Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരിയിൽ ഖര മാലിന്യ പ്ലാന്റ് നോക്കു കുത്തി; നഗര മധ്യത്തില്‍ പ്ലാസ്റ്റിക്കടക്കമുളള പാഴ്‌വസ്തുക്കള്‍ കത്തിയെരിയുന്നു

ഒരു വ്യാഴവട്ടക്കാലം മുമ്പ് ബസ് സ്റ്റാന്റിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപം ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തലശ്ശേരി മണ്ഡലം എംഎല്‍എ കോടിയേരി ഉദ്ഘാടനം ചെയ്ത ഖരമാലിന്യ സംസ്‌ക്കരണ ബയോഗ്യാസ് പ്ലാന്റ് ഏതാനും നാളുകള്‍ പ്രവര്‍ത്തിച്ച ശേഷം സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 5, 2021, 10:24 am IST
in Kannur

തലശ്ശേരി: പൈതൃക നഗരി എന്നറിയപ്പെടുന്ന തലശ്ശേരി നഗരം ഉള്‍പ്പെടുന്ന നഗരസഭാ പരിധിയില്‍ വര്‍ഷങ്ങളായി  മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതികളില്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഖര മാലിന്യ പ്ലാന്റ് നോക്കു കുത്തിയായി നില്‍ക്കുകയാണ്. നഗര മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേകം സംവിധാനങ്ങളില്ലാത്തതിനാല്‍തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുളള മാലിന്യങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍വെച്ച് തന്നെ കത്തിച്ചു കളയുന്നത് വ്യാപകമാണ്. ഇത് കടുത്ത അന്തരീക്ഷ മലിനീകരണത്തിനും നഗരവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയാണ്.

ഒരു വ്യാഴവട്ടക്കാലം മുമ്പ് ബസ് സ്റ്റാന്റിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപം ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തലശ്ശേരി മണ്ഡലം എംഎല്‍എ കോടിയേരി ഉദ്ഘാടനം ചെയ്ത ഖരമാലിന്യ സംസ്‌ക്കരണ ബയോഗ്യാസ് പ്ലാന്റ് ഏതാനും നാളുകള്‍ പ്രവര്‍ത്തിച്ച ശേഷം സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായി.  പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുളള നടപടി സിപിഎം ഭരിക്കുന്ന നഗരസഭാ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ബയോഗ്യാസ് പ്ലാന്റ് വഴി ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച് പരിസര പ്രദേശങ്ങളില്‍ വെളിച്ചമെത്തിക്കാനും പദ്ധതിയുണ്ടായിരുന്നു. പ്രവര്‍ത്തനം തുടങ്ങി ഏതാനും നാളുകള്‍ക്കിടയില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. അന്ന് ഭാഗികമായി മാത്രമേ പ്രവര്‍ത്തനം നടക്കുകയും ചെയ്തുളസ്വന്തംളൂ. ചുരുക്കത്തില്‍ ലക്ഷങ്ങള്‍ മുടക്കിയ പദ്ധതി പൂര്‍ണ്ണ രീതിയില്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. യന്ത്രങ്ങളും അനുബന്ധ സാമഗ്രികളും തുരുമ്പെടുത്തും മറ്റും നശിച്ച് പ്രദേശം കാടുപിടിച്ച് കിടക്കുകയാണ്. പദ്ധതിയുടെ രണ്ട് ലക്ഷ്യങ്ങളായ മാലിന്യ സംസ്‌ക്കരണവും വൈദ്യുതി ഉല്‍പ്പാദനവും രണ്ടും എങ്ങുമെത്തിയില്ല. വലിയ വായില്‍ വികസനം പ്രസംഗിക്കുന്ന എംഎല്‍എയും നഗരസഭയുമുളള നാട്ടിലെ സ്ഥിതിക്ക് ആര് പരിഹാരം കാണുമെന്ന ചോദ്യമാണ് ഉയരുന്നത്.

നഗരത്തിലെ വീടുകളില്‍ നിന്നും ഹരിത സേന പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ടെങ്കിലും ഇത് സംസ്‌ക്കരിക്കാന്‍ സംവിധാനം നിലവിലില്ല. ഇതെവിടെ സംസ്‌ക്കരിക്കുന്നുവെന്നത് ഇപ്പോഴും രഹസ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നഗരത്തിലെ കച്ചവടക്കാരും നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികളും നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ നഗരത്തിലെ വിവിധ മേഖലകളില്‍ പരസ്യമായി തീയിട്ട് നശിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. പഴയ ബസ്സ് സ്റ്റാന്റിലെ ഒരു പ്രമുഖ ഷോപ്പിംങ് കോംപ്ലക്‌സിന് പിന്നില്‍ സ്ഥിരമായി മാലിന്യ കത്തിക്കാന്‍ വലിയ കുഴിതന്നെ നിലവിലുണ്ട്. ഇതില്‍ ചാക്കുകണക്കിന് മാലിന്യമാണ് ഇട്ട് കത്തിക്കുന്നത്. ഇത് നഗരത്തിലെത്തുവര്‍ക്കും പരിസരവാസികള്‍ക്കും കനത്ത ഭീഷണിയായി മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക്കുകള്‍ കത്തിക്കുകയെന്നത് വലിയ നിയമലംഘനമാണെന്നിരുന്നിട്ടും ഇതിനെതിരെ ചെറുവിരലനക്കാന്‍ നഗരസഭാ ആരോഗ്യ വിഭാഗമോ നഗരസഭാ ഭരണകൂടമോ തയ്യാറാകുന്നില്ല. അതിനാല്‍ നിയമലംഘനം തുടര്‍ക്കഥയാവുകയാണ് ഒപ്പം പൈതൃക നഗരം പതുക്കെ പുക നഗരവും മാലിന്യ നഗരവുമായി മാറുകയാണ്. ഇ#ൗ പരിസ്ഥിതി ദിനത്തിലെങ്കിലും ഇതില്‍ നിന്നുളള മോചനത്തനായി അധികൃതരുടെ ഭാഗത്തു നിന്നും നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: kannurWasteThalassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.