Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയിരക്കണക്കിന് ബംഗ്ലാദേശ് സ്ത്രീകള്‍ ഇന്ത്യയിലെത്തിയതായി സംശയം; കേരളത്തിലും ബംഗ്ലാദേശ് സ്ത്രീകള്‍ എത്തി

ആയിരക്കണക്കിന് ബംഗ്ലാദേശ് സ്ത്രീകള്‍ മനുഷ്യക്കടത്ത് ശൃംഖലയിലൂടെ ഇന്ത്യയില്‍ എത്തിയതായി വിവരം. ഇവര്‍ നല്‍കിയ മൊഴിലയനുസരിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ആയിരക്കണക്കിന് സ്ത്രീകളെ ഇന്ത്യയിലേക്ക് കടത്തിയതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2021, 04:36 pm IST
inIndia

ബെംഗളൂരു: ആയിരക്കണക്കിന് ബംഗ്ലാദേശ് സ്ത്രീകള്‍ മനുഷ്യക്കടത്ത് ശൃംഖലയിലൂടെ ഇന്ത്യയില്‍ എത്തിയതായി വിവരം. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം ലൈംഗികപീഡനത്തിനിരയായ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ബംഗ്ലാദേശ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറന്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും മനുഷ്യക്കടത്ത് റാക്കറ്റിലെ നാല് പേരെ ബംഗ്ലാദേസ് റാപ്പിഡ് ആക്ഷന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ മൊഴിലയനുസരിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് ആയിരക്കണക്കിന് സ്ത്രീകളെ ഇന്ത്യയിലേക്ക് കടത്തിയതായി പറയുന്നു.

ക്രൂരമായ ലൈംഗികപീഢനത്തിന് ഇരയായ ഈ  പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയതാകട്ടെ കോഴിക്കോട് നിന്നും. ഇതില്‍ നിന്നാണ് കേരളത്തിലും ബംഗ്ലാദേശ് പെണ്‍കുട്ടികള്‍ എത്തുന്നതായി സംശയിക്കുന്നത്. ഈ പെണ്‍കുട്ടിയുടെ അറിവില്‍ തന്നെ നൂറുകണക്കിന് ബംഗ്ലാദേശ് പെണ്‍കുട്ടികളെ ഇന്ത്യയിലേക്ക് കടത്തിയതായി പറയുന്നു. ഈയടുത്തയിടെ കര്‍ണ്ണാടകത്തില്‍ പൊലീസ് നടത്തിയ മറ്റൊരു റെയ്ഡില്‍ ഏഴ് ബംഗ്ലദേശി പെണ്‍കുട്ടികളെയും നാല് പുരുഷന്മാരെയും ഛന്നസാന്ദ്ര പൊലീസ് സ്റ്റേഷന് അരികില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരു സ്ത്രീയുടെ അഞ്ച് വയസ്സുകാരി മകളെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രധാനി ഷോബുജ് എന്ന മനുഷ്യകടത്തുസംഘത്തിന്റെ തലവനാണ്. ഇയാള്‍ തന്നെ നൂറുകണക്കിന് ബംഗ്ലദേശി പെണ്‍കുട്ടികളെ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നും അതിര്‍ത്തി അനധികൃതമായി മുറിച്ച് കടന്നാണ് ഇവര്‍ ഇന്ത്യയില്‍ എത്തുന്നത്. അതിര്‍ത്തി രക്ഷാസേനയെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്ക് കടക്കാന്‍ സഹായിക്കുന്ന ബംഗ്ലാദേശുകാരന്‍ റഫീക് അഷ്‌റഫുള്‍ സഹായത്തിനുണ്ട്. ഇന്ത്യയില്‍ കൊല്‍കൊത്തയിലെ ഹൗറയില്‍ എത്തിച്ച ശേഷം വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ച് നല്‍കിയ ശേഷം ഇന്ത്യയിലെ പല ഭാഗത്തേക്ക് അയക്കുകയാണ് ഈ റാക്കറ്റ് ചെയ്യുന്നത്.

ഇതുപോലെ നൂറുകണക്കിന് മനുഷ്യക്കടത്ത് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ ജോലിയും ശമ്പളവും വാഗ്ദാനം ചെയ്താണ് ഇവരെ എത്തിക്കുന്നതെങ്കിലും നഗരങ്ങളില്‍ ലൈംഗികത്തൊഴിലിന് തന്നെയാണ് ഇവരെ ഉപയോഗിക്കുന്നത്. ഈ പെണ്‍കുട്ടികളെ ഒരു നിഴല്‍ പോലെ മനുഷ്യക്കടത്ത് റാക്കറ്റ് പിന്തുടരും. ഇവരുടെ വരുമാനത്തില്‍ നിന്നും നിരന്തരം ഇത്തരം റാക്കറ്റുകള്‍ പണം സ്വീകരിച്ചുകൊണ്ടിരിക്കും.

ഇവരെ തീവ്രവാദ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമോ എന്നും സംശയമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതവരുത്തേണ്ടതുണ്ട്.

Tags: terrorismwomenലൈംഗിക ദുരുപയോഗംബംഗ്ലാദേശ്സംസ്ഥന മനുഷ്യാവകാശ കമ്മീഷന്‍ലൈംഗിക പീഡനംമനുഷ്യക്കടത്ത്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
Kerala

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.