില്‍; ഭീകര പ്രവര്‍ത്തനത്തിനെതിരെ നടപടികള്‍ എടുക്കാതെ

ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകളിലേക്ക് കേരളത്തില്‍ നിന്നും ആളുകള്‍ എത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടഞ്ഞ വിഭാഗമായിരുന്നു സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഐഎസ്‌ഐടി, കമ്മ്യൂണല്‍ സെല്‍, എന്നിവയാണ് ആഭ്യന്തര സുരക്ഷാ സംവിധാനത്തിലെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 29, 2021, 03:56 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനം ഭീകരരുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തുറന്ന് പറച്ചില്‍ നിരവധി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചശേഷം. ഇന്റലിജന്റ്‌സ് വിഭാഗത്തിലെ  ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വസ്റ്റിഗേഷന്‍ ടീം(ഐഎസ്‌ഐടി)പോലും പ്രവര്‍ത്തനരഹിതമായി. ആന്റി ടെററിസ്റ്റ് ഫോഴ്‌സ് മാസങ്ങളോളം നിശ്ചലമായി കിടന്നു. ഇതൊന്നും പ്രാവര്‍ത്തികമാക്കാതെയാണ് കേരളത്തിലേക്ക് എത്തിയപ്പോള്‍ മുതല്‍ തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ച് അറിയാമായിരുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയത്.  

ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകളിലേക്ക് കേരളത്തില്‍ നിന്നും ആളുകള്‍ എത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടഞ്ഞ വിഭാഗമായിരുന്നു സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഐഎസ്‌ഐടി, കമ്മ്യൂണല്‍ സെല്‍, എന്നിവയാണ് ആഭ്യന്തര സുരക്ഷാ സംവിധാനത്തിലെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍. രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരങ്ങളില്‍ അന്വേഷണം നടത്തേണ്ട ഐഎസ്‌ഐടി മൂന്നര വര്‍ഷമായി നിശ്ചലമാണ്. ഒരു ഐജിയും ഡിഐജിയും എസ്പിയും ഡിവൈഎസ്പിയും ഉള്‍പ്പെടെയുള്ള ഘടന ഇതിലുണ്ടെങ്കിലും വേണ്ടത്ര അന്വേഷണ ഉദ്യോഗസ്ഥരെ പോലും നല്‍കിയിട്ടില്ല. തലസ്ഥാനം ഉള്‍പ്പെടെ ചില പോലീസ് ജില്ലകളില്‍ ഡിവൈഎസ്പിയും ഒരു പോലീസുകാരനും മാത്രമാണ് ഉള്ളത്. ചിലയിടത്ത് ഡിവൈഎസ്പി പോലും ഇല്ല. മതസംഘടനകളിലെ തീവ്രവാദവും അവരുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കേണ്ട കമ്മ്യൂണല്‍ സെല്ലില്‍ ഡിവൈഎസ്പി മാത്രമാണ് ഉള്ളത്.  കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇന്റലിജന്‍സ്, മറ്റ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സുരക്ഷാ വിഭാഗം എന്നിവരുമായി നിരന്തരം സമ്പര്‍ക്കത്തിലിരിക്കേണ്ട ഇരുവിഭാഗങ്ങള്‍ നിശ്ചലമായി കിടന്നിട്ടും ഡിജിപിയുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടായില്ലെന്ന് പോലീസുകാര്‍ തന്നെ പറയുന്നു.  

പോലീസിന്റെ ഭീകര വിരുദ്ധ വിഭാഗമായ ആന്റി ടെററിസ്റ്റ് ഫോഴ്‌സ് അഥവാ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് പേരില്‍ മാത്രം ഒതുങ്ങികിടന്നത് മാസങ്ങളോളമാണ്. എടിഎസ് 2020 ജനുവരി മൂന്നിനാണ് ഒരു ഡിഐജിയെ പോലും നിയമിച്ചത്. അതിന് മുമ്പ് തൃപ്പുണിത്തുറയില്‍ ഒരു ഓഫീസും ഒരു എസ്പിക്ക് ചുമതലയും നല്‍കുക മാത്രമാണ് ചെയ്തിരുന്നത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നത് അടക്കം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇപ്പോഴും തീവ്രവാദികളുമായി ഒരു ഏറ്റുമുട്ടല്‍ ഉണ്ടയാല്‍ ഈ വിഭാഗത്തിന് നോക്കി നില്‍ക്കാനേ കഴിയൂ എന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

Tags: terrorism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.