Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസിനെ ബാധിക്കുന്ന വിഷയങ്ങളോടും ഇന്ത്യയുടെ പ്രശ്‌നങ്ങളോടും രണ്ട് സമീപനം; ട്വിറ്ററിന്റെ ഒരു പിടി ഇരട്ടത്താപ്പുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കേന്ദ്രം

ട്വിറ്ററിന്റെ ഇരട്ടത്താപ്പ് നയങ്ങള്‍ ഉദാഹരണങ്ങള്‍ നിരത്തി കേന്ദ്രം ചൂണ്ടിക്കാട്ടുമ്പോള്‍ ട്വിറ്റര്‍ പ്രതിരോധത്തിലാവുന്നു. യുഎസിനെ ബാധിക്കുന്ന വിഷയങ്ങളോടും ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങളോടും ട്വിറ്ററിന് രണ്ട് തരം സമീപനങ്ങളാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദാഹരണം നിരത്തി ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 06:56 pm IST
in India

ന്യൂദല്‍ഹി: ട്വിറ്ററിന്റെ ഇരട്ടത്താപ്പ് നയങ്ങള്‍ ഉദാഹരണങ്ങള്‍ നിരത്തി കേന്ദ്രം ചൂണ്ടിക്കാട്ടുമ്പോള്‍ ട്വിറ്റര്‍ പ്രതിരോധത്തിലാവുന്നു.  യുഎസിനെ ബാധിക്കുന്ന വിഷയങ്ങളോടും ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങളോടും ട്വിറ്ററിന് രണ്ട് തരം സമീപനങ്ങളാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദാഹരണം നിരത്തി ആരോപിക്കുന്നു.

യുഎസിലെ കാപിറ്റോള്‍ ഹില്ലില്‍ അക്രമം നടന്നപ്പോള്‍ അക്രമികള്‍ക്കെതിരെ സ്വമേധ നടപടിയെടുക്കാന്‍ ട്വിറ്റര്‍ തയ്യാറായി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ദല്‍ഹിയിലെ ചെങ്കോട്ടയില്‍ അക്രമമുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അക്രമികള്‍ക്കെതിരെയും അവരെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ട്വിറ്റര്‍ അനങ്ങിയില്ല,’ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മറ്റൊരു ഉദാഹരണം ലഡാക്കിലെ ചില സ്ഥലങ്ങള്‍ ചൈനയുടേതാണെന്ന്  ട്വിറ്ററിന്റെ ഭൗമ-ലൊക്കേഷന്‍ മാപ്പ്. അടയാളപ്പെടുത്തിയ സംഭവമാണ്. അതും ചൈനയും ഇന്ത്യയും തമ്മില്‍ ലഡാക്ക് പ്രശ്‌നത്തില്‍ ഉഭയകക്ഷിചര്‍ച്ചയിലൂടെ അതിര്‍ത്തിപ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ട്വിറ്ററിന്റെ ഈ വിവാദ നീക്കം. ‘ഇന്ത്യയുടെ അഖണ്ഡതയും വൈകാരികതയും അപമാനിക്കുന്ന ഈ ജിയോ ലൊക്കേഷന്‍ മാപ്പ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് പലവട്ടം കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് ശേഷമാണ് ട്വിറ്റര്‍ അതിന് വഴങ്ങിയത്,’ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

ട്വിറ്ററിന്റെ ഉത്തരവാദിത്വമില്ലായ്‌മയെയും കേന്ദ്രം കുറ്റപ്പെടുത്തുന്നു.  വ്യാജവാര്‍ത്തകളും ഇന്ത്യയ്‌ക്കും ഇന്ത്യക്കാര്‍ക്കും ഉപദ്രവകരമായ ഉള്ളടക്കങ്ങളും ട്വിറ്ററില്‍ കുമിഞ്ഞുകൂടാന്‍ കാരണം ഇതുകൊണ്ടാണെന്നും കേന്ദ്രം ആരോപിക്കുന്നു.

‘അതുപോലെ ജനങ്ങള്‍ക്കിടയില്‍ വാക്‌സിനോട് സംശയം ഉണര്‍ത്തിവിടാന്‍ വേണ്ടി പ്രതിപക്ഷശക്തികള്‍  ട്വിറ്ററിനെയാണ് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത്. ഇതിനെതിരെ ട്വിറ്റര്‍ ഒരു നടപടിയും എടുത്തില്ല. ഇതാണോ ഇന്ത്യയിലെ ജനങ്ങളോട് ട്വിറ്റര്‍ പുലര്‍ത്തുന്ന പ്രതിബദ്ധത?,’ കേന്ദ്രം ചോദിക്കുന്നു.

‘പണ്ട് ട്വിറ്റര്‍ എന്ന അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി വിജ്ഞാപനം വഴി വിദേശത്തെ ഒരു ജനാധിപത്യ രാഷ്‌ട്രമായ ഇന്ത്യയോട് അവിടുത്തെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ‘ക്രിയാത്മക സംവാദവും’ ‘സഹകരണ സമീപനവും’ വേണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അഹന്ത കാണിക്കാതെ ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കുക വഴി ആക്ഷേപങ്ങളില്‍ നിന്നും സ്വയം മോചിതരാകാന്‍ ട്വിറ്റര്‍ ശ്രമിക്കേണ്ട സമയമാണിത്,’ സ്വരം കടുപ്പിച്ച് കേന്ദ്രം  പറയുന്നു.

Tags: narendramodiകുറ്റാരോപിതന്‍നരേന്ദ്രമോദിmodi governmentSocial Mediaട്വിറ്റര്‍ഐടി നിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.