Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിസ്റ്റര്‍ മരുമകനും ആക്ടിങ്ങ് സെക്രട്ടറി മിസിസും മന്ത്രിമാര്‍; മൂക്കില്‍ വിരല്‍വെച്ച് അണികള്‍; പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനം ശക്തം

പിണറായിയും കോടിയേരിയുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അതൃപ്തരായ രണ്ടാം നിര നേതാക്കള്‍ ഉറപ്പിക്കുന്നു. അവെയ്‌ലബിള്‍ പിബിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. സംസ്ഥാന സമിതി ഒരു തിരുത്തലും കൂടാതെ അംഗീകരിക്കുകയായിരുന്നു. പിണറായിക്ക് പുറമേ കോടിയേരിയും എം.എ.ബേബിയും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് അവെയ്ലബിള്‍ പിബി. പിണറായിയുടെ താത്പര്യങ്ങള്‍ക്ക് ഇവര്‍ വഴങ്ങുന്നതിനും കാരണങ്ങളുണ്ട്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
May 19, 2021, 02:37 pm IST
in Kerala

തൃശൂര്‍: മുഖ്യമന്ത്രിയുടെ മരുമകനും പാര്‍ട്ടി ആക്ടിങ്ങ് സെക്രട്ടറിയുടെ ഭാര്യയുമൊക്കെ മന്ത്രിമാരുടെ ലിസ്റ്റില്‍ കയറിപ്പറ്റിയതു കണ്ട് മൂക്കത്ത് വിരല്‍വെച്ച് അണികളും നാട്ടുകാരും. പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത് രൂക്ഷമായ എതിര്‍പ്പ്. റിയാസും പ്രൊഫ. ആര്‍ ബിന്ദുവുമൊക്കെ സ്വന്തം നിലക്ക് പാര്‍ട്ടി നേതാക്കള്‍ ആണെങ്കിലും മറ്റ് പലരേയും വെട്ടിനിരത്തിയാണ് ഇവരെ കൊണ്ടുവരുന്നത് എന്നാണ് നേതൃതലത്തില്‍ തന്നെ ഉയരുന്ന വിമര്‍ശനം.  

പിണറായിയും കോടിയേരിയുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അതൃപ്തരായ രണ്ടാം നിര നേതാക്കള്‍ ഉറപ്പിക്കുന്നു. അവെയ്‌ലബിള്‍ പിബിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. സംസ്ഥാന സമിതി ഒരു തിരുത്തലും കൂടാതെ അംഗീകരിക്കുകയായിരുന്നു. പിണറായിക്ക് പുറമേ കോടിയേരിയും എം.എ.ബേബിയും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് അവെയ്ലബിള്‍ പിബി. പിണറായിയുടെ താത്പര്യങ്ങള്‍ക്ക് ഇവര്‍ വഴങ്ങുന്നതിനും  കാരണങ്ങളുണ്ട്. കോടിയേരിക്ക് അധികം വൈകാതെ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ തിരിച്ചെത്തണം. എം.എ.ബേബിക്ക് അടുത്ത ജനറല്‍ സെക്രട്ടറിയാകണം. രണ്ടിനും പിണറായിയുടെ പിന്തുണ അനിവാര്യമാണ്. കെ.കെ.ശൈലജയെ ഒഴിവാക്കാനും പകരം ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുമുള്ള തീരുമാനം പുറത്തു വന്നതോടെ പാര്‍ട്ടി അണികള്‍ പോലും ഞെട്ടിയെങ്കിലും ഇക്കാര്യം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നേതൃതലത്തില്‍ ധാരണയായിരുന്നുവെന്നാണ് സൂചന.  

രണ്ട് വനിതാ മന്ത്രിമാര്‍ സിപിഎം ലിസ്റ്റില്‍ ഉണ്ടാകുമെന്നും അതിലൊന്ന് കെ.കെ.ശൈലജയാവുമെന്നുമാണ് പ്രചാരണമുണ്ടായിരുന്നത്. കെ.കെ.ശൈലജയെ ഒഴിവാക്കണമെന്ന കാര്യത്തില്‍ പിണറായി പക്ഷേ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.പഴയ മന്ത്രിസഭയില്‍ നിന്ന് ആരും വേണ്ട എന്ന് പിണറായി പറഞ്ഞതോടെ തന്നെ ശൈലജയുടെ കാര്യത്തില്‍ തീരുമാനമായിരുന്നു.  

പകരം ആദ്യം പരിഗണിച്ചത് കാനത്തില്‍ ജമീലയുടെ പേരായിരുന്നു. കോഴിക്കോട് ജില്ലയില്‍ നിന്ന് മരുമകന്‍ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിലുള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്ന പിണറായി  ജമീലയുടെ പേര് വെട്ടി. ഈ ജില്ലയില്‍ നിന്ന് തന്നെ അഹമ്മദ് ദേവര്‍കോവിലും മന്ത്രിസഭയിലെത്തുന്നതിനാല്‍ ഒരേ സമുദായത്തില്‍നിന്ന് മൂന്നുപേരാകുന്നത് തിരിച്ചടിയാകുമെന്നായിരുന്നു വിശദീകരണം.  

ആക്ടിങ്ങ് സെക്രട്ടറി വിജയരാഘവന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ അധികം വൈകാതെ ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് ധാരണ.  പ്രൊഫ.ആര്‍.ബിന്ദു നിയമസഭയില്‍ പുതുമുഖമായിരുന്നിട്ടും അവരെ പരിഗണിക്കാന്‍ ഇതും കാരണമായി. എന്നും പിണറായിയുടേയും കോടിയേരിയുടേയും വിശ്വസ്തനായിരുന്ന വിജയരാഘവന്‍ സെക്രട്ടറി പദത്തില്‍ നിന്ന് ഒഴിയുമ്പോള്‍ പിണക്കാതെ കൂടെ നിര്‍ത്താന്‍ പത്‌നിക്ക് മന്ത്രിപദം നല്കുകയായിരുന്നു.  

ആര്‍. ബിന്ദു നിലവില്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. കേരളവര്‍മ്മകോളേജ് വൈസ് പ്രിന്‍സിപ്പാളും ആക്ടിങ്ങ് പ്രിന്‍സിപ്പാളുമായിരിക്കെയാണ് വിആര്‍എസ് എടുത്ത് തെരഞ്ഞെടുപ്പിനിറങ്ങിയത്. വിജയരാഘവന് പകരം വീണ്ടും സെക്രട്ടറി പദത്തിലേക്കെത്തുമെന്ന് കരുതപ്പെടുന്ന കോടിയേരിയും ബിന്ദുവിന് വേണ്ടി ശക്തമായ നിലപാടെടുത്തു.

Tags: cpmPinarayi Vijayanമുഹമ്മദ് റിയാസ്കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.