Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യ ദളിത് ദേവസ്വം മന്ത്രി വിശേഷണം; കെ. രാധാകൃഷ്ണനെ ഒതുക്കിയത് മൂടിവയ്‌ക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞു

സീനിയറായ, അനുഭവപരിചയമുള്ള സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ രാധാകൃഷ്ണനെ മന്ത്രിസഭയില്‍ ഒതുക്കിയത് ചര്‍ച്ചയാകാതിരിക്കാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്‍. ചേലക്കര മണ്ഡലത്തില്‍ നിന്ന് നാലാം തവണയാണ് കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ എത്തുന്നത്. 1996ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടിക ജാതി, വര്‍ഗ്ഗ ക്ഷേമ, യുവജന കാര്യ മന്ത്രി. 2001-ല്‍ പ്രതിപക്ഷ ചീഫ് വിപ്പ്. 2006-ല്‍ സ്പീക്കര്‍. എന്നിട്ടും കെ.രാധാകൃഷ്ണന് നല്‍കിയത് പുതുതായി ഒന്നും ചെയ്യാനില്ലാത്ത ദേവസ്വം, പട്ടികജാതി-വര്‍ഗ്ഗ വകുപ്പുകള്‍. ദേവസ്വത്തിലും സ്ഥിതി വ്യത്യസ്തമല്ല. ശബരിമല തീര്‍ത്ഥാടനത്തിനും അപ്പുറം ദേവസ്വത്തിന് വലിയ റോളില്ലെന്ന് തെളിഞ്ഞിട്ടുണ്ട്

അനീഷ് അയിലം by അനീഷ് അയിലം
May 21, 2021, 10:39 am IST
in Kerala

തിരുവനന്തപുരം: കെ. രാധാകൃഷ്ണനെ സംസ്ഥാനത്തെ ആദ്യ ദളിത് ദേവസ്വം മന്ത്രിയാക്കി ചിത്രീകരിക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞു. ഇത്തരത്തില്‍ വന്‍ പ്രചാരണം പാര്‍ട്ടി തുടങ്ങിയെങ്കിലും മുന്‍പ് ഈ വകുപ്പ് ഭരിച്ച ദളിത് മന്ത്രിമാരുടെ പേരുകള്‍  പുറത്തുവന്നതോടെ നീക്കം തകരുകയായിരുന്നു. വിക്കിപീഡിയ എന്ന വിജ്ഞാന കോശം തിരുത്താന്‍ വരെ സൈബര്‍ സഖാക്കള്‍ ശ്രമിച്ചിരുന്നു.

സീനിയറായ, അനുഭവപരിചയമുള്ള സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ രാധാകൃഷ്ണനെ മന്ത്രിസഭയില്‍ ഒതുക്കിയത് ചര്‍ച്ചയാകാതിരിക്കാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്‍. ചേലക്കര മണ്ഡലത്തില്‍ നിന്ന് നാലാം തവണയാണ് കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ എത്തുന്നത്. 1996ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ പട്ടിക ജാതി, വര്‍ഗ്ഗ ക്ഷേമ, യുവജന കാര്യ മന്ത്രി. 2001-ല്‍ പ്രതിപക്ഷ ചീഫ് വിപ്പ്. 2006-ല്‍ സ്പീക്കര്‍.  എന്നിട്ടും കെ.രാധാകൃഷ്ണന് നല്‍കിയത് പുതുതായി ഒന്നും ചെയ്യാനില്ലാത്ത ദേവസ്വം, പട്ടികജാതി-വര്‍ഗ്ഗ വകുപ്പുകള്‍. ദേവസ്വത്തിലും സ്ഥിതി വ്യത്യസ്തമല്ല. ശബരിമല തീര്‍ത്ഥാടനത്തിനും അപ്പുറം  ദേവസ്വത്തിന് വലിയ റോളില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

പരിചയസമ്പന്നന് അപ്രധാന വകുപ്പുകള്‍ നല്‍കിയത് ചര്‍ച്ചയാകും മുമ്പ് ദളിതനെ ദേവസ്വം മന്ത്രിയാക്കി എന്ന് വരുത്തുകയായിരുന്നു സിപിഎമ്മിന്റെയും  സൈബര്‍ പോരാളികളുടെയും പദ്ധതി. കഴിഞ്ഞ തവണ പട്ടികജാതി വര്‍ഗ മന്ത്രിയായിരുന്ന എ.കെ. ബാലന് നിയമവും സാംസ്‌കാരിക വകുപ്പുകളും കൂടി നല്‍കിയിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സഹകരണ, ടൂറിസം വകുപ്പും നല്‍കി. എന്നാല്‍  രണ്ട് അപ്രധാന വകുപ്പുകള്‍ ഒരുമിച്ചാക്കി ദളിത് വിഭാഗത്തെ തഴഞ്ഞു.  

1952-ലെ എ.ജെ. ജോണിന്റെ നേതൃത്വത്തിലുള്ള തിരു-കൊച്ചി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണവും ദേവസ്വവും കൈകാര്യം ചെയ്തത് കൊച്ചുകുട്ടന്‍ എന്ന കോണ്‍ഗ്രസ്സിന്റെ ദളിത് പ്രതിനിധിയായിരുന്നു. കേരള സംസ്ഥാനം രൂപീകരിച്ച ശേഷം 1970-77ലെ സി. അച്യുത മേനോന്‍ മന്ത്രിസഭയില്‍ ദേവസ്വം കൈകാര്യം ചെയ്തിരുന്നത് കോണ്‍ഗ്രസ് നേതാവ് വെള്ള ഈച്ചരനും.  

1977 മാര്‍ച്ച് 25 മുതല്‍ 1977 ഏപ്രില്‍ 25 വരെയുള്ള കെ. കരുണാകരന്‍ മന്ത്രിസഭയിലും 1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്ടോബര്‍ 27 വരെയുള്ള എ.കെ. ആന്റണി മന്ത്രിസഭയിലും അംഗമായിരുന്ന കെ.കെ. ബാലകൃഷ്ണന്‍ കൈകാര്യം ചെയ്തതും ദേവസ്വം വകുപ്പായിരുന്നു. ചേലക്കര എംഎല്‍എ ആയിരിക്കെയാണ് ബാലകൃഷ്ണന്‍ ദേവസ്വം മന്ത്രിയായത്. 1978ല്‍ സിപിഐ നേതാവ് പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായപ്പോള്‍ ദാമോദരന്‍ കാളാശേരിയും ദേവസ്വം മന്ത്രിയായിരുന്നു. ഇതെല്ലാം സിപിഎം സൈബര്‍ പോരാളികള്‍ വിക്കിപീഡിയയില്‍ തിരുത്തി.2001ല്‍ ഇ.കെ. നായനാരും  2011 ല്‍ വി.എസ്.അച്യുതാനന്ദനും 2016 ല്‍ പിണറായി വിജയനും മുഖ്യമന്ത്രിമാരായപ്പോള്‍ ദളിത് വിഭാഗത്തിന് ദേവസ്വം വകുപ്പ് നല്‍കിയിട്ടില്ല.

Tags: Pinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.