Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാരദാ കേസ് :മമത നിയമപ്രക്രിയ തടസ്സപ്പെടുത്തുന്നെന്നും നാല് തൃണമൂല്‍ നേതാക്കളെയും കസ്റ്റഡിയില്‍ വേണമെന്നും സിബിഐ ഹൈക്കോടതിയില്‍

നാരദാ അഴിമതിക്കേസില്‍ നിഷ്പക്ഷമായ അന്വേഷണത്തെ മമത സര്‍ക്കാര്‍ അട്ടിമറിയ്‌ക്കുകയാണെന്ന് ആരോപിച്ച് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. നാരദാ ഒളിക്യാമറാനീക്കത്തില്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ നാല് തൃണമൂല്‍ നേതാക്കളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2021, 04:41 pm IST
inIndia

ന്യൂദല്‍ഹി: നാരദാ അഴിമതിക്കേസില്‍ നിഷ്പക്ഷമായ അന്വേഷണത്തെ മമത സര്‍ക്കാര്‍ അട്ടിമറിയ്‌ക്കുകയാണെന്ന് ആരോപിച്ച് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു.

നാരദാ ഒളിക്യാമറാനീക്കത്തില്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ നാല് തൃണമൂല്‍ നേതാക്കളെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബി ഐ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കി.

നാരദാ കേസില്‍ രണ്ട് മന്ത്രിമാരുള്‍പ്പെടെയുള്ള നാല് തൃണമൂല്‍ നേതാക്കളെ- മദന്‍ മിത്ര, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, സോവന്‍ ചാറ്റര്‍ജി- കഴിഞ്ഞ ദിവസം സിബി ഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടാന്‍ മമതയുള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കള്‍ സിബി ഐ ഓഫീസിന് മുന്നില്‍ കുത്തിയിപ്പ് സമരം നടത്തിയിരുന്നു. പിന്നീട് സിബി ഐ കോടതി തന്നെ ഇവരെ ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയായിരുന്നു.

സത്യവാങ്മൂലത്തില്‍ തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കൊല്‍ക്കൊത്ത സിബി ഐ ഓഫീസിന് നേരെ മമതയും തൃണമൂല്‍പ്രവര്‍ത്തകരും നടത്തിയ അതിക്രമങ്ങളെയും കുറിച്ച് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്. സിബി ഐ ഓഫീസിലേക്ക് കയറിവന്ന് സിബി ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ മമത ബാനര്‍ജി നടത്തിയ അധിക്ഷേപങ്ങളെക്കുറിച്ചും സത്യവാങ്മൂലം വിശദമാക്കുന്നു.

തൃണമൂല്‍ നേതക്കളെ നേരത്തെ ഒരു ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ കോടതി അയച്ചിരുന്നു. എന്നാല്‍ അന്ന് അപകടകരമായ കലാപാന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ സിബി ഐ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നില്ല. നേതാക്കളെ അറസ്റ്റ് ചെയ്ത ദിവസം സിബി ഐ കോടതിയില്‍ തൃണമൂല്‍ നിയമമന്ത്രി മലോയ് ഘടക് വന്‍ജനാവലിയുമായി എത്തുകയും ഈ നാല് പേര്‍ക്കും ജാമ്യം കിട്ടുന്നതുവരെ സിബി ഐ പ്രത്യേക കോടതിയില്‍ ദിവസം മുഴുവന്‍ കുത്തിയിരിക്കുകയും ചെയ്തത് വഴി നീതിനിര്‍വ്വഹണത്തിന് മീതെ അനാവശ്യസമ്മര്‍ദ്ദം ചെലുത്തലാണെന്നും സത്യവാങ്മൂലം കുറ്റപ്പെടുത്തുന്നു.

മമത ബാനര്‍ജിയും മറ്റ് തൃണമൂല്‍ നേതാക്കളായ ശന്തനു സെന്‍, കല്യാണ്‍ ബാനര്‍ജി, ഹുമയൂണ്‍ കബീര്‍ എന്നിവരും വന്‍ ജനക്കൂട്ടവുമായി എത്തി സിബി ഐ ഓഫീസ് വളഞ്ഞതത് വലിയ ഭീതി സൃഷ്ടിച്ചെന്നും സിബി ഐ ഓഫീസിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്നും സത്യവാങ്മൂലം ആരോപിക്കുന്നു.

ഈ കേസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ഒപ്പം, മമത ബാനര്‍ജിയും മറ്റും നിഷ്പക്ഷ അന്വേഷണത്തെ അട്ടമറിയ്‌ക്കുകയും നിയമപ്രക്രിയയെ തടസ്സപ്പെടുത്തുകയാണെന്നും ആരോപിയ്‌ക്കുന്നു. 

Tags: കേസ്ടിഎംസിCBI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.