Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയിരക്കണക്കിന് ബംഗ്ലാദേശ് സ്ത്രീകള്‍ ഇന്ത്യയിലെത്തിയതായി സംശയം; കേരളത്തിലും ബംഗ്ലാദേശ് സ്ത്രീകള്‍ എത്തി

ആയിരക്കണക്കിന് ബംഗ്ലാദേശ് സ്ത്രീകള്‍ മനുഷ്യക്കടത്ത് ശൃംഖലയിലൂടെ ഇന്ത്യയില്‍ എത്തിയതായി വിവരം. ഇവര്‍ നല്‍കിയ മൊഴിലയനുസരിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ആയിരക്കണക്കിന് സ്ത്രീകളെ ഇന്ത്യയിലേക്ക് കടത്തിയതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 04:36 pm IST
in India

ബെംഗളൂരു: ആയിരക്കണക്കിന് ബംഗ്ലാദേശ് സ്ത്രീകള്‍ മനുഷ്യക്കടത്ത് ശൃംഖലയിലൂടെ ഇന്ത്യയില്‍ എത്തിയതായി വിവരം. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം ലൈംഗികപീഡനത്തിനിരയായ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ബംഗ്ലാദേശ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറന്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും മനുഷ്യക്കടത്ത് റാക്കറ്റിലെ നാല് പേരെ ബംഗ്ലാദേസ് റാപ്പിഡ് ആക്ഷന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ മൊഴിലയനുസരിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ആയിരക്കണക്കിന് സ്ത്രീകളെ ഇന്ത്യയിലേക്ക് കടത്തിയതായി പറയുന്നു.

ക്രൂരമായ ലൈംഗികപീഢനത്തിന് ഇരയായ ഈ  പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയതാകട്ടെ കോഴിക്കോട് നിന്നും. ഇതില്‍ നിന്നാണ് കേരളത്തിലും ബംഗ്ലാദേശ് പെണ്‍കുട്ടികള്‍ എത്തുന്നതായി സംശയിക്കുന്നത്. ഈ പെണ്‍കുട്ടിയുടെ അറിവില്‍ തന്നെ നൂറുകണക്കിന് ബംഗ്ലാദേശ് പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് കടത്തിയതായി പറയുന്നു. ഈയടുത്തയിടെ കര്‍ണ്ണാടകത്തില്‍ പൊലീസ് നടത്തിയ മറ്റൊരു റെയ്ഡില്‍ ഏഴ് ബംഗ്ലദേശി പെണ്‍കുട്ടികളെയും നാല് പുരുഷന്മാരെയും ഛന്നസാന്ദ്ര പൊലീസ് സ്റ്റേഷന് അരികില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരു സ്ത്രീയുടെ അഞ്ച് വയസ്സുകാരി മകളെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രധാനി ഷോബുജ് എന്ന മനുഷ്യകടത്തുസംഘത്തിന്റെ തലവനാണ്. ഇയാള്‍ തന്നെ നൂറുകണക്കിന് ബംഗ്ലദേശി പെണ്‍കുട്ടികളെ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നും അതിര്‍ത്തി അനധികൃതമായി മുറിച്ച് കടന്നാണ് ഇവര്‍ ഇന്ത്യയില്‍ എത്തുന്നത്. അതിര്‍ത്തി രക്ഷാസേനയെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്ക് കടക്കാന്‍ സഹായിക്കുന്ന ബംഗ്ലാദേശുകാരന്‍ റഫീക് അഷ്‌റഫുള്‍ സഹായത്തിനുണ്ട്. ഇന്ത്യയില്‍ കൊല്‍കൊത്തയിലെ ഹൗറയില്‍ എത്തിച്ച ശേഷം വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച് നല്‍കിയ ശേഷം ഇന്ത്യയിലെ പല ഭാഗത്തേക്ക് അയക്കുകയാണ് ഈ റാക്കറ്റ് ചെയ്യുന്നത്.

ഇതുപോലെ നൂറുകണക്കിന് മനുഷ്യക്കടത്ത് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ ജോലിയും ശമ്പളവും വാഗ്ദാനം ചെയ്താണ് ഇവരെ എത്തിക്കുന്നതെങ്കിലും നഗരങ്ങളില്‍ ലൈംഗികത്തൊഴിലിന് തന്നെയാണ് ഇവരെ ഉപയോഗിക്കുന്നത്. ഈ പെണ്‍കുട്ടികളെ ഒരു നിഴല്‍ പോലെ മനുഷ്യക്കടത്ത് റാക്കറ്റ് പിന്തുടരും. ഇവരുടെ വരുമാനത്തില്‍ നിന്നും നിരന്തരം ഇത്തരം റാക്കറ്റുകള്‍ പണം സ്വീകരിച്ചുകൊണ്ടിരിക്കും.

ഇവരെ തീവ്രവാദ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമോ എന്നും സംശയമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്തേണ്ടതുണ്ട്.

Tags: terrorismwomenലൈംഗിക ദുരുപയോഗംബംഗ്ലാദേശ്സംസ്ഥന മനുഷ്യാവകാശ കമ്മീഷന്‍ലൈംഗിക പീഡനംമനുഷ്യക്കടത്ത്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

Kerala

പിഎം ശ്രീയില്‍ യുഡിഎഫ് നിലപാട് മാറിയതെങ്ങനെയെന്ന് പിണറായി വിജയന്‍,പുതിയ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചാല്‍ മാത്രമെ പദ്ധതി മുന്നോട്ട് പോകൂ

Kerala

പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ക്ക് പണം കൊടുത്ത് യാത്രചെയ്യാനാവില്ലെന്ന് ഗതാഗത മന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.